<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3498417717058631141</id><updated>2011-09-30T18:38:55.970-07:00</updated><category term='കരോള്‍ ഗാനങ്ങള്‍‍'/><category term='ലേഖനം'/><category term='കഥ'/><category term='നീണ്ടകഥ'/><title type='text'>ബൈബിള്‍ കഥകള്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default?max-results=100'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>33</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3498417717058631141.post-8688934248204968141</id><published>2011-08-27T18:47:00.001-07:00</published><updated>2011-08-27T18:56:57.396-07:00</updated><title type='text'>യാക്കോബിന്റെ വിവാഹവും ലാബാന്റെ വാക്കുമാറ്റലും</title><content type='html'>&lt;div style="text-align: justify;"&gt;യാക്കൊബിന്റെ അമ്മയായ റിബെക്കയുടെ സഹോദരനായിരുന്നു ലാബാന്‍. ലാബാന്‍ താമസിച്ചിരുന്നത് പദ്ദാന്‍-അരം എന്ന സ്ഥലത്തായിരുന്നു. യാക്കൊബിന് ഭാര്യയായി ഒരു പെണ്‍കുട്ടിയെ കണ്ടത്താന്‍ വേണ്ടി യിസഹാക്ക് യാക്കൊബിനെ പദ്ദാന്‍-അരാമിലേക്ക് പറഞ്ഞയിച്ചു. അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്ന് ഭാര്യയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഇസഹാക്ക് യാക്കൊബിനെ ലാബാന്റെ അടുക്കലേക്ക് പറഞ്ഞ് വിട്ടത്. യാക്കോബ് യാത്രചെയ്ത് പദ്ദാന്‍ -ആരാമില്‍ എത്തി.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;യാക്കൊബ്  വയലില്‍ ഒരു കിണറു കണ്ട് അതിനടുത്തേക്ക് ചെന്നു. ആ കിണറിനരികെ മൂന്ന് ആട്ടിന്‍‌കൂട്ടം ഉണ്ടായിരുന്നു. ആട്ടിന്‍ കൂട്ടങ്ങള്‍ക്ക് ആ കിണറ്റില്‍ നിന്നായിരുന്നു വെള്ളം എടുത്ത് കൊടുത്തിരുന്നത്. കിണര്‍ വലിയ ഒരു കല്ല് കൊണ്ട് അടച്ചിരിക്കുകയായിരുന്നു. ആ സ്ഥലത്ത് ആടുകളുമായി വരുന്നവര്‍ എല്ലാവരും കൂടി ഒരുമിച്ച് കൂടിയാണ് ആ കല്ല് മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുത്തിരുന്നത്. വെള്ളം കൊടുത്തതിന് ശേഷം അവരെല്ലാം കൂടി ഒരുമിച്ച് ആ വലിയ കല്ല് വെച്ച് കിണര്‍ അടയ്ക്കുകയും ചെയ്യുമായിരുന്നു. ആ പ്രദേശത്ത് ആടുകളുമായി വന്നവര്‍ ആടുകള്‍ക്ക് വെള്ളം കൊടുക്കാനായി എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു യാക്കോബ് അവിടെ എത്തിയത്. യാക്കോബ് തന്റെ അമ്മാവനായ ലാബാനെക്കുറിച്ച് അവരോട് ചോദിച്ചു. അവര്‍ക്ക് ലാബാനെ അറിയാമായിരുന്നു. ആ ആട്ടിടയര്‍ ലാബാനെക്കുറിച്ച് യാക്കൊബിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദൂരേന്ന് ഒരു പെണ്‍കുട്ടി ആടുകളെ മേയിച്ചു കൊണ്ട് ആ കിണറിന്റെ അടുക്കലേക്ക് വരുന്നത് കണ്ടത്. അവര്‍ ആ പെണ്‍കുട്ടിയെ കാണിച്ചിട്ട് യാക്കൊബിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“ദാ, ആ ആടുകളുമായി വരുന്ന പെണ്‍കുട്ടി ഇല്ലേ? അവള്‍ നിങ്ങള്‍ അന്വേഷിക്കുന്ന ലാബാന്റെ ഇളയ മകളായ റാഹേല്‍ ആണ്“ .&lt;br /&gt;&lt;br /&gt;അവള്‍ ആടുകളുമായി ആ കിണറിന്റെ അടുക്കലേക്ക് എത്തി. മറ്റുള്ള ആട്ടിടയര്‍ ആടുകളുമായി വരാന്‍ അവര്‍ കാത്തു നിന്നു. എല്ലാവരും കൂടെ ശ്രമിച്ചാലേ കിണറിന്റെ വായ്ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ പറ്റൂ. തന്റെ അമ്മാവന്റെ മകളേയും അമ്മാവന്റെ &lt;a href="http://1.bp.blogspot.com/-sg528OaAmNc/TlmfjwRqzjI/AAAAAAAAAJs/XF7rakDQP84/s1600/j1.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 250px; height: 200px;" src="http://1.bp.blogspot.com/-sg528OaAmNc/TlmfjwRqzjI/AAAAAAAAAJs/XF7rakDQP84/s320/j1.jpg" alt="" id="BLOGGER_PHOTO_ID_5645719044488875570" border="0" /&gt;&lt;/a&gt;ആടുകളേയും കണ്ടപ്പോള്‍ യാക്കൊബ് കിണറിന്റെ  അടച്ചു വെച്ചിരുന്ന കല്ല് ഒറ്റയ്ക്ക് ഉരുട്ടി മാറ്റി ലാബാന്റെ ആടുകള്‍ക്ക് വെള്ളം കൊടുത്തു.&lt;br /&gt;&lt;br /&gt;യാക്കോബ് റാഹേലിനെ ചുംബിച്ച് പൊട്ടിക്കരഞ്ഞു. താന്‍ ആരാണന്ന് യാക്കൊബ് അവളോട്  പറഞ്ഞു. താന്‍ അവളുടെ അപ്പന്റെ സഹോദരനും അപ്പന്റെ സഹോദരിയായ റിബേക്കയുടെ മകനും ആണന്നാണ് യാക്കോബ് പറഞ്ഞത്. ബന്ധം പറഞ്ഞു വരുമ്പോള്‍ യാക്കോവ് ലാബാന്റെ സഹോദരനാണ്. യാക്കൊബിന്റെ അപ്പച്ചനായ അബ്രഹാമിന്റെ സഹോദരനായ നാഹോരിന്റെ കൊച്ചുമകനാണ് ലാബാന്‍. ചേട്ടന്റേയും അനുജന്റേയും കൊച്ചുമക്കളാണ് യാക്കൊബും ലാബാനും. തന്റെ അപ്പന്റെ സഹോദരിയുടെ മകന്‍ വന്ന കാര്യം അവള്‍ ഓടിച്ചെന്ന് അപ്പനെ അറിയിച്ചു.&lt;br /&gt;&lt;br /&gt;തന്റെ സഹോദരിയായ റിബേക്കയുടേ മകന്‍ വന്നിരിക്കുന്ന വിവരം അറിഞ്ഞ് അവനെ കൂട്ടിക്കോണ്ടു വരാനായി ലാബാന്‍ കിണറിന്റെ അരികലേക്ക് ചെന്നു. ലാബാന്‍ യാക്കൊബിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ വിശേഷങ്ങള്‍ ഒക്കെ പങ്കുവെച്ചു. യാക്കൊബ് ലാബാന്റെ ആടുകളെയും കൃഷി നോക്കിയും ഒക്കെ ഒരുമാസം താമസിച്ചു.&lt;br /&gt;&lt;br /&gt;ഒരു ദിവസം ലാബാന്‍ യാക്കൊബിന്റെ അടുക്കല്‍ ചെന്നിട്ട് പറഞ്ഞു.&lt;br /&gt;“നീ എന്റെ സഹോദരനാണ്. നീ എനിക്ക് വേണ്ടി വെറുതെ പണിചെയ്യേണ്ട കാര്യമില്ല. നിനക്ക് എന്ത് &lt;a href="http://4.bp.blogspot.com/-G-i9JY9b3Xs/TlmfxGQIWhI/AAAAAAAAAJ0/NzcLWI5XN2o/s1600/j2.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 250px; height: 200px;" src="http://4.bp.blogspot.com/-G-i9JY9b3Xs/TlmfxGQIWhI/AAAAAAAAAJ0/NzcLWI5XN2o/s320/j2.jpg" alt="" id="BLOGGER_PHOTO_ID_5645719273726302738" border="0" /&gt;&lt;/a&gt;പ്രതിഫലം വേണമെങ്കിലും എന്നോട് ചോദിക്കാം. ഞാനത് നിനക്ക് അത് തരാം”&lt;br /&gt;&lt;br /&gt;ലാബാന് രണ്ടു പെണ്‍‌മക്കള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മൂത്തവള്‍ ലേയാ, ഇളയവള്‍ റാഹേല്‍. ലേയയുടെ കണ്ണുകള്‍ക്ക് തിളക്കം കുറവായിരുന്നു. റാഹേലിന്റെ കണ്ണുകള്‍ നല്ല തിളക്കമുള്ളതും അവള്‍ സുന്ദരിയും ആയിരുന്നു. ആദ്യം കിണറ്റരികില്‍ വെച്ച് കണ്ടപ്പോഴേ യാക്കോബിന് റാഹേലിനോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. യാക്കോബ് അന്നു‌മുതലേ റാഹേലിനെ സ്നേഹിച്ചിരുന്നു. തന്നെ സേവിക്കുന്നതിന് എന്ത് പ്രതിഫലം വേണമെങ്കിലും ചോദിച്ചോ എന്ന് ലാബാന്‍ പറഞ്ഞപ്പോള്‍ മറ്റൊന്നും ചോദിക്കാന്‍ യാക്കോബ് ചിന്തിച്ചില്ല.&lt;br /&gt;&lt;br /&gt;“നിന്റെ ഇളയമകള്‍ റാഹേലിനു വേണ്ടി ഞാന്‍ നിന്നെ ഏഴുവര്‍ഷം സേവിക്കാം” എന്ന് യാക്കൊബ് ലാബാനോട് പറഞ്ഞു. ലാബാന്‍ അത് സമ്മതിച്ചു.&lt;br /&gt;യാക്കോബ് ഏഴുവര്‍ഷം റാഹേലിനെ വേണ്ടി ലാബാനെ സേവിച്ചു. റാഹേലിനെ ഭാര്യയായി കിട്ടുന്നതിനു വേണ്ടിയും അവന്‍ അവളെ വളരെയധികം സ്നേഹിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഏഴു വര്‍ഷം എന്നുള്ളത് അവന് കുറച്ചുകാലമായിട്ടേ തോന്നിയുള്ളൂ.&lt;br /&gt;&lt;br /&gt;ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ യാക്കോബ് ലാബാന്റെ അടുക്കല്‍ ചെന്നു.&lt;br /&gt;“ഞാനിപ്പോള്‍ ഏഴു വര്‍ഷമായി നിന്നെ സേവിക്കുന്നു. നമ്മള്‍ പറഞ്ഞ ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. റാഹേലിനെ ഇനി എനിക്ക് തരണം” ലാബാനോട് യാക്കൊബ് പറഞ്ഞു. ലാബാന്‍ ആ സ്ഥലത്തെ എല്ലാ ആളുകളേയും വിളിച്ച് ഒരു വലിയ വിരുന്ന് നല്‍‌കി. എല്ലാവരും ആഘോഷത്തോടെ വിരുന്ന് ആസ്വദിച്ചു.&lt;br /&gt;&lt;br /&gt;അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ മൂത്ത മകളായ ലേയയെ ആണ് യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കിയത്. .തന്റെ ദാസിയായ സില്പയെ  ലേയക്ക് പരിചാരികയായി ലാബാന്‍ കൊടുത്തു.&lt;br /&gt;&lt;br /&gt;നേരം വെളുത്തപ്പോഴാണ് തന്റെ കൂടെ രാത്രിയില്‍ ഉണ്ടായിരുന്നത് റാഹേലല്ല ലേയ ആയിരുന്നു എന്ന് യാക്കൊബിന് മനസിലായത്. യാക്കൊബ് വേഗം ലാബാന്റെ അടുക്കല്‍ ചെന്നു.&lt;br /&gt;“ ഞാന്‍ റാഹേലിനു വേണ്ടിയല്ലേ നിന്നെ ഏഴു വര്‍ഷം സേവിച്ചത്. അങ്ങനെയാണ് നീ പ്രതിഫലം ആവിശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞതും. പിന്നെ നീ എന്തിനാണ് റാഹേലിനു പകരം ലേയയെ തന്ന് എന്നെ ചതിച്ചത്.?” യാക്കോബ് ലാബാനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഞങ്ങളുടെ ഈ സ്ഥലത്ത് മൂത്തമകള്‍ നില്‍‌ക്കുമ്പോള്‍ ഇളയവളുടെ വിവാഹം നടത്താറില്ല. നീ ഇപ്പോള്‍ ലേലയുടെ കൂടെ താമസിക്കുക. റാഹേലിലെ ഭാര്യയായി നിനക്ക് തരില്ല എന്ന് ഞാന്‍ പറയില്ല. ഇനി ഒരു ഏഴുവര്‍ഷം കൂടി എനിക്ക് വേണ്ടി പണി ചെയ്താ ഞാന്‍ നിനക്ക് റാഹേലിനെ ഭാര്യയായി തരാം”  ലാബാന്‍ യാക്കോബിനോട് പറഞ്ഞു. യാക്കോബ് അത് സമ്മതിച്ചു.&lt;br /&gt;&lt;br /&gt;ഏഴുവര്‍ഷം തികഞ്ഞപ്പോള്‍ ലാബാന്‍ വീണ്ടും ഒരു വിരുന്നൊരുക്കി. അന്ന് രാത്രിയില്‍ ലാബാന്‍ തന്റെ ഇളയ മകളായ റാഹേലിനെ യാക്കൊബിന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി.തന്റെ ദാസിയായ ബില്‍ഹയെ  റാഹേലിന് പരിചാരികയായി ലാബാന്‍ കൊടുത്തു. യാക്കോബ് ലേയെക്കാള്‍ അധികമായി റാഹേലിനെ സ്നേഹിച്ചു. വീണ്ടും ഏഴു വര്‍ഷം കൂടി യാ‍ക്കോബ് ലാബാനെ സേവിച്ചു. അങ്ങനെ ഇരുപത്തൊന്ന് വര്‍ഷമാണ് യാക്കൊബ് ലാബാനെ സേവിച്ചത് .അതില്‍ പതിന്നാലു വര്‍ഷം റാഹേലിനെ ഭാര്യയായി ലഭിക്കാനാണ് യാക്കോബ് ലാബാനെ സേവിച്ചത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);font-size:85%;" &gt;ചിത്രങ്ങള്‍ ::&lt;br /&gt;http://www.purposedriven.com/article.html?c=137705&amp;amp;l=1&lt;br /&gt;http://www.htmlbible.com/kjv30/B01C029.htm&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-8688934248204968141?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/8688934248204968141/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=8688934248204968141' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/8688934248204968141'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/8688934248204968141'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2011/08/jacob-marries-leah-and-rachel.html' title='യാക്കോബിന്റെ വിവാഹവും ലാബാന്റെ വാക്കുമാറ്റലും'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-sg528OaAmNc/TlmfjwRqzjI/AAAAAAAAAJs/XF7rakDQP84/s72-c/j1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1071640043740894833</id><published>2011-08-15T07:47:00.000-07:00</published><updated>2011-08-15T08:01:08.540-07:00</updated><title type='text'>യാക്കോബിന്റെ രണ്ടാമത്തെ ചതി</title><content type='html'>യിസഹാക്ക് പ്രായം ചെന്ന് കണ്ണിന്റെ കാഴ്ച ഒക്കെ കുറഞ്ഞു തുടങ്ങി. ഒരു ദിവസം യിസഹാക്ക് മൂത്തമകനായ ഏശാവിനെ വിളിച്ചു. ഏശാവ് വന്നു.&lt;br /&gt;&lt;div style="text-align: justify;"&gt;“ഞാന്‍ വൃദ്ധനായി.ഞാനിനി എപ്പോള്‍ മരിക്കുമെന്ന് എനിക്കറിയില്ല. നീ ഉടന്‍ തന്നെ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്ത് കാട്ടില്‍ പോയി വേട്ടയാടി കൊണ്ടുവന്ന് എനിക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കി കൊണ്ടു വരണം. മരിക്കുന്നതിനു മുമ്പുള്ള എന്റെ ആഗ്രഹമാണത്. അത് കഴിച്ചതിനു ശേഷം എനിക്ക് നിന്നെ അനുഗ്രഹിക്കണം” യിസഹാക്ക് ഏശാവിനോട് പറഞ്ഞു. ഏശാവ് ഉടന്‍ തന്നെ വില്ല് എടുത്തുകൊണ്ട് കാട്ടിലേക്ക് വേട്ടയാടാനായി പോയി.&lt;br /&gt;&lt;br /&gt;യിസഹാക്ക് ഏശാവിനെ വിളിക്കുന്നതും ഏശാവിനോട് പറയുന്നതും എല്ലാം റിബെക്കാ കേള്‍ക്കുന്നുണ്ടായിരുന്നു. ഏശാവ് വേട്ടയ്ക്കായി പോയി എന്ന് കണ്ട് ഉടനെ തന്നെ അവള്‍ രണ്ടാമത്തെ മകനായ യാക്കൊബിനെ വിളിച്ചു. യിസഹാക്ക് ഏശാവിനോട് പറഞ്ഞതെല്ലാം റിബേക്കാ യാക്കോബിനോട് പറഞ്ഞു.&lt;br /&gt;“ഞാനതിന് എന്താണമ്മേ ചെയ്യേണ്ടത് “ യാക്കോബ് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഞാന്‍ പറയുന്നതുപോലെ നീ ചെയ്താല്‍ മതി. നീ പോയി നമ്മുടെ ആട്ടിന്‍ കൂട്ടത്തില്‍ നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ കൊണ്ടു വന്ന് എനിക്ക് തന്നാല്‍ മതി. ഞാന്‍ അവയെകൊണ്ട് അപ്പനു ഇഷ്ടവും രുസികരവുമായ ഭക്ഷണം ഉണ്ടാക്കാം. നീ അതുകൊണ്ട് പോയി നിന്റെ അപ്പന് കൊടുത്താല്‍ മതി. അപ്പന്‍ മരണത്തിനു മുമ്പ് അത് തിന്നതിനു ശെഷം നിന്നെ അനുഗ്രഹിക്കും” റിബേക്കാ യാക്കൊബിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;അമ്മയുടെ ഉപായം ചെയ്താല്‍ ചിലപ്പോള്‍ അപ്പന്‍ പിടിക്കും. തനിക്കും ഏശാവിനും തമ്മില്‍ ഭയങ്കര വെത്യാസം ഉണ്ട്. അപ്പന് അത് പെട്ടന്ന് മനസിലാക്കാന്‍ പറ്റും. യിസഹാക്ക് ആലോസിച്ച് നില്‍ക്കുന്നതു കണ്ടിട്ട് റിബേക്കാ ചോദിച്ചു.&lt;br /&gt;“എന്താ നീ ആലോചിക്കുന്നത്?”&lt;br /&gt;&lt;br /&gt;“അമ്മേ, ഏശാവും ഞാനും തമ്മില്‍ നല്ല വെത്യാസം ഉണ്ട്. ഏശാവിന്റെ ശരീരം മുഴുവനും രോമം ഉണ്ട്. ഞാന്‍ ആണങ്കില്‍ രോമം ഇല്ലാത്തവനും. അനുഗ്രഹിക്കാന്‍ നേരത്ത് അപ്പന്‍ എന്നെ തപ്പി നോക്കിയാല്‍ ഞാന്‍ ഏശാവല്ലന്ന് മനസിലാകും. ഞാന്‍ ഒരു ചതിയനാണന്ന് അപ്പനു തോന്നിയാല്‍ അനുഗ്രഹത്തിന് പകരം അപ്പന് എനിക്ക് തരുന്നത് ശാപമായിരിക്കും” യിസഹാക്ക് റിബേക്കയോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“നിന്നെ അപ്പന്‍ ശപിക്കുവാണങ്കില്‍ ആ ശാപം ഞാന്‍ എടു വാങ്ങിക്കോളാം. നീ ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതി. നീ പോയി ഉടന്‍ തന്നെ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളെ കൊണ്ടു വാ” റിബേക്കാ യിസഹാക്കിനെ ആട്ടിന്‍ കൂട്ടത്തിനടുത്തേക്ക് പറഞ്ഞു വിട്ടു. യിസഹാക്ക് ആട്ടിന്‍ കൂട്ടത്തില്‍ &lt;a href="http://4.bp.blogspot.com/-VwgPxo-HSec/TkkxwrymA7I/AAAAAAAAAJU/komO9HJY0-k/s1600/jacob3.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 250px;" src="http://4.bp.blogspot.com/-VwgPxo-HSec/TkkxwrymA7I/AAAAAAAAAJU/komO9HJY0-k/s320/jacob3.jpg" alt="" id="BLOGGER_PHOTO_ID_5641094720716669874" border="0" /&gt;&lt;/a&gt;നിന്ന് നല്ല രണ്ട് ആട്ടിന്‍ കുട്ടികളെ പിടിച്ചു കൊണ്ട് വന്നു റിബേക്കായെ ഏല്‍പ്പിച്ചു. റിബേക്കാ ആട്ടിന്‍ കുട്ടികളെ യിസഹാക്കിന് ഇഷ്ടകരമായ രീതിയില്‍ പാകം ചെയ്തു.&lt;br /&gt;&lt;br /&gt;തന്റെ കൈവശമുള്ള മൂത്തമകനായ ഏശാവിന്റെ വിശെഷ വസ്ത്രം എടുത്ത് ഇളയമകനായ യാക്കൊബിനെ ധരിപ്പിച്ചു. യാക്കൊബിനെ ഏശാവിനെ പോലെ തോന്നിക്കാന്‍ കോലാട്ടിന്‍ കുട്ടികളുടെ തോല്‍ കൊണ്ട് അവന്റെ കൈകളും കഴുത്തും പൊതിഞ്ഞു. യിസഹാക്കിനെ സ്‌പര്‍ശിച്ചാല്‍ ഏശാവല്ലന്ന് യിസഹാക്കിന് സംശയം ഒന്നും തോന്നുകയില്ല. രുചികരമായ ഭക്ഷണവും അപ്പവും എടുത്ത് യിസഹാക്കിന്റെ കൈയ്യില്‍ കൊടുത്തിട്ട് റിബേക്ക യാക്കോബിനെ പിതാവായ യിസഹാക്കിന്റെ അടുക്കലേക്ക് വിട്ടു.&lt;br /&gt;&lt;br /&gt;യാക്കോവ് അപ്പനായ യിസഹാക്കിന്റെ മുന്നില്‍ ചെന്നു നിന്നു.&lt;br /&gt;&lt;br /&gt;“അപ്പാ” അവന്‍ വിളിച്ചു&lt;br /&gt;&lt;br /&gt;“നീ ആരാ , മകനേ?” യിസഹാക്ക് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഞാന്‍ നിന്റെ മൂത്തമകനായ ഏശാവ്. നീ എന്നോട് പറഞ്ഞതു പോലെ ഞാന്‍ പോയി നായാടി കൊണ്ടു വന്ന വേട്ടയിറച്ചി അപ്പന് ഇഷ്ടമുള്ള രീതിയില്‍ പാകം ചെയ്ത് കൊണ്ടു വന്നിരിക്കുന്നു. എഴുന്നേറ്റ് ഞാന്‍ കൊണ്ടുവന്ന വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കണം” യാക്കോബ് യിസഹാക്കിനോട് പറഞ്ഞു&lt;br /&gt;&lt;br /&gt;“മകനേ, നിനക്ക് ഇത്രപെട്ടന്ന് വേട്ടയിറച്ചി കിട്ടിയോ?” യിസഹാക്ക് ചോദിച്ചു.&lt;br /&gt;&lt;br /&gt;“അപ്പന്റെ ദൈവമായ യഹോവ എനിക്ക് മൃഗത്തെ നേര്‍ക്കു വരുത്തി തന്നതുകൊണ്ട് എനിക്ക് അലയേണ്ടി വന്നില്ല” യാക്കൊബ് പറഞ്ഞു&lt;br /&gt;&lt;br /&gt;യിസഹാക്കിന് എന്തോ ഒരു സംശയം തോന്നി. അവന്‍ യാക്കോബിനോട് പറഞ്ഞു.&lt;br /&gt;“മകനെ നീ എന്റെ അരികിലേക്ക് വരിക. ഞാന്‍ നിന്നെ തപ്പി നോക്കി നീ ഏശാവ് തന്നെ ആണോ എന്ന് നോക്കട്ട്.”&lt;br /&gt;&lt;br /&gt;യാക്കോബ് യിസഹാകിന്റെ അടുത്തേക്ക് ചെന്നു. യിസഹാക്ക് അവനെ തപ്പി നോക്കി.&lt;a href="http://1.bp.blogspot.com/-nt6HAtDMz6U/Tkk0G1OCeEI/AAAAAAAAAJc/tSA4D9jn5BQ/s1600/jacob1.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 250px;" src="http://1.bp.blogspot.com/-nt6HAtDMz6U/Tkk0G1OCeEI/AAAAAAAAAJc/tSA4D9jn5BQ/s320/jacob1.jpg" alt="" id="BLOGGER_PHOTO_ID_5641097300228077634" border="0" /&gt;&lt;/a&gt;&lt;br /&gt;“ശബ്‌ദ്ദം യാക്കോബിന്റെ ആണങ്കിലും കൈകള്‍ ഏശാവിന്റെ കൈകള്‍ പോലെ രോമങ്ങള്‍ നിറഞ്ഞതാണ്. കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നെ” യിസഹാക് പറഞ്ഞു. റിബേക്കാ യിസഹാക്കിന്റെ കൈകളിള്‍ കോലാട്ടില്‍ കുട്ടികളുടെ തോല്‍ കൊണ്ട് പൊതിഞ്ഞായിരുന്നതുകൊണ്ട് യിസഹാക്കിന് യാക്കോബിനെ തിരിച്ചറിയാന്‍ പറ്റിയില്ല. എശാവാണന്ന് കരുതി യിസഹാക് യാക്കൊബിനെ അനുഗ്രഹിച്ചു. തന്റെ അടുത്ത് വന്നിരിക്കുന്ന മകന്‍ ഏശാവ് തന്നെയാണന്ന് ഉറപ്പിക്കാനായി വീണ്ടും യിസഹാക് ചോദിച്ചു.&lt;br /&gt;“നീ എന്റെ മകന്‍ ഏശാവ് തന്നെയാണോ?”&lt;br /&gt;&lt;br /&gt;“അതെ, ഞാന്‍ നിന്റെ മകന്‍ ഏശാവ് തന്നെയാണ്”യാക്കോബ് പറഞ്ഞു.&lt;br /&gt;&lt;br /&gt;“നീ കൊണ്ടു വന്ന വേട്ടയിറച്ചുമായി എന്റെ അടുക്കലേക്ക് വാ. ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഞാന്‍ നിന്റെ വേട്ടയിറച്ചി തിന്നാം” യിസഹാക് യാക്കൊബിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-S-GT3zrZtyU/Tkk0RinwS-I/AAAAAAAAAJk/gDqSF8_lZtA/s1600/jacob2.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 250px;" src="http://2.bp.blogspot.com/-S-GT3zrZtyU/Tkk0RinwS-I/AAAAAAAAAJk/gDqSF8_lZtA/s320/jacob2.jpg" alt="" id="BLOGGER_PHOTO_ID_5641097484214225890" border="0" /&gt;&lt;/a&gt;യാക്കോബ് വേട്ടയിറച്ചിയുമായി അവന്റെ അടുക്കന്‍ കൊണ്ടു ചെന്നു. യിസഹാക് അത് തിന്നു. യാക്കോബ് വീഞ്ഞു കൊണ്ടു ചെന്ന് കൊടുത്തു.യിസഹാക് വീഞ്ഞു വാങ്ങി കുടിച്ചു.&lt;br /&gt;&lt;br /&gt;“മകനേ നീ എന്റെ അടുക്കലേക്ക് വന്ന് എന്നെ ചുംബിക്കുക” യിസഹാക് പറഞ്ഞു.&lt;br /&gt;&lt;br /&gt;യാക്കോബ് യിസഹാക്കിന്റെ അടുക്കല്‍ ചെന്ന് അവനെ ചുംബിച്ചു. യിസഹാക്ക് യാക്കോബ് ധരിച്ചിരുന്ന എശാവിന്റെ വസ്ത്രങ്ങളുടെ വാസന മണത്തു യിസഹാക്കിനെ ഏശാവാണന്ന് കരുതി അനുഗ്രഹിച്ചു. അനുഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ യാക്കോബ് അപ്പനായ ഇസഹാക്കിന്റെ മുന്നില്‍ നിന്ന് മടങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;ചിത്രങ്ങള്‍ ::&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://bible-study-notes.info/wp-content/uploads/2008/11/jacob-dressed-like-esau.gif&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://www.bibleexplained.com/moses/Gene/ge27.htm&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://www.htmlbible.com/kjv30/B01C027.htm&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-1071640043740894833?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/1071640043740894833/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=1071640043740894833' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1071640043740894833'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1071640043740894833'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2011/08/blog-post_15.html' title='യാക്കോബിന്റെ രണ്ടാമത്തെ ചതി'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-VwgPxo-HSec/TkkxwrymA7I/AAAAAAAAAJU/komO9HJY0-k/s72-c/jacob3.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-5968039133247715797</id><published>2011-08-14T09:58:00.000-07:00</published><updated>2011-08-14T10:03:10.043-07:00</updated><title type='text'>ജ്യേഷ്ഠാവകാശം വിറ്റ ഏശാവ്</title><content type='html'>&lt;div style="text-align: justify;"&gt;യിസഹാക്ക് നാല്‌പതു വയസായപ്പോഴാണ് റിബെക്കയെ ഭാര്യയായി പരിഗ്രഹിക്കുന്നത്. അവര്‍ക്ക് കുറെ കാലത്തേക്ക് കുട്ടികള്‍ ഉണ്ടയിരുന്നില്ല. യിസഹാക്ക് കുഞ്ഞുണ്ടാകുന്നതിനായി യഹോവയോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. യഹോവ യിസഹാക്കിന്റെ പ്രാര്‍ത്ഥന കേട്ടു. റിബെക്കാ ഗര്‍ഭിണിയായി. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ ചവിട്ടല്‍ വളരെയധികം ആയപ്പോള്‍ റിബേക്കാ വിഷമിച്ചു. അവള്‍ ദൈവത്തിന്റെ അടുക്കല്‍ ചെന്നു.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;ഗര്‍ഭപാത്രത്തിലെ കുഞ്ഞ് വളരെയധികമായി ചവിട്ടുന്നു. ഇങ്ങനെയായാല്‍ ഞാന്‍ എന്തിനാ ജീവിക്കുന്നതെന്ന് അവള്‍ ദൈവത്തോട് ചോദിച്ചു. അതിന് യഹോവ മറുപിടി നല്‍കി. രണ്ട് ജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ട്. രണ്ട് വംശങ്ങള്‍ നിന്റെ ഉദരത്തില്‍ നിന്ന് ഉണ്ടാകും. ഒരു വംശം മറ്റേ വംശത്തെക്കാള്‍ ശക്തിയാകും.ഇളയവനെ മൂത്തവന്‍ സേവിക്കും എന്നാണ് യഹോവ റിബേക്കായ്ക്ക് മറുപടി നല്‍കിയത്.&lt;br /&gt;&lt;br /&gt;റിബേക്കായ്ക്ക് പ്രസവ സമയം ആയപ്പോള്‍ കൂടാരത്തില്‍ അവള്‍ക്ക് പ്രസവിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കി.&lt;a href="http://4.bp.blogspot.com/-fkHwuW5y7DM/Tkf--YzVR-I/AAAAAAAAAJE/S59A3Y8Z0-I/s1600/E1.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 250px; height: 200px;" src="http://4.bp.blogspot.com/-fkHwuW5y7DM/Tkf--YzVR-I/AAAAAAAAAJE/S59A3Y8Z0-I/s320/E1.jpg" alt="" id="BLOGGER_PHOTO_ID_5640757406067935202" border="0" /&gt;&lt;/a&gt; ജനിക്കുന്നത് ഇരട്ടകുട്ടികള്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നതുകൊണ്ട് അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കൂടാരത്തില്‍ ഉണ്ടായിരുന്നു. റിബേക്ക പ്രസവിച്ചു. ഒന്നാമത്തെ കുഞ്ഞിന്റെ ശരീരം മുഴുവന്‍ രോമ കൊണ്ടുള്ള വസ്ത്രം പോലെ ആയിരുന്നു. അവന് അവര്‍ ഏശാവ് എന്ന് വിളിച്ചു. ഏശാവ് ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്ത് വന്നതിന്റെ പുറകെ അവന്റെ അനുജനും പുറത്തുവന്നു. അവന്റെ കൈ ഏശാവിന്റെ കുതികാലില്‍ പിടിച്ചിട്ടൂണ്ടായിരുന്നു. അവര്‍ രണ്ടാമത് ജനിച്ചവന് യാക്കോബ് എന്നും പേരിട്ടു.&lt;br /&gt;&lt;br /&gt;ഏശാവും യാക്കോബും ജനിക്കുമ്പോള്‍ ഇസഹാക്കിന് അറുപത് വയസായിരുന്നു. ഏശാവും യാക്കൊബും ഒരുമിച്ച് വളര്‍ന്നു. ഏശാവാണങ്കില്‍ വേട്ടയില്‍ മിടുക്കനായിരുന്നു പോരാത്തതിന് വനസഞ്ചാരിയും. എന്നാല്‍ യാക്കോബ് സാധു ശീലനും കൂടാരവാസിയും ആയിരുന്നു. ഏശാവിനെപോലെ സഞ്ചരിക്കാനൊന്നും യാക്കോബിന് ഇഷ്ടമല്ലായിരുന്നു. കഴിവതും കൂടാരത്തില്‍ തന്നെ തിരിച്ചെത്താന്‍ യാക്കോബ് ശ്രമിച്ചിരുന്നു. ഏശവാണങ്കില്‍ വേട്ടയ്ക്ക് പോയാല്‍ കുറേ ദിവസം കഴിഞ്ഞേ തിരിച്ചു വരൂ. തിരിച്ചു വരുന്നത് വേട്ടയാടി കിട്ടിയ മൃഗങ്ങളുമായിരിക്കും. ഏശാവ് കൊണ്ടു വരുന്ന വേട്ടയിറച്ചിയില്‍ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ‌ഹാക്ക് യാക്കൊബിനെക്കാള്‍ കൂടുതല്‍ സ്നേഹിച്ചത് ഏശാവിനെ ആയിരുന്നു. എന്നാല്‍ അമ്മയായ റിബേക്കായ്ക്ക് ഇഷ്ടം ഇളയ മകനായ യാക്കൊബിനെ ആയിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസം യാക്കോബ് പയറു കൊണ്ടുള്ള പായസം വെച്ചു. ഏശാവ് ഈ സമയം കൂടാരത്തില്‍ ഇല്ലായിരുന്നു. യാക്കോബ് പായസം ഉണ്ടാക്കി കഴിഞ്ജ ഉടനെയാണ് ക്ഷീണിച്ച് ഏശാവ് എത്തിയത്. കൂടാരത്തില്‍ കയറിയ ഉടനെ പായസത്തിന്റെ മണം ഏശാവിന് കിട്ടി. യാക്കൊബായിരിക്കും പായസം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഏശാവിനറിയാമായിരുന്നു. അവിടെ പാത്രത്തില്‍ ചുവന്ന പായസം ഇരിക്കുന്നത് ഏശാവ് കാണുകയും ചെയ്തു.&lt;br /&gt;&lt;br /&gt;“അനുജാ, ഞാന്‍ നന്നായി ക്ഷീണിച്ചിരിക്കുന്നു. എനിക്ക് നീ ഉണ്ടാക്കിയ ചുവന്ന പായസത്തില്‍ കുറച്ച് തരേണം” എന്ന് ഏശാവ് യാക്കൊബിനോട് പറഞ്ഞു. താന്‍ ഉണ്ടാക്കിയ പായിസത്തിന്റെ മണത്തില്‍ കൊതി പിടിച്ചിരിക്കുന്ന ചേട്ടനെ യാക്കൊബൊന്നു നോക്കി. വന്റെ മനസില്‍ പെട്ടന്ന് ഒരു ചിന്ത വന്നു. ഏശാവിന്റെ കൈയ്യില്‍ നിന്ന് അവന്റെ ജ്യേഷ്ഠാവകാശം വാങ്ങാന്‍ പറ്റിയ സമയം ഇതാണ്. യാക്കൊബ് ഏശാവിന്റെ നേരെ തിരിഞ്ഞു.&lt;br /&gt;&lt;br /&gt;“ഞാന്‍ ചേട്ടന് ഞാന്‍ ഉണ്ടാക്കിയ പായസം തരാം. പക്ഷേ ഞാന്‍ ചോദിക്കുന്ന കാര്യം ചേട്ടന്‍ എനിക്ക് നല്‍കണം. അങ്ങനെയുണ്ടങ്കിലേ ഞാന്‍ പാ‍യസം തരൂ..” യാക്കൊബ് പറഞ്ഞു.&lt;br /&gt;&lt;br /&gt;“ശരി, നീ ചോദിക്കുന്നത് ഞാന്‍ തരാം. നീ ഉണ്ടാക്കിയ പായസത്തിന് പകരം ഞാന്‍ എന്താണ് നിനക്ക് പകരം തരേണ്ടത്?” ഏശാവ് ചോദിച്ചു.&lt;br /&gt;&lt;br /&gt;“നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വി‌ല്‌ക്കുക. ജ്യേഷ്ഠാവകാശത്തിന്റെ വിലയായി ഞാന്‍ നിനക്ക് പായസം തരാം” യാക്കൊബ് പറഞ്ഞു.&lt;br /&gt;&lt;br /&gt;ഏശാവിന് ക്ഷീണം അതി കഠിനമായിരുന്നു. വിശപ്പവും ദാഹവും ഒക്കെ അവന്‍ വളരെ അധികമായി അവന് തോന്നി.&lt;br /&gt;&lt;br /&gt;“ഞാന്‍ മരിക്കേണ്ടി വരും. ജ്യേഷ്ഠാവകാശം എനിക്ക് എന്തിന്..നീ എടുത്തു കൊള്ളൂ. &lt;a href="http://4.bp.blogspot.com/-h9xduetEs4c/Tkf_MHEaiKI/AAAAAAAAAJM/KKOlahQpQDU/s1600/E2.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 250px; height: 200px;" src="http://4.bp.blogspot.com/-h9xduetEs4c/Tkf_MHEaiKI/AAAAAAAAAJM/KKOlahQpQDU/s320/E2.jpg" alt="" id="BLOGGER_PHOTO_ID_5640757641825912994" border="0" /&gt;&lt;/a&gt;എന്റെ ജ്യേഷ്ഠാവകാശം എടുത്തിട്ട് എനിക്ക് പായസം തരൂ” ഏശാവ് പറഞ്ഞു.&lt;br /&gt;&lt;br /&gt;യാക്കോബിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശാവ് അവന്റെ ജ്യേഷ്ഠാവകാശം തനിക്ക് തന്നിരിക്കുന്നു.!!!&lt;br /&gt;&lt;br /&gt;“നിന്റെ ജ്യേഷ്ഠാവകാശം എനിക്ക് തന്നു എങ്കില്‍ നീ അത് സത്യം ചെയ്‌ക” യാക്കോബ് ഏശാവിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;ഏശാവ് യാക്കൊബിനോട് സത്യം ചെയ്തു. പായസത്തിനു വേണ്ടി ഏശാവ് തന്റെ ജ്യേഷ്ഠാവകാശം അനുജനായ യാക്കോബിന് വിറ്റു.&lt;br /&gt;&lt;br /&gt;യാക്കോബ് ഏശാവിന് പയറുകൊണ്ട് അവന്‍ ഉണ്ടാക്കിയ ചുവന്ന പായസവും അപ്പവും കൊടുത്തു. അവന്‍ അത് കഴിച്ചതിനു ശേഷം എഴുന്നേറ്റു പോയി. ഒരു പാത്രം പായസം നല്‍കി ഉപായത്തില്‍ യാക്കൊബ് തന്റെ ജ്യേഷ്ഠനായ ഏശാവിന്റെ കൈയ്യില്‍ നിന്ന് ജ്യേഷ്ഠാവകാശം വാങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(204, 204, 204);"&gt;ചിത്രങ്ങള്‍ ::&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;1. http://upload.wikimedia.org/wikipedia/commons/7/70/Esau_and_Jacob_Presented_to_Isaac.jpg&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;2. http://freepages.genealogy.rootsweb.ancestry.com/~royalancestors/book/page4/page4.html&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-5968039133247715797?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/5968039133247715797/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=5968039133247715797' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5968039133247715797'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5968039133247715797'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2011/08/blog-post.html' title='ജ്യേഷ്ഠാവകാശം വിറ്റ ഏശാവ്'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-fkHwuW5y7DM/Tkf--YzVR-I/AAAAAAAAAJE/S59A3Y8Z0-I/s72-c/E1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-5384147849999203196</id><published>2011-08-07T09:35:00.000-07:00</published><updated>2011-08-07T09:42:34.726-07:00</updated><title type='text'>അബ്രാഹാമിന്റെ ബലി</title><content type='html'>ഒരു ദിവസം അബ്രാഹാമിനെ ദൈവം വിളിച്ചു. അബ്രാഹാം വിളികേട്ടുകൊണ്ട് “ഞാന്‍ ഇതാ” എന്ന് പറഞ്ഞു. ദൈവത്തിന് തന്നോട് എന്തോ പറയാനുണ്ടന്ന് അബ്രാഹാമിന് മനസിലായിരുന്നു. ദൈവം പറയുന്നതെല്ലാം കേട്ട് അനുഅസരിച്ചിട്ടേയുള്ളൂ അബ്രാഹാം. അബ്രാഹാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന അബ്രാഹാമിന്റെ മകനായ യിസഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാ ദേശത്ത് ചെന്ന് ദൈവം പറയുന്ന മലയില്‍ ചെന്ന് യിസഹാക്കിനെ ഹോമയാഗം കഴിക്കണം എന്നാണ് ദൈവം &lt;a href="http://1.bp.blogspot.com/-Lpl8nDT7bHU/Tj6_mgdGV6I/AAAAAAAAAHs/L7K3VRbzjRY/s1600/A1.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 250px;" src="http://1.bp.blogspot.com/-Lpl8nDT7bHU/Tj6_mgdGV6I/AAAAAAAAAHs/L7K3VRbzjRY/s320/A1.jpg" alt="" id="BLOGGER_PHOTO_ID_5638154451782358946" border="0" /&gt;&lt;/a&gt;അബ്രാഹാമിനോട് പറഞ്ഞത്. ദൈവം പറഞ്ഞത് അബ്രഹാം കേട്ടു.&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;അതിരാവിലെ തന്നെ അബ്രാഹാം എഴുന്നേറ്റു. യിസഹാക്കിനെ വിളിച്ചുണര്‍ത്തി അവനെ ഒരുക്കി. കഴുതയെ യാത്രയ്ക്കായി തയ്യാറാക്കി. യാത്രയ്ക്ക് സഹായത്തിനായി രണ്ട് ഭൃത്യന്മാരേയും തയ്യാറാക്കി. ഹോമയാഗത്തിനുള്ള വിറകുമായി അബ്രഹാമും യിസഹാക്കും അബ്രാഹാമിന്റെ രണ്ടു ബൃത്യന്മാരു കൂടി യഹോവ പറഞ്ഞ മോരിയാ ദേശത്തേക്ക് പോയി. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ മോരിയാ ദേശത്തിന് അടുത്തെത്തി. അബ്രാഹാം നോക്കിയപ്പോള്‍ ദൂരെ മോരിയാ ദേശത്തെ ദൈവം പറഞ്ഞ മല കണ്ടു. കഴുതയെ ബാല്യക്കാരെ ഏല്‍പ്പിച്ചിട്ടു അബ്രാഹാം പറഞ്ഞു. “നിങ്ങള്‍ കഴുതയുമായി ഇവിടെ ഇരുന്നാല്‍ മതി. ഞാനും യിസഹാക്കും കൂടി അവിടെ ചെന്ന് ഹോമയാഗം കഴിച്ചിട്ട് വരാം”.&lt;br /&gt;&lt;br /&gt;ഹോമയാഗത്തിനുള്ള വിറക് എടുത്ത് യിസഹാക്കിന്റെ തലയില്‍ വെച്ചു. തീയും കത്തിയും &lt;a href="http://3.bp.blogspot.com/-gqUHMvJgMVo/Tj6_yiSYEKI/AAAAAAAAAH0/HgwLoklhUbk/s1600/A2.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 250px;" src="http://3.bp.blogspot.com/-gqUHMvJgMVo/Tj6_yiSYEKI/AAAAAAAAAH0/HgwLoklhUbk/s320/A2.jpg" alt="" id="BLOGGER_PHOTO_ID_5638154658432684194" border="0" /&gt;&lt;/a&gt;അബ്രാഹാം എടുത്തു. എന്നിട്ടവര്‍ ഒരു മിച്ച് മലയിലേക്ക് നടന്നു. താനും അപ്പനും കൂടി ദൈവത്തിന് ഹോമയാഗം കഴിക്കാനാണ് പോകുന്നതെന്ന് യിസഹാക്കിന് അറിയാം. പക്ഷേ ഹോമയാഗത്തിനുള്ള ആട്ടിന്‍‌കുട്ടിയെ തങ്ങള്‍ കൊണ്ടു വന്നിട്ടും ഇല്ല. പിന്നെ എങ്ങനെ തങ്ങള്‍ യഹോവയ്ക്ക് ഹോമയാഗം കഴിക്കും. യിസഹാക്കിന് സംശയം ആയി. യിഅസഹാക്ക് അബ്രഹാമിനെ വിളിച്ചു,&lt;br /&gt;“അപ്പാ..”&lt;br /&gt;“എന്താ മോനേ..” അബ്രാഹാം വിളി കേട്ടു.&lt;br /&gt;“അപ്പാ.. നമ്മുടെ കൈയ്യില്‍ തീയും വിറകുമുണ്ട്. പക്ഷേ ഹോമയാഗം കഴിക്കേണ്ട ആട്ടിന്‍ കുട്ടിയെ നമ്മള്‍ കൊണ്ടു വന്നിട്ടില്ലല്ലോ? പിന്നെങ്ങനെ നമ്മള്‍ ഹോമയാഗം കഴിക്കും” യിസഹാക്ക് തന്റെ സംശയം അബ്രാഹാമിനോട് ചോദിച്ചു. അബ്രാഹാം ഒരു നിമിഷം നിന്നു.&lt;br /&gt;“മോനേ, ഹോമയാഗത്തിനുള്ള ആട്ടിന്‍ കുട്ടിയെ ദൈവം നമുക്ക് തരും “ അബ്രാഹാം യിസഹാക്കിനോട് പറഞ്ഞു. അവര്‍ വീണ്ടും മലയിലേക്ക് ഒന്നിച്ചു നടന്നു.&lt;br /&gt;&lt;br /&gt;ദൈവം പറഞ്ഞ സ്ഥലത്ത് അവര്‍ എത്തി. യിസഹാക്കിന്റെ തലയില്‍ നിന്ന് അബ്രാഹാം വിറക് എടുത്ത് &lt;a href="http://2.bp.blogspot.com/-jWiuGKPPNrs/Tj6_6WN4-ZI/AAAAAAAAAH8/yCDhs4QC9Vw/s1600/A3.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 250px;" src="http://2.bp.blogspot.com/-jWiuGKPPNrs/Tj6_6WN4-ZI/AAAAAAAAAH8/yCDhs4QC9Vw/s320/A3.jpg" alt="" id="BLOGGER_PHOTO_ID_5638154792631597458" border="0" /&gt;&lt;/a&gt;താഴ്‌ത്തി വെച്ചു. അബ്രാഹാം അവിടെ ഒരു യാഗ പീഠം പണിതു. ആ യാഠപീഠത്തിന്റെ മുകളിലേക്ക് വിറക് അടുക്കി വെച്ചു. എന്നിട്ട് തന്റെ മകനായ യിസഹാക്കിനെ കെട്ടി യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്‍ മുകളില്‍ കിടത്തി. ഹോമയാഗം അര്‍പ്പിക്കാനായി ആടിനെ അറക്കുന്നതുപോലെ യാഗവസ്തുവായി യാഗപീഠത്തിന്മേല്‍ കിടത്തിയിരിക്കുന്ന യിസഹാക്കിനെ അറുക്കാനായി കത്തി എടുത്തു. പെട്ടന്ന് യഹോവയുടെ ദൂതന്റെ ശബ്ദ്ദം അവിടെ ഉയര്‍ന്നു. യഹോവയുടെ ദൂതന്റെ ശബ്ദ്ദം ആകാശത്ത് നിന്ന് അബ്രാഹാം കേട്ടു,&lt;br /&gt;“അബ്രാഹാമേ.. അബ്രാഹാമേ..” ദൂതന്‍ അബ്രാഹാമിനെ വിളിച്ചു.&lt;br /&gt;“ഞാന്‍ ഇതാ” അബ്രഹാം വിളി കേട്ടു.&lt;br /&gt;“യിസഹാക്കിനെ ഒന്നും ചെയ്യരുത്. അവന്റെ മേല്‍ കൈ വെക്കരുത്. നിന്റെ മകനെ ഹോമയാഗമായി അര്‍പ്പിക്കാനായി തയ്യാറായതുകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ അറിയുന്നു” ദൂതന്റെ ശബ്ദ്ദം വീണ്ടു മുഴങ്ങി. ഒരു ആടിന്റെ ശബ്ദ്ദം അബ്രാഹാം കേട്ടു. അബ്രാഹാം തലപൊക്കി ചുറ്റും നോക്കി. ഒരു ആട്ടില്‍ കുട്ടി കൊമ്പ് കുറ്റികാട്ടില്‍ കുരുങ്ങി കിടക്കൂന്നത് അബ്രഹാം കണ്ടു. അബ്രാഹാം ആ ആടിനെ പിടീകൂടി കൊണ്ടു വന്നു. യിസഹാക്കിനെ വിറകിന്‍ പുറത്ത് നിന്ന് എടുത്ത് അവനെ സ്വതന്ത്ര്യ്യനാക്കി. ആടിനെ യാഗപീഠത്തിന്റെ മുകളില്‍ അടുക്കി വെച്ചിരുന്ന വിറകിന്റെ മുകളിലേക്ക് കിടത്തി. തന്റെ മകനു പകരമായി ആ ആടിനെ  അബ്രാഹാം ഹോമയാഗം കഴിച്ചു. അബ്രഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color: rgb(153, 153, 153);"&gt;ചിത്രങ്ങള്‍ ::&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://www.oneil.com.au/lds/pictures/abraham.jpg&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://www.christinyourworld.com/illus-05.jpg&lt;/span&gt;&lt;br /&gt;&lt;span style="color: rgb(192, 192, 192);"&gt;http://www.wikipaintings.org/en/titian/sacrifice-of-isaac-1544#supersized-artistPaintings-225003&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-5384147849999203196?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/5384147849999203196/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=5384147849999203196' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5384147849999203196'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5384147849999203196'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2011/08/sacrifice-of-isaac.html' title='അബ്രാഹാമിന്റെ ബലി'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Lpl8nDT7bHU/Tj6_mgdGV6I/AAAAAAAAAHs/L7K3VRbzjRY/s72-c/A1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-2664970605732535719</id><published>2011-07-31T21:45:00.000-07:00</published><updated>2011-07-31T21:51:06.681-07:00</updated><title type='text'>ഹാഗാറിന്റെ നിലവിളി</title><content type='html'>&lt;div style="text-align: justify;"&gt;&lt;span style="font-size:100%;"&gt;അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിവാഹശേഷം വളരെ നാളുകള്‍ അവര്‍ക്ക് മക്കളുണ്ടായില്ല. സാറാ തന്റെ മിസ്രയീമ്യദാസിയായിരുന്ന ഹാഗാറിനെ അബ്രഹാമിന് ഭാര്‍‌യ്യയായി നല്‍കി. ഹാഗാര്‍ ഗര്‍ഭിണിയായപ്പോള്‍ സാറായോട് അല്പം നീരസം ഒക്കെ ഭാവിച്ചു. തന്റെ ദാസിയായിരുന്ന ഹാഗാറിന് തന്നോടുള്ള നീരസം സാറായിക്ക് മനസിലായി. തനിക്ക് കുഞ്ഞുങ്ങളേ ഗര്‍ഭം ധരിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണ് ഹാഗാറിന് തന്നോട് നീരസം ഉണ്ടായതൊന്നും സാറായ്ക്ക് അറിയാമായിരുന്നു. സാറാ പരാതിയുമായി അബ്രഹാമിന്റെ അടുക്കല്‍ എത്തി. ഹാഗാര്‍ നിന്റെ ദാസിയാണ്. അവളുടെ അധികാരം നിനക്കാണ് നീ അവളോട് ഇഷ്ടം പോലെ ചെയ്തോ എന്നോ അബ്രഹാം സാറായോട് പറഞ്ഞു. അതു കേട്ടതോടെ സാറാ ഹാഗാറിനെ ഉപദ്രവിക്കാന്‍ തുടങ്ങി. ഉപദ്രവം കൂടിയപ്പോള്‍ ഗര്‍ഭിണിയായ ഹാഗാര്‍ തന്റെ യജമാനാത്തിയായ സാറായെ വിട്ട് ഓടിപ്പോയി.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span style="font-size:100%;"&gt;&lt;br /&gt;ദൈവത്തിന്റെ ഒരു  ദൂതന്‍ ഹാഗാറിനെ മരുഭൂമിയില്‍ വെച്ച് കാണുകയും അവളേ ആശ്വസിപ്പിച്ച് തിരികെ സാറായുടെ അടുക്കലേക്ക് അയിക്കുകയും ചെയ്തു. ഹാഗാര്‍ തിരികെ സാറായുടെ അടുക്കല്‍ വന്നു. ഹാഗാര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് യി‌ശ്‌മായേല്‍ എന്ന പേരാണ് അബ്രഹാം ഇട്ടത്. ഇ‌ന്‍‌മയേല്‍ ജനിക്കുമ്പോള്‍ അബ്രഹാമിന് എണ്‍‌പത്താറ് വയസുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പതിന്നാലു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, അബ്രഹാമിന് നൂറു വയസായപ്പോള്‍ വൃദ്ധയായ സാറാ ഒരു മകനെ പ്രസവിച്ചു.. ആ മകന് അവര്‍ യിസ‌ഹാക്ക് എന്ന് പേരിട്ടു. വൃദ്ധരായ അബ്രഹാമിനും സാറായിക്കും ഒരു മകന്‍ ഉണ്ടായത് അറിഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. യിസഹാക്കിന്റെ മുലകുടി മാറിയ ദിവസം അബ്രഹാം വലിയ ഒരു വിരുന്നു നടത്തി. രാജാക്കന്മാരും പ്രഭുക്കന്മാരും ഒക്കെ ആ വിരുന്നില്‍ പങ്കെടുത്തു. എല്ലാവരും യിസഹാക്കിനു സമ്മാനപൊതികളുമായിട്ടാണ് വന്നത്. ഇതെല്ലാം യി‌സ്‌മായേലിന് ഒരു തമാശയായിട്ടാണ് തോന്നിയത്. വിരുന്നിന് പങ്കെടുക്കാന്‍ വന്നവര്‍ യിസഹാക്കിനേയും സാറായേയും നോക്കി ചിരിച്ചു. വൃദ്ധയായ സാറായ്ക്ക് ഇങ്ങനെ ഒരു മകനെ കിട്ടി എന്ന് അവര്‍ അതിശയിച്ചു.&lt;br /&gt;&lt;br /&gt;യി‌ശ്‌മായേലും യിസഹാക്കും ഒരുമിച്ച് വളരുന്നത് സാറായ്ക്ക് ഇഷ്ടമല്ലായിരുന്നു. യിശ്‌മായേലിനെ തന്റെ ദാസിയുടെ മകനായിട്ട് മാത്രമായിരുന്നു സാറാ കണ്ടിരുന്നത്. തരം കിട്ടുമ്പോഴെക്കെ യിശ്മായേല്‍ യിസഹാക്കിനെ പരിഹസിക്കുകയും കളീയാക്കുകയും ഒക്കെ ചെയ്യുമായിരുന്നു. തന്റെ മകനായ  യിസഹാക്കിനെ  യിശ്മായേല്‍ പരിഹസിക്കുന്നു എന്ന് അറിഞ്ഞ ഉടനെ സാറാ അബ്രഹാമിന്റെ അടുക്കല്‍ പരാതിയുമായി എത്തി. തന്റെ ദാസിയായ ഹാഗാറിനേയും അവളുടെ മകനായ യിശ്മായേലിനേയും എത്രയും പെട്ടന്ന് വീട്ടില്‍ നിന്ന് പുറത്താക്കണമെന്നും, തന്റെ മകനായ യി‌സഹാക്കിനോടു‌കൂടെ അവകാശി ആകുന്നത് തനിക്ക് ഇഷ്ടമല്ലന്നും സാറാ അബ്രഹാമിനോട് പറഞ്ഞു. ഇത് കേട്ടപ്പോള്‍ അബ്രഹാമിന് ഭയങ്കര ദേഷ്യമായി. സാറാ നിര്‍ബന്ധിച്ചിട്ടാണ് താന്‍ ഹാഗാറിനെ വിവാഹം ചെയ്‌തത്. യിശ്മായേല്‍ തന്റെ ആദ്യ മകനാണ്. അവരെ രണ്ടിനേയും പുറത്താക്കണമെന്നാണ് സാറാ പറയുന്നത്. ഒരു വശത്ത് സാറായുടെ നിര്‍ബന്ധം മറുവശത്ത് യിശ്മായേലിനോടുള്ള സ്നേഹം. അബ്രഹാം ധര്‍മ്മ സങ്കടത്തിലായി.&lt;br /&gt;&lt;br /&gt;അന്ന് രാത്രിയില്‍ ദൈവം അബ്രഹാമിന് പ്രത്യക്ഷനായി. “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും &lt;a href="http://1.bp.blogspot.com/-fxYz58ESS5U/TjYvmypp_PI/AAAAAAAAAHU/8k1edYaZYrw/s1600/h1.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 250px;" src="http://1.bp.blogspot.com/-fxYz58ESS5U/TjYvmypp_PI/AAAAAAAAAHU/8k1edYaZYrw/s320/h1.jpg" alt="" id="BLOGGER_PHOTO_ID_5635744327178779890" border="0" /&gt;&lt;/a&gt;നിനക്ക് അനിഷ്ടം തോന്നരുത്. സാറാ പറഞ്ഞതുപോലെ അവളുടെ വാക്ക് കേള്‍ക്കുക.യിസഹാക്കില്‍ നിന്നുള്ളവരാണ് സാക്ഷാല്‍ നിന്റെ സന്തതികള്‍” എന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു വലിയ തുരുത്തിയില്‍(പാത്രത്തില്‍ ) വെള്ളവും എടുത്ത് ഹാഗാറിന്റെ തോളത്ത് വെച്ചു. യിശ്മായേലിനെ വിളിച്ച് ഹാഗാറിന്റെ കൈയ്യില്‍ കൊടുത്തു. അവരെ രണ്ടിനേയും വീട്ടില്‍ നിന്ന് പറഞ്ഞയിച്ചു. തന്റെ ആദ്യമകനും അവന്റെ അമ്മയും പോകുന്നത് കണ്ടപ്പോള്‍ അബ്രഹാമിന് സങ്കടം വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. ഹാഗാര്‍ തന്റെ മകനുമായി ബേര്‍-ശേബ മരുഭൂമിയിലൂടെ നടന്നു.&lt;br /&gt;&lt;br /&gt;തലയ്ക്കു‌മീതെ തീച്ചൂളപോലെ കത്തി എരിയുന്ന സൂര്യന്‍. ചുട്ടു പൊള്ളുന്ന മണലില്‍ &lt;a href="http://2.bp.blogspot.com/-9_UTKVmX3wg/TjYvy9xeq5I/AAAAAAAAAHc/-EaHQio5-PI/s1600/h2.jpg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 250px;" src="http://2.bp.blogspot.com/-9_UTKVmX3wg/TjYvy9xeq5I/AAAAAAAAAHc/-EaHQio5-PI/s320/h2.jpg" alt="" id="BLOGGER_PHOTO_ID_5635744536322812818" border="0" /&gt;&lt;/a&gt;കൂടി ഹാഗാര്‍ തന്റെ മകനുമായി നടന്നു. നോക്കത്താ ദൂരത്തോളം പടര്‍ന്നു കിടകൂകയാണ് മണല്‍ കടല്‍. കത്തീരിയുന്ന സൂര്യന്റെ തീഷ്ണതയില്‍ നിന്ന് രക്ഷപെടാന്‍ അലപം ആശ്വാസം ലഭിക്കാന്‍ ഒരു ചെറിയ തണലായി അപൂര്‍വ്വമായി മരങ്ങളും മുള്ള്‌കാടുകളും.. ദിക്കുകള്‍ അറിയാതെ ലക്ഷ്യമില്ലാതെ ഹാഗാര്‍ തന്റെ മകനുമായി ദിവസങ്ങളോളം നടന്നു. അബ്രഹാം നല്‍കിയ അപ്പം തീര്‍ന്നു കഴിഞ്ഞു. ശരീരം തളര്‍ന്നു പോകുന്ന ചൂടില്‍ ദാഹം കൂടി കൂടി വന്നു. തുരുത്തിയിലെ വെള്ളവും തീര്‍ന്നു കഴിഞ്ഞു. അടുത്തൊന്നും ഒരു നീറുറവ ഉള്ളതിന്റെ ലക്ഷണവും ഇല്ല. യിസ്‌മായേല്‍ വിശന്ന് കരയാന്‍ തുടങ്ങി. അവന്റെ വിശപ്പും ദാഹവും ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ ഒന്നും ഇല്ലന്ന് ഹാഗാറിന് മനസിലായി. ഹാഗാര്‍ അവനെ എടൂത്തു കൊണ്ട് നടന്നു. അവനപ്പോഴേക്കും തളര്‍ന്നുറങ്ങി. ദൂരെ കാണുന്ന മുള്‍ക്കാടിന്റെ തണലിലേക്ക് അവള്‍ നടന്നു. അവള്‍ യിശ്മായേലിനെ ആ മുള്ള്‌കാടിന്റെ തണലില്‍ കിടത്തി.  തന്റെ മകന്‍ വിശന്ന് നിലവിളിച്ച് മരിക്കുന്നത് കാണാനാവാതെ അവള്‍ ദൂരെമാറിയിരുന്ന് ഉറക്കെ കരഞ്ഞു.&lt;br /&gt;&lt;br /&gt;ഹാഗാറിനെ ദൈവത്തിന്റെ ദൂതന്‍ വിളിച്ചു. “നിന്റേയും മകന്റേയും നിലവിളി ദൈവം കേട്ടിരിക്കുന്നു എന്നും &lt;a href="http://1.bp.blogspot.com/-QGU3lA0kOHk/TjYwC2TNV9I/AAAAAAAAAHk/wwQQwirXATI/s1600/h3.jpg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 250px; height: 200px;" src="http://1.bp.blogspot.com/-QGU3lA0kOHk/TjYwC2TNV9I/AAAAAAAAAHk/wwQQwirXATI/s320/h3.jpg" alt="" id="BLOGGER_PHOTO_ID_5635744809194706898" border="0" /&gt;&lt;/a&gt;മകനെ തങ്ങി എഴുന്നേല്‍പ്പിക്കുക, ദൈവം അവനെ വലിയ ഒരു ജാതിയാക്കും“ എന്നും ദൈവദൂതന്‍ ഹാഗാറിനോട് പറഞ്ഞു. ഹാഗാര്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ അടുത്ത് തന്നെ ഒരു നീരുറവ കണ്ടു. അത് ഇപ്പോഴാണ് അവള്‍ കാണുന്നത്. അവള്‍ തുരുത്തിയുമായി ഓടി ആ നീരുറവയില്‍ നിന്ന്  തുരുത്തിയില്‍ വെള്ളം നിറച്ച് യിശ്മായേലിന്റെ അടുക്കല്‍ വന്നു. അവനെ താങ്ങി എഴുന്നേല്‍പ്പിച്ച് അവനെ വെള്ളം കുടിപ്പിച്ചു. അവന്റെ ക്ഷീണവും തളര്‍ച്ചയും മാറിയപ്പോള്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അവര്‍ മരുഭൂമിയിലെ ഒരു ഗ്രാമത്തില്‍ എത്തി. അവര്‍ ആ ഗ്രാമത്തില്‍ ജീവിച്ചു. യിശ്മായേല്‍ ഒരു വില്ലാളിയായി പാരാന്‍ മരുഭൂമിയില്‍ ജീവിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(153, 153, 153);font-size:100%;" &gt;image source::&lt;/span&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(153, 153, 153);font-size:100%;" &gt;http://marcuscurnow.files.wordpress.com/2010/06/gustavedore.jpg&lt;/span&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(153, 153, 153);font-size:100%;" &gt;http://newsyoucanbelieve.com/bible/2010/01/05/day-005/&lt;/span&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;/span&gt;&lt;span style="color: rgb(153, 153, 153);font-size:100%;" &gt;http://www.oceansbridge.com/oil-paintings/product/89369/hagarundismaelinderwuste&lt;/span&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-2664970605732535719?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/2664970605732535719/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=2664970605732535719' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2664970605732535719'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2664970605732535719'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2011/07/blog-post.html' title='ഹാഗാറിന്റെ നിലവിളി'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-fxYz58ESS5U/TjYvmypp_PI/AAAAAAAAAHU/8k1edYaZYrw/s72-c/h1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1854782282372895179</id><published>2010-09-11T05:34:00.000-07:00</published><updated>2010-09-11T05:44:41.758-07:00</updated><title type='text'>സോവരിലെ ഉപ്പുതൂണ്‍</title><content type='html'>&lt;span style="font-size:130%;"&gt;മമ്രേയുടെ തോപ്പില്‍ വച്ചു അബ്രഹാമിനു യഹോവ പ്രത്യക്ഷപ്പെട്ടു. മൂന്നു പുരുഷന്മാര്‍ അബ്രഹാമിന്റെ അടുക്കലേക്ക് വന്നു. അബ്രഹാം അവരെ സ്വീകരിച്ച് അവര്‍ക്കാവിശ്യമായ അതിഥി സത്ക്കാരങ്ങള്‍ നല്‍കി അവര്‍ അബ്രഹ്മാനോട് ഭാര്യയായ സാറാ എവിടെയെന്ന് ചോദിച്ചു. സാറാ കൂടാരത്തിലുണ്ടന്ന് അബ്രഹാം മറുപിടി കൊടുത്തു. അബ്രഹാമിന് സാറായി ഒരു മകന്‍ ജനിക്കുമെന്ന് ആ പുരുഷന്മാര്‍ പറഞ്ഞു. കൂടാര വാതിക്കല്‍ നിന്ന് സാറാ ഇത് കേട്ടിട്ട് ഉള്ളില്‍ ചിരിച്ചു. കാരണം അബ്രഹാമും സാറായും വൃദ്ധരായിരുന്നു. ഈ സന്തോഷവര്‍ത്തമാനം പറഞ്ഞിട്ട് ആ പുരുഷന്മാര്‍ സൊദോംമിലേക്ക് പോകാനായി ഇറങ്ങി. അപ്പോഴാണ് യഹോവ സൊദോമിന്റെയും ഗൊമോരയുടെ വഷ്‌ളതയെക്കുറിച്ച് പറഞ്ഞത്. സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലുതാണന്നും അവരുടെ പാപം അതികഠിനമാണന്നും യഹോവ പറഞ്ഞു.&lt;/span&gt; &lt;div&gt;&lt;div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അബ്രഹാം യഹോവയുടെ സന്നിധിയില്‍ തന്നെ നില്‍ക്കുകയും രണ്ടു പുരുഷന്മാര്‍ സൊദോമിലേക്കു പോവുകയും ചെയ്തു. അബ്രഹാം യഹോവയുടെ അടുത്ത് ചെന്നിട്ടൂ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“ദുഷ്ടന്മാരോടു കൂടെ നീതിമാന്മാരെ അങ്ങ് സംഹരിക്കുമോ? അവിടെ ഒരു അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ നഗരത്തെ നശിപ്പിക്കുമോ?“.അബ്രഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിക്കുന്നത് സൊദോമിലാണ്. യഹോവ സൊദോം പട്ടണം നശിപ്പിച്ചാല്‍ ലോത്തിനും കുടുംബത്തിനും മരണം സംഭവിക്കും എന്നുള്ള ഭയം കൊണ്ടാണ് അബ്രഹാം ദൈവത്തോട് ഇങ്ങനെ ചോദിച്ചത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“സൊദോം പട്ടണത്തില്‍ അമ്പതു നീതിമാന്മാരെ കാണുകയാണങ്കില്‍ ഞാന്‍ ആ പട്ടണം നശിപ്പിക്കുകയില്ല” യഹോവ അബ്രബാമിനോട് പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;പെട്ടന്ന് അബ്രഹാമിന് ഒരു സംശയം തോന്നി. ആ പട്ടണത്തില്‍ ഇനി അമ്പത് നീതിമാന്മാര്‍ ഇല്ലങ്കിലോ? അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ പട്ടണം നശിപ്പിക്കുകയില്ലന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. അബ്രഹാം വീണ്ടും യഹോവയോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“ഇനി അമ്പത് നീതിമാന്മാര്‍ അവിടെയില്ലങ്കിലോ? ഒരു അഞ്ചു പേര്‍ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം നശിപ്പിക്കുമോ?”“ഇല്ല” യഹോവയുടെ മറുപിടി കേട്ട് അബ്രഹാം ആദ്യം &lt;a href="http://4.bp.blogspot.com/_Ke-KRpyPl7I/TIt4vR51LaI/AAAAAAAAAGg/UniSBAtMM3g/s1600/4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5515634922300452258" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 200px; CURSOR: hand; HEIGHT: 150px" alt="" src="http://4.bp.blogspot.com/_Ke-KRpyPl7I/TIt4vR51LaI/AAAAAAAAAGg/UniSBAtMM3g/s320/4.jpg" border="0" /&gt;&lt;/a&gt;സന്തോഷിച്ചെങ്കിലും വിണ്ടും മനസില്‍ ഒരു ശങ്ക. അവിടെ നാല്‍പ്പത്തഞ്ച് നീതിമാന്മാരെ കാണാന്‍ പറ്റിയില്ലങ്കിലോ? വീണ്ടും അബ്രഹാം യഹോവയോട് മുപ്പത് നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ പട്ടണം നശിപ്പിക്കരുത് എന്ന് അപേക്ഷിച്ചു. അതും യഹോവ സമ്മതിച്ചു. വീണ്ടും അബ്രഹാം ചഞ്ചലപ്പെട്ടു. അങ്ങനെ പറഞ്ഞ് പറഞ്ഞ് പത്തു നീതിമാന്മാര്‍ സൊദോം പട്ടണത്തിലുണ്ടങ്കില്‍ ആ പട്ടണത്തെ നശിപ്പിക്കരുതന്ന് അബ്രഹാം യഹോവയോട് പറഞ്ഞു. പത്തുപേരുടെ നിമിത്തം ആ പട്ടണത്തെ നശിപ്പിക്കുകയില്ലന്ന് യഹോവ അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം തന്റെ കൂടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ദൈവത്തിന്റെ രണ്ടു ദൂത്നന്മാരും സൊദോം പട്ടണത്തില്‍ എത്തുമ്പോള്‍ ലോത്ത് പട്ടണവാതിക്കല്‍ ഇരുപ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ ലോത്ത് എഴുന്നേറ്റ് അവരെ നമസ്ക്കരിച്ചു. അവരെ തന്റെ വീട്ടില്‍ പാര്‍ക്കാനായി അയാള്‍ ക്ഷണിച്ചു. തങ്ങള്‍ വഴിയില്‍ തന്നെ രാത്രി കഴിച്ചു കൂട്ടിക്കോളാം എന്ന് അവര്‍ പറഞ്ഞെങ്കിലും ലോത്തിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ ലോത്തിന്റെ കൂടെ അയാളുടെ വീട്ടിലേക്ക് നടന്നു. അവര്‍ വഴിയില്‍ രാത്രി കഴിച്ചു കൂട്ടുന്നത് അപകടമാണന്ന് ലോത്തിനറിയാമായിരുന്നു.ലോത്തിന്റെ കൂടെ അപരിചിതരായ രണ്ട് ആളുകള്‍ പോകുന്നത് പട്ടണവാസികളില്‍ പലരും കണ്ടു .ലോത്ത് അവര്‍ക്കായി പുളിപ്പില്ലാത്ത അപ്പം ചുട്ട് വിരുന്നൊരുക്കി. ലോത്ത് അവര്‍ക്ക് കിടക്കാനായി കിടക്ക വിരിച്ചു നല്‍കി. പെട്ടന്ന് ആ പട്ടണത്തിലെ പുരുഷന്മാര്‍ ലോത്തിന്റെ വീട് വളഞ്ഞു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“നിന്റെ കൂടെ പട്ടണവാതില്‍ക്കല്‍ നിന്ന് ഇങ്ങോട്ടൂവന്ന ആ രണ്ടു പുരുഷന്മാര്‍ എവിടെ? നീ അവരെ ഇറക്കി വിട്? ഞങ്ങള്‍ക്ക് ഇന്ന് അവരുടെ കൂടെ രതിക്രീഡകള്‍ നടത്തണം?” അവര്‍ വിളിച്ചു പറഞ്ഞു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ലോത്ത് വാതില്‍ തുറന്നു പുറത്തിറങ്ങി പുറത്ത് നിന്ന് പൂട്ടിയിട്ട് അവരുടെ അടുക്കലേക്ക് ചെന്നു.“നിങ്ങള്‍ അവരോട് ദോഷം ചെയ്യരുത്. ഞാനെന്റെ രണ്ട് പുത്രിമാരേയുംനിങ്ങളുടെ അടുക്കല്‍ കൊണ്ടു വരാം.നിങ്ങള്‍ അവരെ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. എന്റെ അതിഥികളായി എത്തിയവരെ ഉപദ്രവിക്കരുത് .” എന്ന് പറഞ്ഞു. ലോത്ത് ഇങ്ങനെ പറഞ്ഞത് കേട്ടപ്പൊള്‍ അവര്‍ക്ക് കൂടുതല്‍ ദേഷ്യമായി. ലോത്ത് സൊദോം പട്ടണത്തിലേക്ക് പരദേശിയായി വന്ന് പാര്‍ക്കുന്ന ആളാണ്. ഈ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന തങ്ങളുടെ വാക്കുകള്‍ വരുത്തനായ ഒരുത്തന്‍ ധിക്കരിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല. അവര്‍ ലോത്തിന്റെ വീടിന്റെ വാതില്‍ പൊളിക്കാനായി അടുത്തു. പെട്ടന്ന് ലോത്തിന്റെ അതിഥികളായ പുരുഷന്മാര്‍ ലോത്ത് പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തുറന്ന് കൈകള്‍ നീട്ടി ലോത്തിനെ വീടിനുള്ളിലേക്ക് കയറ്റി വാതില്‍ അടച്ചു.വാതില്‍ അടച്ച ഉടനെ വാതിക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കെല്ലാം കാഴ്ച ശക്തി നഷ്ടപ്പെട്ടു. അവര്‍ വാതില്‍ തപ്പി നടന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തങ്ങള്‍ സൊദോം പട്ടണത്തിലേക്ക് വന്നത് യഹോവയുടെ നിര്‍ദ്ദേശ പ്രകാരം ആ പട്ടണം നശിപ്പിക്കാനാണന്ന് അവര്‍ ലോത്തിനൊട് പറഞ്ഞു. ലോത്തിന് പട്ടണത്തിലുള്ള സമ്പത്തും ആളുകളേയും കൊണ്ട് എത്രയും പെട്ടന്ന് സൊദോം പട്ടണം വിട്ടു പൊയ്‌ക്കൊള്ളാന്‍ അവര്‍ ആവിശ്യപ്പെട്ടു. ലോത്ത് രാത്രിയില്‍ തന്നെ വേഗം പോയി തന്റെ പുത്രിമാര്‍ക്ക് വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന രണ്ട് യുവാക്കളുടേയും അടുത്ത് ചെന്നു. യഹോവ സൊദോം പട്ടണം നശിപ്പിക്കുന്നതിനു മുമ്പ് രക്ഷപെടണമെന്ന് അവരോട് പറഞ്ഞു. ലോത്ത് പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. &lt;a href="http://1.bp.blogspot.com/_Ke-KRpyPl7I/TIt4-YvC9cI/AAAAAAAAAGo/Jw9kIpN8yuU/s1600/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5515635181832304066" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 194px" alt="" src="http://1.bp.blogspot.com/_Ke-KRpyPl7I/TIt4-YvC9cI/AAAAAAAAAGo/Jw9kIpN8yuU/s320/1.jpg" border="0" /&gt;&lt;/a&gt;ലോത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. പെട്ടന്ന് തന്നെ ഭാര്യയേയും മക്കളേയും കൂട്ടി പട്ടണവാതില്‍ കടക്കാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. സൂര്യന്റെ പ്രകാശം ഭൂമിയില്‍ പതിക്കാന്‍ അല്പസമയം കൂടിയേ ഇനി ബാക്കിയുള്ളൂ. അതിനു മുമ്പ് പട്ടണവാതില്‍ കടക്കണം. ദൈവ പുരുഷന്മാര്‍ അവരെ കൈക്ക് പിടിച്ച് പട്ടണത്തിന്റെ പുറത്ത് കൊണ്ടുപോയി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“പുറകോട്ട് നോക്കാതെയും എങ്ങും നില്‍ക്കാതയും പര്‍വ്വതത്തിലേക്ക് ഓടിപ്പോവുക” ആ ദൈവ പുരുഷന്മാര്‍ അവരോട് പറഞ്ഞു. ലോത്ത് പര്‍വ്വതത്തിലേക്ക് നോക്കി. അത് വളരെ ദൂരെയാണ്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ഭാര്യയെയും കുട്ടികളേയും കൊണ്ട് അവിടെ വരെ എത്താന്‍ കഴിയില്ല. ഒന്നുകില്‍ തങ്ങള്‍ അവിടെ എത്തുന്നതിനു മുമ്പ് സൂര്യന്‍ ഉദിക്കും. അല്ലങ്കില്‍ അതങ്ങള്‍ തളര്‍ന്നു വീഴും. ആ പര്‍വ്വതത്തില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ അടുത്ത് കാണുന്ന പട്ടണത്തിലേക്ക് ഓടിയെത്താം.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“ഞങ്ങള്‍ക്ക് ആ പര്‍വ്വതത്തില്‍ ഓടിയെത്താന്‍ കഴിയുകയില്ല. ഈ അടുത്ത സോവര്‍ പട്ടണത്തിലേക്ക് ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ പറ്റും. അവിടേക്കുള്ള ദൂരം കുറവാണ്. ഞങ്ങള്‍ക്ക് ജീവരക്ഷ ഉണ്ടാകാന്‍ ഞങ്ങള്‍ അവിടേക്ക് ഓടിപ്പോകട്ടേ?” ലോത്ത് ആ ദൈവ പുരുഷന്മാരോട് അടുത്ത പട്ടണത്തിലേക്ക് പോകാന്‍ സമ്മതം ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“ശരി നിങ്ങള്‍ സോവര്‍ പട്ടണത്തിലേക്ക് പൊയ്ക്കൊള്ളുക. നിങ്ങള്‍ ആ പട്ടണത്തില്‍ എത്തുവോളം ഞങ്ങള്‍ ഈ പട്ടണത്തെ നശിപ്പിക്കുകയില്ല” എന്ന് അവര്‍ പറഞ്ഞു. ലോത്തും കുടുംബവും തങ്ങളുടെ യാത്ര സോവര്‍ പട്ടണത്തിലേക്കായി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“പോകുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞു നോക്കരുത് “ ഒരിക്കല്‍ കൂടി ആ ദൈവ ദൂതന്മാര്‍ &lt;a href="http://3.bp.blogspot.com/_Ke-KRpyPl7I/TIt5MPSJkDI/AAAAAAAAAGw/xYCUWDju9to/s1600/3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5515635419813351474" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 229px; CURSOR: hand; HEIGHT: 320px" alt="" src="http://3.bp.blogspot.com/_Ke-KRpyPl7I/TIt5MPSJkDI/AAAAAAAAAGw/xYCUWDju9to/s320/3.jpg" border="0" /&gt;&lt;/a&gt;ലോത്തിനോടും കുടുംബത്തേയും ഓര്‍മ്മിപ്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ലോത്ത് സോവരില്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചിരുന്നു. യഹോവ ആകാശത്ത് നിന്ന് ഗന്ധവും തീയും സൊദോംമിന്റേയും ഗൊമോരയുടേയും മേല്‍ അയച്ചു. ആ പട്ടണങ്ങളിലെ പുല്‍ നാമ്പ് പോലും കത്തി. എങ്ങും നിലവിളിയും പച്ചമാസം കരിയുന്ന മണവും മാത്രം. തങ്ങള്‍ താമസിച്ച സ്ഥലം കത്തിയെരുയുന്നതായി ലോത്തിന്റെ ഭാര്യയ്ക്ക് മനസിലായി. സൊദോംമില്‍ നടന്നത് കാണാനായി അവള്‍ തിരിഞ്ഞു നോക്കി. അവള്‍ ഉപ്പുതൂണായി തീര്‍ന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:85%;color:#ff6600;"&gt;(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-1854782282372895179?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/1854782282372895179/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=1854782282372895179' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1854782282372895179'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1854782282372895179'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2010/09/blog-post.html' title='സോവരിലെ ഉപ്പുതൂണ്‍'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ke-KRpyPl7I/TIt4vR51LaI/AAAAAAAAAGg/UniSBAtMM3g/s72-c/4.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-7986049143620313018</id><published>2010-06-28T06:19:00.000-07:00</published><updated>2010-06-28T19:37:11.119-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>രൂത്ത് - ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ :: ലേഖനം</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ബൈബിളില്‍ നാല് അദ്ധ്യായങ്ങളിലായി അവസാനിക്കുന്ന ഒരു പുസ്തകമാണ് രൂത്ത്. ഒരു അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ഊഷ്‌മളവും അനുകരണീയവുമായ സ്നേഹപൂര്‍ണ്ണമായ ഹൃദയബന്ധമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു പക്ഷേ വേദപുസ്തകത്തില്‍ സ്ത്രിപക്ഷത്തുനിന്നുള്ള ഏറ്റവും മികച്ചതും ഹൃദ്യവുമായ ഒരു ജീവകഥ. പ്രധാനമായും മൂന്നു ആളുകളെ കേന്ദ്രീകരിച്ച ഈ പുസ്തകത്തിലെ മൂന്ന് കഥാപാത്രങ്ങള്‍ക്കും മികച്ച വ്യക്തിത്വം ആണ് ഉള്ളത്. അമ്മായിയമ്മയായ നൊവൊമിയും മരുമകളായ രൂത്തും നൊവൊമിയുടെ ഭര്‍ത്താവായ എലീമേകിന്റെ കുടുംബത്തിലെ ചാര്‍ച്ചക്കാരനായ ബോവസ് എന്നീ മൂന്ന് കേന്ദ്രകഥാപാത്രങ്ങള്‍ മനുഷ്യജീവിതത്തിലെ നന്മയുടെ അംശം എന്താണന്ന് നമ്മെ കാട്ടിത്തരുന്നവരാണ്. അവരുടെ ജീവിതത്തിലൂടെ....&lt;br /&gt;&lt;br /&gt;യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്‍ത്താവായ എലീമേലെക് മക്കളായ മഹ്ലോന്‍ , കില്യോന്‍ എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന്‍ രൂത്തിനേയും , കില്യോന്‍ ഒര്‍പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്‍ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ &lt;/span&gt;&lt;a href="http://3.bp.blogspot.com/_Ke-KRpyPl7I/TCii0DhQMWI/AAAAAAAAAF4/buML-LA3C3Q/s1600/1.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5487815161132626274" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 320px; CURSOR: hand; HEIGHT: 224px" alt="" src="http://3.bp.blogspot.com/_Ke-KRpyPl7I/TCii0DhQMWI/AAAAAAAAAF4/buML-LA3C3Q/s320/1.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;യാത്രതുടങ്ങുന്നതിനു മുമ്പ് നൊവൊമി തന്റെ രണ്ടു മരുമക്കളേയും വിളിച്ച് താന്താങ്ങളുടെ ഭവനത്തിലേക്ക് പോകാന്‍ ആവിശ്യപ്പെടൂന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഒര്‍പ്പാ തന്റെ സ്വന്തം ഭവനത്തിലേക്ക് തിരിച്ചു പോകുന്നു. രൂത്ത് തന്റെ അമ്മായിയമ്മയായ നൊവൊമിയോടൊപ്പം യെഹൂദയിലേക്ക് പോവുകയും അവിടെവച്ച് രൂത്തിനെ ബോവസ് വിവാഹം കഴിക്കുകയും അവര്‍ക്ക് ഓബേദ് എന്ന മകന്‍ ജനിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;span style="color:#660000;"&gt;:: നൊവൊമി ::&lt;br /&gt;&lt;/span&gt;&lt;/strong&gt;ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ മൊവാബ്യ ദേശത്തേക്ക് ഭര്‍ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു എന്നാണ് (1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില്‍ ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില്‍ ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്‍ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില്‍ നിന്ന് നടന്ന് ബേത്ത്ലേഹിമില്‍ എത്തുമ്പോള്‍ പട്ടണവാസികള്‍ അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്‍ന്ന നൊവൊമിയെ അവര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്‍. സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായതു പ്രവര്‍ത്തിച്ചിരിക്കുന്നു(1:20). ഇസ്രായേല്‍ ജനതയെ ഫറവോന്റെ അടിമത്വത്തില്‍ നിന്ന് മോശ രക്ഷിച്ചു കൊണ്ടുവരുമ്പോള്‍ ചെങ്കടലില്‍ നിന്ന് പ്രയാണം ആരംഭിച്ച് മൂന്നുദിവസത്തേക്ക് അവര്‍ക്ക് കുടിപ്പാനായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്നു ദിവസത്തിനുശേഷം മാറായില്‍ എത്തിയപ്പോള്‍ അവിടെ വെള്ളം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ കൈപ്പുകാരണം അത് കുടിക്കാന്‍ പറ്റിയതല്ലായിരുന്നു.(പുറപ്പാട് 15:24). തന്റെ ജീവിതവും ദൈവം കൈപ്പ് നിറഞ്ഞതാക്കി എന്നാണ് നൊവൊമി തന്നെ മാറാ എന്നു വിളിപ്പിന്‍ എന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. യഹോവ കാണിച്ചു കൊടുത്ത വൃക്ഷം മാറായിലെ വെള്ളത്തില്‍ മോശ ഇട്ടപ്പോള്‍ ആ വെള്ളം ശുദ്ധമായി മധുരമായിത്തീര്‍ന്നതുപോലെ നൊവൊമിയുടെ ജീവിതത്തില്‍ നിന്നും കൈപ്പ് മാറ്റി അവളുടെ ജീവിതവും യഹോവ ശ്രേഷ്ഠകരമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള്‍ , ജീവിതത്തിന്റെ കയ്പുനീര്‍കുടിച്ച് തളരുമ്പോള്‍ മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില്‍ നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്‍ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.&lt;br /&gt;&lt;br /&gt;നൊവൊമി മൊവാബ്യ ദേശത്തുനിന്ന് തിരിച്ചു വരുമ്പോള്‍ മരുമക്കളായ ഒര്‍പ്പായേയും രൂത്തിനേയും തങ്ങളുടെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഒരു വിധവയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന നൊവൊമി തന്റെ അവസ്ഥയിലേക്ക് തന്റെ മരുമക്കളും വരുന്നത് ഇഷ്ടപ്പെടുന്നില്ല. അവര്‍ തന്നെ വിട്ടുമാറി തങ്ങളുടെ കുടുംബങ്ങളിലേക്ക് ചെന്ന് മറ്റൊരു കുടുംബജീവിതം നയിക്കാന്‍ ദൈവം അനുഗ്രഹം നല്‍കട്ടെ എന്നെ നൊവൊമി പറയുന്നുണ്ട്. അതിന് മരുമക്കള്‍ രണ്ടും ആദ്യം സമ്മതിക്കുന്നില്ല. ദേവരവിധിപ്രകാരം ഒര്‍പ്പായേയും രൂത്തിനേയും വിവാഹം കഴിപ്പിപ്പാന്‍ തനിക്ക് ഇനിയും ആണ്മക്കള്‍ ഇല്ലന്നും അവര്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നില്‍ക്കുന്നത് ഒരു പക്ഷേ യഹോവയ്ക്ക് അനിഷ്ടമാകുമെന്നും നൊവൊമി പറയുന്നു. ഒര്‍പ്പാ നൊവൊമിയെ ചുംബിച്ച് തന്റെ ഭവനത്തിലേക്ക് പോകുന്നു. നൊവൊമിയും രൂത്തും അവശേഷിക്കുന്നു.&lt;br /&gt;&lt;br /&gt;ഇനിയും ആണ് ശ്രേഷ്ഠമായ അമ്മായിയമ്മ-മരുമകള്‍ ബന്ധത്തിന്റെ പൊരുള്‍ മനസിലാക്കാന്‍ കഴിയുന്ന , പഴയനിയമപുസ്തകത്തിലെ ഏറ്റവും തീവ്രമായ രംഗം എന്ന് വിശേഷിപ്പിക്കാവുന്ന നൊവൊമി രൂത്ത് സംഭാഷണം. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയായും അവളുടെ ജനത്തെ സ്വന്ത ജനമായും അവളുടെ ദൈവത്തെ സ്വന്ത ദൈവമായും കണ്ട് മരണത്തിലല്ലാതെ ഒരിക്കലും അമ്മായിയമ്മയെ വിട്ടുപിരിയില്ല എന്ന് രൂത്ത് ഉറപ്പിച്ചു പറയുന്നു. രൂത്തും നൊവൊമിയും ബേത്ത്ലേഹിമിലേക്ക് ഒരുമിച്ച് കാല്‍നടയായി പുറപ്പെടുന്നു. യവക്കൊയ്ത്തിന്റെ ആരംഭത്തില്‍ അവര്‍ ബേത്ത്ലേഹിമില്‍ എത്തുകയും ചെയ്തു.&lt;br /&gt;&lt;br /&gt;നൊവൊമി മരുമകളുടെ ഇഷ്ടത്തിന് എതിരു നില്‍ക്കാന്‍ ശ്രമിക്കുന്നില്ല. കൊയ്ത്തു വയലില്‍ പോയി കതിര്‍ പറക്കാന്‍ (കാലാ പറക്കാന്‍) അനുവാദം ചോദിക്കുന്ന രൂത്തിന് അതിനു അനുവാദം കൊടുക്കുകയാണ് നൊവൊമി ചെയ്യുന്നത്. തന്റെ മരുമകളായ രൂത്തിന് കതിര്‍ പറക്കാന്‍ അനുവാദം നല്‍കുകയും അവളോട് ആദരവുകാണിച്ച് ബോവസിനെ അനുഗ്രഹിക്കാനും നൊവൊമി മറക്കുന്നില്ല. നൊവൊമിയുടെ മനസ് എപ്പോഴും മരുമകളുടെ നല്ല ജീവിതത്തിനുവേണ്ടിയാണ് തുടിക്കുന്നത്. മരുമകളോട് പരോക്ഷമായും പ്രത്യക്ഷമായും നൊവൊമി അവള്‍ മറ്റൊരു വിവാഹം കഴിക്കണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. “മകളേ നിനക്ക് നന്നായിരിക്കേണ്ടതിനു ഞാന്‍ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?”(3:1) എന്ന് രൂ‍ത്തിനോട് നൊവൊമി പറയുന്നുണ്ട്. തന്റെ മരുമകള്‍ ഒരു കുടുംബജീവിതം നയിക്കണമെന്ന് വിധവയായ ആ അമ്മായിയമ്മ ആഗ്രഹിക്കുന്നത്. അവളെ മരുമകളെക്കാള്‍ മകളായിത്തന്നെയാണ് നൊവൊമി കാണുന്നതും. നൊവൊമി രൂത്ത് ഊഷ്‌മള ബന്ധം ബേത്ത്ലേഹേമിലെങ്ങും എത്തുകയും ചെയ്തിരുന്നു. ബോവസിന്റെ അടുക്കല്‍ വീണ്ടെടുപ്പുകാരന്റെ മുറ നിവര്‍ത്തിപ്പിനായി രൂത്തിനെ പറഞ്ഞയിക്കുന്നത് നൊവൊമിയാണ്. ബോവസ് രൂത്തിനെ വിവാഹം കഴിക്കുകയും അവര്‍ക്കുണ്ടായ കുഞ്ഞിന്റെ ധാത്രിയാകാനും നൊവൊമി മടികാണിക്കുന്നില്ല.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#660000;"&gt;:: രൂത്ത് ::&lt;/span&gt;&lt;/strong&gt;&lt;br /&gt;അമ്മായിയമ്മ നല്‍കുന്ന സ്നേഹത്തിന് നൂറിരിട്ടിയായ സ്നേഹമാണ് രൂത്ത് തിരികെ കൊടുക്കുന്നത്. ഒര്‍പ്പാ ചെയ്തതുപോലെ സ്വഭവനത്തിലേക്ക് തിരിച്ചു പൊയ്ക്കൊള്ളാന്‍ രൂത്തിനോട് നൊവൊമി ആവിശ്യപ്പെടുമ്പോള്‍ അവളുടെ മറുപിടി ഇപ്രകാരമായിരുന്നു.”നിന്നെ വിട്ടു പിരിവാനും നിന്റെ കൂടെവരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തേക്കു ഞാനും പോരും , നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും;നിന്റെ ജനം എന്റെ ജനം , നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ“ (1:16,17). വര്‍ഷങ്ങള്‍ക്കുശേഷം ബേത്ത്ലേഹിമിലേക്ക് തിരിച്ചു ചെല്ലുമ്പോള്‍ തങ്ങളുടെ വസ്തുവകകള്‍ അവിടെ ഉണ്ടാവുമെന്ന് നൊവൊമിക് ഉറപ്പുണ്ടാവില്ല. എവിടെ പാര്‍ക്കൂം എന്നും അവള്‍ക്കറിയില്ല.നൊവൊമി ഒന്നുമില്ലായ്മയിലേക്ക് കടന്നുപോകുമ്പോഴാണ് അവള്‍ സഹിക്കുന്നതെല്ലാം സഹിക്കാന്‍ തയ്യാറായി കൂടെച്ചെല്ലാന്‍ രൂത്ത് തയ്യാറാവുന്നത്. തന്റെ അമ്മായിയമ്മയുടെ ജീവിതാവസ്ഥ തന്റെ അവസ്ഥയാക്കി മാറ്റുകയാണ് രൂത്ത് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;പെരുമാറ്റത്തിലൂടെയും ആത്മാര്‍ത്ഥയിലൂടയും മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ രൂത്തിന് കഴിഞ്ഞിരുന്നു. ബോവസിന്റെ വയലില്‍ കതിര്‍ പറക്കൂന്ന അവളെ കണ്ട് കൊയത്തുകാരുടെ മേലാളായ ഭൃത്യനോട് ബോവസ് രൂത്തിനെക്കുരിച്ച് ചോദിക്കുമ്പോള്‍ ഭൃത്യന്‍ അവളെക്കുറിച്ച് പറയുമ്പോള്‍ അവള്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നു എന്നതിനുവേണ്ടി അവള്‍ രാവിലെ &lt;/span&gt;&lt;a href="http://3.bp.blogspot.com/_Ke-KRpyPl7I/TCijBcCH-CI/AAAAAAAAAGA/Cee9BNbdkew/s1600/2.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5487815391051249698" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 234px; CURSOR: hand; HEIGHT: 200px" alt="" src="http://3.bp.blogspot.com/_Ke-KRpyPl7I/TCijBcCH-CI/AAAAAAAAAGA/Cee9BNbdkew/s320/2.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;മുതല്‍ പറക്കിക്കൊണ്ടിരിക്കൂന്നു വീട്ടില്‍ അല്പനേരമേ തമസിച്ചിട്ടുള്ളൂ എന്ന് പറയുന്നുണ്ട്.മോശ വഴി ദൈവം നല്‍കിയ ന്യായപ്രാമാണം അനുസരിച്ച് കൊയ്യുന്നതിനിടയില്‍ വീണുപോകുന്ന കതിരും, വയലില്‍ മറന്നുവയ്ക്കുന്ന കറ്റയും വയലിന്റെ ഉടമസ്ഥനുള്ളതല്ല. അത് പരദേശിക്കും വിധവയ്ക്കും ഉള്ളതാണ്. മറ്റൊരു വയലില്‍ കതിര്‍ പറക്കാന്‍ പോകേണ്ട എന്ന് ബോവസ് അവളോട് പറയുകയും തന്റെ ഭൃത്യന്മാരോട് അവള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ആവിശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തന്നെ എന്തുകൊണ്ട് ഇങ്ങനെ ദയതോന്നുന്നു എന്ന് രൂത്ത് ബോവസിനോട് ചോദിക്കുന്നുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷവും അവള്‍ അമ്മയിയമ്മയ്ക്ക് ചെയ്തിരിക്കുന്നതും സ്വന്തം നാടും ഭവനവും ഉപേക്ഷിച്ച് അറിയാത്ത ജനത്തിന്റെ അടുക്കള്‍ അമ്മായിയമ്മയോടൊത്ത് വന്നിരിക്കുന്നതെല്ലാം താന്‍ കേട്ടിട്ടൂണ്ട് എന്നാണ് ബോവസ് പറയുന്നത്.&lt;br /&gt;&lt;br /&gt;തനിക്ക് വയലില്‍ നിന്ന് കൊയ്ത്തുകാരില്‍ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ പങ്ക് അമ്മായിയമ്മയ്ക്ക് നല്‍കുന്ന രൂത്തിനെ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. കാലാ പറക്കുകവഴി ലഭിച്ച ഒരു പറ യവവും അവള്‍ ഏല്‍പ്പിക്കുന്നത് അമ്മായിയമ്മയെ ആണ്.&lt;br /&gt;&lt;br /&gt;അമ്മായിയമ്മയുടെ വാക്കുകള്‍ അതേപോലെ തന്നെ രൂത്ത് അനുസരിക്കുന്നു. തങ്ങളുടെ ചാര്‍ച്ചക്കാരനും വീണ്ടെടുപ്പുകാരനായ ബോവസിന്റെ അടുക്കലേക്ക് വീണ്ടേടുപ്പുകാരന്റെ മുറ അനുവര്‍ത്തിക്കാന്‍ ആവിശ്യപ്പെടാനായി രൂത്തിനെ നൊവൊമി പറഞ്ഞു വിടുന്നുണ്ട്. നൊവമി പറഞ്ഞതുപോലെ തന്നെ രൂത്ത് അനുസരിക്കുന്നു. അന്ന് കളത്തില്‍ നിന്ന് മടങ്ങുന്ന രൂത്തിനെ ബോവസ് ഒരു ദിവസത്തിനുശേഷം വീണ്ടെടുപ്പുകാരന്റെ മുറ അനുവര്‍ത്തിച്ച് ഭാര്യയായി സ്വീകരിക്കുന്നു. ബോവസിന്റെ ഭാര്യയായിക്കഴിഞ്ഞ ശേഷവും രൂത്ത് നൊവൊമിയെ ഉപേക്ഷിക്കുന്നില്ല. രൂത്തിന്റെ മകനായ ഓബേദിന്റെ ധാത്രിയായി നൊവൊമി എപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#660000;"&gt;:: ബോവസ് ::&lt;/span&gt;&lt;/strong&gt;&lt;br /&gt;ന്യായപ്രമാണത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും മറ്റുള്ളവരോട് കരുണാപൂര്‍വ്വം പെരുമാറുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ബോവസ്. തന്റെ വയലില്‍ കതിര്‍ പറക്കാനായി വന്ന രൂത്തിനോട് അവന്‍ കരുണാപൂര്‍വ്വമാണ് പെരുമാറുന്നത്. തന്റെ ബാല്യക്കാര്‍ കോരിവച്ചില്‍ നിന്ന് കുടിക്കാന്‍ അവളെ സമ്മതിക്കുകയും കൊയ്ത്തുകാരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്യുന്നു. അവള്‍ക്ക് കതിര്‍ പറക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ തന്റെ ഭൃത്യന്മാരോട് പറയുകയും ചെയ്യുന്നുണ്ട്. കളത്തില്‍ യവം തൂറ്റുന്ന അന്ന് നൊവൊമിയുടെ നിര്‍ദ്ദേശപ്രകാരം രൂത്ത് കുളിച്ചു തൈലം പൂശി വസ്ത്രം ധരിച്ച് കളത്തില്‍ ചെന്ന് അവന്റെ കാല്ക്കല്‍ &lt;/span&gt;&lt;a href="http://4.bp.blogspot.com/_Ke-KRpyPl7I/TCijY0He3cI/AAAAAAAAAGI/4zfE2afkVzc/s1600/6.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5487815792653163970" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 227px; CURSOR: hand; HEIGHT: 159px" alt="" src="http://4.bp.blogspot.com/_Ke-KRpyPl7I/TCijY0He3cI/AAAAAAAAAGI/4zfE2afkVzc/s320/6.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;കിടക്കുകയും ചെയ്തു. തന്റെ കാല്‍ക്കല്‍ ഒരു സ്ത്രി കിടക്കുന്നത് കണ്ട് ബോവസ് എഴുന്നേല്‍ക്കുകയും രൂത്തിനെ കാണുകയും ചെയ്യുന്നു. “നിന്റെ പുതപ്പ് അടിയന്റെ‌മേല്‍ ഇടേണമേ, നീ വീണ്ടെടുപ്പുകാരനല്ലോ“ എന്ന് രൂത്ത് പറയുമ്പോള്‍ അതിനു മറുപിടിയായി അവന്‍ പറയുന്നത് നീ പറയുന്നത് ഞാന്‍ ചെയ്തു തരാം പക്ഷേ എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ട് എന്ന് ബോവസ് പറയുന്നു. അവന്‍ നിന്നെ വീണ്ടെടുത്തില്ലങ്കില്‍ താന്‍ തന്നെ വീണ്ടെടുപ്പിന്റെ മുറ അനുവര്‍ത്തിക്കാം എന്ന് പറഞ്ഞ് ആളറിയാറാകും മുമ്പെ അവളെ കളത്തില്‍ നിന്ന് പറഞ്ഞു വിടുന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെ ബോവസ് പട്ടണവാതിക്കല്‍ ചെന്ന് താന്‍ പറഞ്ഞ വീണ്ടെടുപ്പുകാരനെ കാണുകയും നൊവൊമി എലീമേലക്കിന്റെ വയല്‍ വില്‍ക്കാന്‍ പോവുകയാണന്നും അവനും താനും അല്ലാതെ വീണ്ടെടുപ്പുകാര്‍ ആരും ഇല്ലന്ന് അവനോട് പറയുന്നു. വയല്‍ വാങ്ങാന്‍ അവന് സമ്മതം ആയിരുന്നെങ്കിലും വയലിനോടൊപ്പം മരിച്ചവന്റെ അവകാശത്തിന്മേല്‍ അവന്റെ പേര്‍ നിലനില്‍ക്കാന്‍ വേണ്ടി മരിച്ചവന്റെ ഭാര്യയായ രൂത്തിനെക്കൂടി വാങ്ങണം എന്ന് ബോവസ് അവനോട് ആവിശ്യപ്പെടുന്നു. രൂത്തിനെക്കൂടി വീണ്ടെടുക്കണമെങ്കില്‍ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും എന്നുള്ളതുകൊണ്ട് “ഞാന്‍ വീണ്ടെടുക്കേണ്ടത് നീ വീണ്ടെടുത്തു കൊള്‍ക “ എന്ന് അവന്‍ ബോവസിനോട് പറയുന്നു. വീണ്ടേടുപ്പും കൈമാറ്റവും ഉറപ്പിക്കാനായി അവന്‍ തന്റെ ചെരുപ്പൂരി ബോവസിനു കൊടുത്തു. എലീമേലക്കിനും കില്യോനും മഹ്ലോന്നും ഉള്ളതൊക്കയും നൊവൊമിയുടേ കൈയ്യില്‍ വാങ്ങിയതിന് സാക്ഷികളായി മൂപ്പന്മാരും സകല ജനവും ഉണ്ടായിരുന്നു. “മരിച്ചവന്റെ പേര്‍ അവന്റെ സഹോദരന്മാരുടെ ഇടയില്‍ നിന്നും അവന്റെ പട്ടണവാതിക്കല്‍നിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേര്‍ അവന്റെ അവകാശത്തിന്മേല്‍ നിലനിര്‍ത്തേണ്ടതിനു മഹ്ലൊന്റെ ഭാര്‍‌യ്യ മൊവാബ്യ സ്ത്രിയായ രൂത്തിനേയും എനിക്കു ഭാര്‍‌യ്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു “(4:10) എന്നു ബോവസ് പറയുന്നു. പട്ടണവാതിക്കല്‍ ഇരുന്ന മൂപ്പന്മാരും സകല ജനവും അവനെ അനുഗ്രഹിക്കുന്നുണ്ട്. “നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രിയെ യഹോവ രാഹേലിനെപ്പോലെയും ലേയയെപ്പൊലെയും ആക്കട്ടെ. അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ ഗൃഹം പണിതതു. ഈ യുവതിയില്‍ നിന്നു യഹോവ നിനക്ക് നല്‍കുന്ന സന്തതിയാല്‍ നിന്റെ ഗൃഹം താമാര്‍ യെഹൂദയ്ക്ക് പ്രസവിച്ച ഫേരസിന്റെ ഗൃഹം പോലെ ആയിത്തീരട്ടെ” എന്നാണ് അവര്‍ ബോവസിനെ അനുഗ്രഹിക്കുന്നത്. ആ അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ദാവീദിന്റെ ഗോത്രത്തില്‍ യേശുക്രിസ്തുവിന്റെ ജനനത്തോടെ പൂര്‍ണ്ണമാകുന്നത്. യെശയ്യാവ് പ്രവചനം 11 ആം അദ്ധ്യായം 1 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു .” എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍ നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍ നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.....”. ബോവസിന്റെയും രൂത്തിന്റെയും മകനായിരുന്നു യിശ്ശായിയുടെ പിതാവായ ഓബേദ്.&lt;br /&gt;&lt;br /&gt;രൂത്ത് ഒരു മകനെ പ്രസവിച്ചു. എന്നാറെ സ്ത്രികള്‍ നൊവൊമിയോടു , ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്‍കിയിരിക്കുന്നതുകൊണ്ടു യഹോവ വാഴത്തപ്പെട്ടവന്‍; അവന്റെ പേര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ. അവന്‍ നിനക്ക് ആശ്വാസപ്രദനും നിന്റെ &lt;/span&gt;&lt;a href="http://1.bp.blogspot.com/_Ke-KRpyPl7I/TCijkJ2mQdI/AAAAAAAAAGQ/M5hjjv7p_Kk/s1600/3.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5487815987466486226" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 128px; CURSOR: hand; HEIGHT: 175px" alt="" src="http://1.bp.blogspot.com/_Ke-KRpyPl7I/TCijkJ2mQdI/AAAAAAAAAGQ/M5hjjv7p_Kk/s320/3.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;വാര്‍ദ്ധക്യത്തില്‍ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.(4:14,15) . മാറായപോലെ കയ്പു നിറഞ്ഞ ജീവിതത്തില്‍നിന്ന് മധുരമുള്ള ജീവിതത്തിലേക്ക് നൊവമി കടക്കുന്നു. അമ്മായിയമ്മയുടെ കഷ്ടതയിലും അവളോടൊപ്പം നിന്ന രൂത്തിനെയും ദൈവം അനുഗ്രഹിച്ചു. മോവാബ് ദേശത്ത് നിന്ന് ഒഴിഞ്ഞവളായി യഹോവ മടക്കി വരുത്തിയ നൊവൊമി ഇന്ന് വീണ്ടും നിറഞ്ഞവളായി തീര്‍ന്നു. മറ്റൊരു നിയോഗം തങ്ങളെ കാത്തിരിക്കുന്നു എന്നറി യാതെയായിരുന്ന അവരുടെ ബേത്ത്ലേഹം യാത്ര ഓബേദിന്റെ ജനനത്തോടെ പൂര്‍ണ്ണമാകുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:78%;color:#333333;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:78%;color:#333333;"&gt;ചിത്രങ്ങള്‍ ::&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;a href="http://en.wikipedia.org/wiki/File:1795-William-Blake-Naomi-entreating-Ruth-Orpah.jpg"&gt;&lt;span style="font-size:78%;color:#666666;"&gt;http://en.wikipedia.org/wiki/File:1795-William-Blake-Naomi-entreating-Ruth-Orpah.jpg&lt;/span&gt;&lt;/a&gt;&lt;span style="font-size:78%;color:#666666;"&gt;2. &lt;/span&gt;&lt;a href="http://en.wikipedia.org/wiki/File:Julius_Schnorr_von_Carolsfeld-_Ruth_im_Feld_des_Boaz.jpg"&gt;&lt;span style="font-size:78%;color:#666666;"&gt;http://en.wikipedia.org/wiki/File:Julius_Schnorr_von_Carolsfeld-_Ruth_im_Feld_des_Boaz.jpg&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;a href="http://wwwdelivery.superstock.com/WI/223/1158/PreviewComp/SuperStock_1158-1213.jpg"&gt;&lt;span style="font-size:78%;color:#666666;"&gt;http://wwwdelivery.superstock.com/WI/223/1158/PreviewComp/SuperStock_1158-1213.jpg&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div align="justify"&gt;&lt;a href="http://chawnghilh.files.wordpress.com/2009/11/ruth_boaz1.jpg"&gt;&lt;span style="font-size:78%;color:#666666;"&gt;http://chawnghilh.files.wordpress.com/2009/11/ruth_boaz1.jpg&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-7986049143620313018?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/7986049143620313018/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=7986049143620313018' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7986049143620313018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7986049143620313018'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2010/06/blog-post.html' title='രൂത്ത് - ഏഴുപുത്രന്മാരെക്കാള്‍ ഉത്തമയായ മരുമകള്‍ :: ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ke-KRpyPl7I/TCii0DhQMWI/AAAAAAAAAF4/buML-LA3C3Q/s72-c/1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-3264157122380355058</id><published>2009-12-22T20:48:00.000-08:00</published><updated>2010-06-28T19:38:08.286-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ക്രിസ്തുമസ് സന്ദേശം  : ലേഖനം</title><content type='html'>&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” . &lt;/span&gt;&lt;a href="http://2.bp.blogspot.com/_Ke-KRpyPl7I/SzGj3gU4EyI/AAAAAAAAAFw/RiwJ8kcO1Q4/s1600-h/blog.jpg"&gt;&lt;img id="BLOGGER_PHOTO_ID_5418292000669045538" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 220px; CURSOR: hand; HEIGHT: 221px" alt="" src="http://2.bp.blogspot.com/_Ke-KRpyPl7I/SzGj3gU4EyI/AAAAAAAAAFw/RiwJ8kcO1Q4/s320/blog.jpg" border="0" /&gt;&lt;/a&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്. ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി‍. ഗബ്രിയേല്‍ ഗര്‍ഭിണിയായ ഭാര്യയോടൊപ്പം തന്റെ പട്ടണമായ ബേത്ലേഹിമിലേക്ക് പോകുമ്പോള്‍ അവള്‍ക്ക് പ്രസവവേദനയുണ്ടായി. അല്പം സ്ഥലത്തിനുവേണ്ടി ജോസഫ് വഴിയമ്പലങ്ങളില്‍ അന്വേഷിച്ചു. അവിടെയൊന്നും അവര്‍ക്ക് സ്ഥലം കിട്ടിയില്ല. അവസാനം തന്റെ കുഞ്ഞ് ജനിക്കാനായി ജോസഫിന് സ്ഥലം കണ്ടെത്തിയത് പശുത്തൊ ഴുത്തിലും. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ദൈവത്തിന്റെ പുത്രന്‍ ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കുമെന്ന് പ്രവാചകന്‍‌മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. അ പ്രവചനങ്ങള്‍ തങ്ങളിലൂടെ നിറവേറ്റപെടണമെന്ന് ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ വീണ്ടെടുപ്പ് നായകന്‍ തങ്ങളുടെ ഉദരത്തില്‍ ജന്മം എടുക്കാനായി രാജകന്യകകള്‍ വരെ കാത്തിരുന്നു. എന്നിട്ടും തന്റെ പുത്രന്റെ മനുഷ്യാവതാര ജന്മത്തിനായി ദൈവം എന്തിന് ഒരു സാധാരണക്കാരില്‍ ഒരുവളായ മറിയ എന്ന കന്യകയെ തിരഞ്ഞെടുത്തു. ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയം ഉണ്ട്. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംസയം പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യൌന്നതിന്റെ ശക്തി നിന്റെ മേല്‍ നിഴലിടും എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മോശയുടെ ന്യായപ്രമാണം അനുസരിച്ച് വിവാഹം കഴിയാത്ത സ്ത്രി ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ചെയ്യുന്നത്. പുരുഷനെ അറിയാത്ത താന്‍ ഗര്‍ഭിണിയായാലുള്ള ശിക്ഷ അവള്‍ ചിന്തിക്കുന്നില്ല. ദൈവഠിന്റെ ഇഷ്ടം എങ്ങനെയാണോ തന്നിലൂടെ നിവര്‍ത്തിക്കേണ്ടത് അതിന് തന്നെത്തന്നെ സജ്ജമാക്കുകയാണ് മറിയ ചെയ്യുന്നത്. ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. തനിക്ക് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് യോസഫ് മനസിലാക്കുകയും അവള്‍ക്ക് ലോകാപവാദം വരാതെ ഗൂഢമായി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷനായി മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കെണ്ട എന്ന് പറയുന്നത്. അതുപോലെ അവന്‍ ചെയ്യുകയും ചെയ്യുന്നു. യെശയ്യാ പ്രവാചകന്റെ പ്രവചനം പോലെ (7:14) “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍വിളിക്കും”.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഇമ്മാനുവേലിന്റെ ജനനം നമ്മള്‍ ക്രിസ്തുമസായി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുക , ദൈവം നമ്മോടുകൂടെ ഉണ്ടോ?? നമ്മള്‍ നടത്തുന്ന ക്രിസ്തുമസില്‍ നമ്മളോടൊപ്പം ദൈവം ഉണ്ടോ? ദൈവം നമ്മളോടൊപ്പം ഉണ്ടങ്കിലും ദൈവത്തിനെ നമ്മളില്‍ നിന്ന് അകറ്റുവാനല്ലേ നമ്മള്‍ ശ്രമിക്കുന്നത്. ഒരു കൈയ്യില്‍ ഉണ്ണിയേശുവിനേയും മറുകൈയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായിട്ടാണോ ക്രിസ്തുമസ് ആഘോഷി ക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ 450കോടിയുടെ മദ്യവില്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നിന്നാണ് 450 കോടിയുടെ മദ്യവില്പന പ്രതീക്ഷിക്കുന്നത്. ശരിക്കും ആലോചിക്കൂ മദ്യത്തിനുവേണ്ടിയാണോ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ദൈവം നമ്മളോടൊപ്പം വരാന്‍ തയ്യാറായാലും നമ്മള്‍ അവനെ ഓടിക്കാനല്ലേ ശ്രമിക്കുന്നത്. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നമ്മളുടെ ഉള്ളില്‍ ക്രിസ്തു ജനിക്കുമോ? ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗം ജനങ്ങളും ദാരിദ്രരേഖയില്‍ താഴെ നില്‍ക്കുന്ന ഒരു രാജ്യത്താണ് മദ്യം കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷിക്കു ന്നത്. വിശന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കാതെപോകുന്ന ഒരു നിലവിളിയുണ്ട്. ഉണ്ണിയേശു വിന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന അനേകം കുഞ്ഞുങ്ങളുടെ നിലവിളി.‘റാമയില്‍ നിന്ന് ഉയര്‍ന്ന കരച്ചിലും നിലവിളിയും’. ബേത്ലേഹിമിനും അതിരുകളിലും ഉള്ള രണ്ടുവയസിനു താഴെയുള്ള ആണ്‍കുട്ടികളെ യെല്ലാം ഹെറോദാവിന്റെ കല്പനപ്രകാരം കൊന്നു. അവരുടെ നിലവിളി നമ്മളെ എന്നെങ്കിലും പിന്‍‌തുടര്‍ന്നിട്ടുണ്ടോ? ഭൂണഹത്യകളിലൂടെ പ്രകാശം കാണാതെ അഴുക്കുചാലു കളിലൂടെ ഒഴുകിപ്പോകാന്‍ വിധിക്കപ്പെടുന്ന ഭൂണങ്ങളുടെ നിലവിളി പോലും നമ്മള്‍ കേള്‍ക്കാറില്ലല്ലോ?&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ശരീരം ദൈവത്തിന്റെ ഭവനമാണ്. നമ്മുടെ വീടുകള്‍ക്കുമുന്നില്‍ മറ്റുള്ളവര്‍ കാണാനായി ഒരുക്കുന്ന പുല്‍ക്കൂടുകള്‍ നമ്മടെയുള്ളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ? ക്രിസ്തു ജനിക്കാനായി യോസഫ് പശുത്തൊഴുത്തിനെ ഒരുക്കിയതുപോലെ നമ്മള്‍ക്ക് ഒരു പുല്‍ക്കൂട് ഒരുക്കാന്‍ സാധിക്കണം.ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുകേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ??&lt;br /&gt;&lt;/span&gt;&lt;/div&gt; &lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;div align="justify"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴു ത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയെശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്. ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt; &lt;div align="justify"&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;span&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;img id="BLOGGER_PHOTO_ID_5418290395860216034" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ke-KRpyPl7I/SzGiaF8oqOI/AAAAAAAAAFo/Re9_M6m7X9Q/s320/shibuwishes.jpg" border="0" /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-3264157122380355058?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/3264157122380355058/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=3264157122380355058' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3264157122380355058'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3264157122380355058'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/12/christmas-message.html' title='ക്രിസ്തുമസ് സന്ദേശം  : ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ke-KRpyPl7I/SzGj3gU4EyI/AAAAAAAAAFw/RiwJ8kcO1Q4/s72-c/blog.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-453999182128111913</id><published>2009-11-26T08:23:00.000-08:00</published><updated>2010-06-28T19:37:44.273-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബാബേല്‍ ഗോപുരം :: കഥ</title><content type='html'>&lt;div align="justify"&gt; &lt;span style="font-size:130%;"&gt;ജലപ്രളയത്തിനുശേഷം നോഹ മരിച്ചു. നോഹയുടെ പുത്രന്മാരില്‍ നിന്നാണ് ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത്. ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും ഭാഷ ഒന്നു തന്നെ ആയി രുന്നു. അവര്‍ കിഴക്കോട്ട് യാത്രചെയ്തു. കിഴക്ക് ശിനാര്‍ ദേശത്ത് ഒരു സമഭൂമി കണ്ട് അവര്‍ അവിടെ താമസിച്ചു. ഭാഷ ഒന്നായിരുന്നതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ വിചാരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ ഒരു താമസവും ഉണ്ടായിരുന്നില്ല. വിശാലമായ സമഭൂമിയില്‍ ചിതറിപ്പാര്‍ക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പായിരുന്നു. ഭൂതലത്തില്‍ പലയിടങ്ങളിലായി ചിതറിപ്പാര്‍ക്കുന്നതിന്റെ ആവിശ്യം ഇല്ലന്ന് അവര്‍ക്കു തോന്നി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;പലയിടത്തായി ചിതറിപ്പാര്‍ക്കുന്നതിന്‍ പകരം ഒരിടത്ത് താമസിച്ചാല്‍ നന്നായിരിക്കും എന്നവര്‍ക്ക് തോന്നി. അങ്ങനെയാണ് അവര്‍ ഒരു പട്ടണം പണിയാന്‍ തീരുമാനിച്ചത്. പട്ടണം പണിതുകഴിഞ്ഞാല്‍ പലയിടത്തായി ചിതറിപ്പാര്‍ക്കേണ്ടതിന്റെ കാര്യം ഇല്ല. ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാന്‍ അവര്‍ തീരുമാനിച്ചു. പട്ടണവും ഗോപുരവും പണിയുന്നതിനു മുമ്പ് അവര്‍ ദൈവത്തോട് അനുവാദം ചോദിച്ചി &lt;a href="http://2.bp.blogspot.com/_Ke-KRpyPl7I/Sw6tgivXBdI/AAAAAAAAAFQ/3mw0Zo3Yj9U/s1600/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5408450977111410130" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 260px; CURSOR: hand; HEIGHT: 300px" alt="" src="http://2.bp.blogspot.com/_Ke-KRpyPl7I/Sw6tgivXBdI/AAAAAAAAAFQ/3mw0Zo3Yj9U/s320/1.jpg" border="0" /&gt;&lt;/a&gt;രുന്നില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിതാല്‍ തങ്ങള്‍ക്ക് പേരാവും എന്ന് അവര്‍ കരുതി.അവര്‍ ഗോപുരം പണിയാന്‍ തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മണ്ണു കുഴച്ച് ഇഷ്ടികയുണ്ടാക്കി അവര്‍ ചുട്ടെടുത്തു. ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും അവര്‍ ഉപയോഗിച്ചു. അങ്ങനെ അവര്‍ പട്ടണവും ഗോപുരവും പണിതു തുടങ്ങി. കച്ചവട ത്തിനും താമസത്തിനും വിനോദത്തിനും ഒക്കെയുള്ള സ്ഥലം അവര്‍ പട്ടിണത്തില്‍ ഉണ്ടാക്കിയിരുന്നു. തങ്ങള്‍ ഒരിക്കലും ചിതറിപോകാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പട്ടണം പണിതു തുടങ്ങിയത്. അവരുടെ ഭാഷ ഒന്നായിരുന്നതുകൊണ്ട് പട്ടണം പണി പെട്ടന്ന് മുന്നേറി . പട്ടണം പണിയോടപ്പം ഗോപുരത്തിന്റെ പണിയും തുടര്‍ന്നു കൊണ്ടി രുന്നു. പണികളുടെ മേല്‍‌വിചാരകന്‍ പറയുന്നത് അയാളുടെ കീഴിലുള്ളവര്‍ക്ക് പെട്ടന്ന് മനസികുമായിരുന്നു. അങ്ങനെ മേലില്‍ നിന്ന് താഴെയുള്ള പണിക്കാരന്‍ വരെ ഒരേ ഭാഷ സംസാരിക്കുന്നവന്‍ ആയിരുന്നതുകൊണ്ട് പണികളില്‍ ഉണ്ടാകുന്ന ഒരു ചെറിയ തെറ്റു പോലും പെട്ടന്ന് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമായിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആകാശത്തോളം പൊക്കമുള്ള ഗോപുരവും അവര്‍ പണിതു. ഓരോ നിലയും പൂര്‍ത്തിയാകു മ്പോഴും ജനങ്ങള്‍ മതിമറന്നു കൊണ്ട് ആഘോഷങ്ങളില്‍ മുഴുകി. ആകാശത്തോളം എത്തു ന്ന ഗോപുരം പണിയുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ദൈവത്തെക്കുറിച്ച് അവര്‍ ഒരി ക്കല്‍ പോലും ചിന്തിച്ചില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിത് &lt;a href="http://1.bp.blogspot.com/_Ke-KRpyPl7I/Sw6t0vTafAI/AAAAAAAAAFY/S7DPmwg5I8M/s1600/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5408451324081241090" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 320px; CURSOR: hand; HEIGHT: 241px" alt="" src="http://1.bp.blogspot.com/_Ke-KRpyPl7I/Sw6t0vTafAI/AAAAAAAAAFY/S7DPmwg5I8M/s320/2.jpg" border="0" /&gt;&lt;/a&gt;ഭൂമിയില്‍ പേരുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അവസാനത്തെ നിലയും അവര്‍ പണിതു കഴിഞ്ഞു. മേഘങ്ങളില്‍ തൊട്ടു നില്‍ക്കുന്ന ഗോപുരത്തിന്റെ ശില്പഭംഗിയില്‍ ജനങ്ങള്‍ മതിമറന്നു ആഘോഷം തുടങ്ങി. ഗോപുരത്തിന്റെ മുകളില്‍ കയറി മേഘങ്ങളില്‍ കൈതൊടുമ്പോള്‍ തങ്ങള്‍ ആകാശ വാതിക്കല്‍ എത്തിയന്നുള്ള അഹങ്കാരമാ യിരുന്നു അവര്‍ക്ക്. തങ്ങളെക്കൊണ്ട് ഒന്നും അസാദ്ധ്യമാവുകയില്ലന്ന് അവര്‍ക്ക് അറിയാമാ യിരുന്നു. ഇന്ന് ആകാശത്തോളം എത്തുന്ന ഗോപുരം പണിതു.. നാളെ അതിലും ഉയരത്തില്‍ മറ്റൊന്ന്... ജനങ്ങളുടെ ആര്‍പ്പുവിളിയും ആഘോഷവും യഹോവ കേട്ടു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഭൂമിയിലേക്ക് ഇറങ്ങി വന്നു. മനുഷ്യര്‍ തങ്ങളുടെ പട്ടണതിന്റെയും ആകാശ ഗോപുരത്തിന്റെയും പണിയുടെ ഭംഗി അവര്‍ പരസ്പരം പങ്കുവെച്ചു. ചിലര്‍ നൃത്തത്തില്‍ മുഴുകി. ചിലരാകട്ടെ മുന്തിരിതോട്ടത്തില്‍ നിന്നു കൊണ്ടുവന്ന വീഞ്ഞിന്റെ ലഹരിയില്‍ മത്തുപിടിച്ചു നടന്നു. ദൈവത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മനുഷ്യരുടെ ഭാഷ ഒന്നാകകൊണ്ട് അവര്‍ക്ക് ചിന്തിക്കുന്നതൊന്നും &lt;a href="http://2.bp.blogspot.com/_Ke-KRpyPl7I/Sw6uMRyURNI/AAAAAAAAAFg/adV4zanPv7I/s1600/3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5408451728474653906" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 218px; CURSOR: hand; HEIGHT: 320px" alt="" src="http://2.bp.blogspot.com/_Ke-KRpyPl7I/Sw6uMRyURNI/AAAAAAAAAFg/adV4zanPv7I/s320/3.jpg" border="0" /&gt;&lt;/a&gt;അസാദ്ധ്യമാവുകയില്ലന്ന് യഹോവയ്ക്ക് മനസിലായി. മനുഷ്യര്‍ തമ്മിൽ ഭാഷ തിരിച്ചറിയാ തിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് യഹോവ കല്പിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;യഹോവയുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. പട്ടണത്തില്‍ ആഘോഷ ത്തില്‍ മുഴുകി നില്‍ക്കുന്നവരുടെ ഇടയിലേക്ക് ദൂതന്മാര്‍ കടന്നു ചെന്നു. അവര്‍ മനുഷ്യരെ ഭൂതലത്തിലെങ്ങും ചിന്നിച്ചു. അവരുടെ ഭാഷ കലക്കികളഞ്ഞു. ഒരുത്തന്‍ പറയുന്നത് അവന്റെ അടുത്തു നില്‍ക്കുന്നവനുപോലും മനസിലായില്ല.പരസ്പരം പറയുന്നതൊന്നും അവര്‍ക്ക് മനസിലാകാത്തതു കൊണ്ട് പട്ടണം പണിയുടെ കണക്കുകള്‍ പിഴച്ചു .മനുഷ്യര്‍ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു. യഹോവ മനുഷ്യരെ ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളഞ്ഞു.സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ആകാശത്തോളം എത്താന്‍ മനുഷ്യര്‍ പണിത ഗോപുരത്തിന് ബാബേല്‍ ഗോപുരം എന്ന് ചരിത്രത്തില്‍ പേരായി. ആകാശത്തോളം വളരാനും ദൈവത്തിന്റെ വാസസ്ഥലത്തേക്ക് ഗോപുരം പണിയാനും അതില്‍ അഹങ്കരിക്കുകയും&lt;/span&gt; &lt;span style="font-size:130%;"&gt;ചെയ്ത മനുഷ്യന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷതന്നെ യഹോവ നല്‍കി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;****************&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;strong&gt;&lt;span style="color:#c0c0c0;"&gt;:: മുകളിലെ ചിത്രങ്ങള്‍ ഇവിടെ നിന്ന് ::&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:85%;"&gt;Engraving The Confusion of Tongues by Gustave Doré (1865).:: &lt;/span&gt;&lt;a href="http://en.wikipedia.org/wiki/File:Confusion_of_Tongues.png"&gt;&lt;span style="font-size:85%;"&gt;http://en.wikipedia.org/wiki/File:Confusion_of_Tongues.png&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:85%;"&gt;The Tower of Babel by Pieter Brueghel the Elder (1563).:: &lt;/span&gt;&lt;/div&gt;&lt;div&gt;&lt;a href="http://en.wikipedia.org/wiki/File:Brueghel-tower-of-babel.jpg"&gt;&lt;span style="font-size:85%;"&gt;http://en.wikipedia.org/wiki/File:Brueghel-tower-of-babel.jpg&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:85%;color:#c0c0c0;"&gt;:: ബാബേല്‍ ഗോപുരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം .. ::&lt;/span&gt;&lt;/div&gt;&lt;div&gt;&lt;a href="http://www.siue.edu/babel/tower%20of%20babel.jpg"&gt;&lt;span style="font-size:85%;"&gt;http://www.siue.edu/babel/tower%20of%20babel.jpg&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;a href="http://en.wikipedia.org/wiki/File:Tour_de_babel.jpeg"&gt;&lt;span style="font-size:85%;"&gt;http://en.wikipedia.org/wiki/File:Tour_de_babel.jpeg&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;a href="http://freechristimages.org/Images_Genesis/TowerOfBabelII_Bruegel.jpg"&gt;&lt;span style="font-size:85%;"&gt;http://freechristimages.org/Images_Genesis/TowerOfBabelII_Bruegel.jpg&lt;/span&gt;&lt;/a&gt;&lt;a href="http://freechristimages.org/Images_Genesis/TowerOfBabelII_Bruegel.jpg"&gt;&lt;/a&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-453999182128111913?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/453999182128111913/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=453999182128111913' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/453999182128111913'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/453999182128111913'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/11/tower-of-babel.html' title='ബാബേല്‍ ഗോപുരം :: കഥ'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ke-KRpyPl7I/Sw6tgivXBdI/AAAAAAAAAFQ/3mw0Zo3Yj9U/s72-c/1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-4213529348341524981</id><published>2009-11-24T21:59:00.000-08:00</published><updated>2010-06-28T19:39:36.138-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ജലപ്രളയം : കഥ</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മഴ ! &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;കോരിച്ചൊഴിയുന്ന മഴ ! &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തുള്ളിക്ക് ഒരു കുടം വെള്ളമെന്നവണ്ണം മഴ പെയ്തിറങ്ങുകയാണ്. ഒരു തരി പ്രകാശം പോലും ഭൂമിയിലേ ക്ക് വീണില്ല. കാര്‍മേഘങ്ങള്‍ സൂര്യനേയും ചന്ദ്രനേയും മറച്ചു കളഞ്ഞിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തില്‍ ഉള്ളവരേയും ഓര്‍ത്തപ്പോള്‍ ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു. പെട്ടന്ന് വെള്ളം നിലച്ചു. ഉറവകള്‍ നിന്നു. ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു. ഏഴാം മാസം പതിനേഴാം തിയ്യതി ആണ് പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചത്. പത്താം മാസം ഒന്നാം തീയതിയാണ് പര്‍വ്വതശിഖരങ്ങള്‍ ഒക്കെ കാണാന്‍ തുടങ്ങിയത്. നാല്പ്തു ദിവ്സം കഴിഞ്ഞപ്പോള്‍ നോഹ തന്റെ പെട്ടകത്തിന്റെ കിളിവാതില്‍ തുറന്നു മലങ്കാക്കയെ പുറത്തേക്ക് വിട്ടു. വെള്ളം ശരിക്ക് പറ്റുന്നതുവരെ മലങ്കാക്ക പെട്ടകത്തിലേക്ക് വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഭൂമിയില്‍ വെള്ളം കുറഞ്ഞോ എന്ന് അറിയേണ്ടതിനു നോഹ ഒരു ദിവസം ഒരു പ്രാവിനേയും കിളിവാതിലിലൂടെ പുറത്തേക്ക് വിട്ടു. പ്രാവ് തിരിച്ചു വരുന്നുണ്ടോ എന്നറിയാന്‍ നോഹ കിളിവാതിക്കല്‍ തന്നെ കാത്തുനിന്നു. കിളിവാതിലിലൂടെ പുറത്തേക്ക് പോയ പ്രാവ് ഭൂമിയിലൊക്കയും പറന്നു നടന്നു. എവിടെയെങ്കിലും ഒന്ന് ഇരിക്കാന്‍ അല്പം സ്ഥലം ഉണ്ടോ എന്ന് അത് &lt;/span&gt;&lt;a href="http://2.bp.blogspot.com/_Ke-KRpyPl7I/SwzItwHQjxI/AAAAAAAAAFA/KV6gI90ZCVc/s1600/1.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5407917940900138770" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 174px; CURSOR: hand; HEIGHT: 250px" alt="" src="http://2.bp.blogspot.com/_Ke-KRpyPl7I/SwzItwHQjxI/AAAAAAAAAFA/KV6gI90ZCVc/s320/1.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;അന്വേഷിച്ചു. വെള്ളം കിടക്കു ന്നതുകൊണ്ട് കാല്‍ വെപ്പാന്‍ പോലും സ്ഥലം ഇല്ലാത്തതുകൊണ്ട് പ്രാവ് തിരിച്ച് പെട്ടകത്തിലേക്ക് തിരിച്ചു പറന്നു. കിളിവാതിക്കല്‍ നിന്ന നോഹ കൈനീട്ടി പ്രാവിനെ പിടിച്ച് പെട്ടകത്തിനുള്ളിലാക്കി. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;വീണ്ടു ഏഴുദിവസം കഴിഞ്ഞപ്പോള്‍ നോഹ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്ന് പുറത്തു വിട്ടു. പ്രാവ് തിരിച്ചു വരുന്നതും കാത്ത് നോഹ കിളിവാതിക്കല്‍ തന്നെ നിന്നു. അന്നു വൈകുന്നേരം പ്രാവ് തിരിച്ചു വന്നു. കിളിവാതിക്കള്‍ നിന്ന നോഹ പ്രാവ് ദൂരത്ത് നിന്ന് വരുന്നത് കണ്ടു. ആ പ്രാവിന്റെ കൊക്കില്‍ എന്തോ ഉണ്ടല്ലോ ? പ്രാവ് അടുത്തുവന്നപ്പോള്‍ നോഹ വ്യക്തമായി കണ്ടു. പ്രാവിന്റെ വായില്‍ അതാ ഒരു പച്ച ഒലിവില.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഭൂമിയില്‍ വെള്ളം ഒക്കെ കുറഞ്ഞ് സസ്യങ്ങള്‍ ഒക്കെ വളര്‍ന്നു തുടങ്ങി എന്ന് നോഹയ്ക്ക് മനസിലായി. ഏഴു ദിവസം കഴിഞ്ഞിട്ട് നോഹ ഒരിക്കല്‍ കൂടി ആ പ്രാവിനെ പുറത്തേക്ക് വിട്ടു. പ്രാവ് പിന്നീട് തിരിച്ചു വന്നതേ ഇല്ല. നോഹ പെട്ടകത്തീന്റെ മേല്‍ത്തട്ട നീക്കി നോക്കി. ഭൂമി ശരിക്ക് ഉണങ്ങിയിരിക്കുന്നത് നോഹ കണ്ടു. പെട്ടകത്തില്‍ നിന്ന് കുടുംബഠേയും മൃഗങ്ങളേയും ഇറക്കി കൊള്ളാന്‍ യഹോവ നോഹയോട് പറഞ്ഞു. നോഹ തന്റെ കുടുംബത്തെ പെട്ടകത്തില്‍ നിന്ന് ഇറക്കി. എല്ലാ മൃഗജാലങ്ങളും പെട്ടകത്തില്‍ നിന്ന് ഇറങ്ങി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നോഹ ചുറ്റും നോക്കി. എങ്ങും ജീവനുണ്ടായിരുന്നു എന്നതിന്റെ തെളിവു പോലും അവശേ ഷിച്ചിട്ടില്ല.തന്റെ കൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് ഭൂമിയില്‍ ഇനി ജീവ നോടെ അവശേഷിക്കുന്നതെന്ന് നോഹയ്ക്ക് മനസിലായി. തന്റെയും കൂടെയുള്ള വരുടേയും ജീവന്‍ നിലനിര്‍ത്തിയ ദൈവത്തിന് നന്ദി പറയാതി രിക്കുന്നത് എങ്ങനെ? നോഹ വേഗം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളില്‍ നിന്നും ശുദ്ധിയുള്ള &lt;a href="http://1.bp.blogspot.com/_Ke-KRpyPl7I/SwzJC7S_QMI/AAAAAAAAAFI/PTTJ7BF5S-o/s1600/2.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5407918304679379138" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 300px; CURSOR: hand; HEIGHT: 220px" alt="" src="http://1.bp.blogspot.com/_Ke-KRpyPl7I/SwzJC7S_QMI/AAAAAAAAAFI/PTTJ7BF5S-o/s320/2.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;പറവകളില്‍ നിന്നും ചിലത് എടുത്ത് നോഹ യഹോയ്ക്ക് ഹോമയാഗം അര്‍പ്പിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നോഹ അര്‍പ്പിച്ച ഹോമയാഗത്തിന്റെ സുഗന്ധം യഹോവയുടെ സന്നിധിയില്‍ എത്തി. &lt;/span&gt;&lt;span style="font-size:130%;"&gt;സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ ഹൃദയത്തില്‍ ഒരു തീരുമാനം എടുത്തു. മനുഷ്യന്റെ നിരൂപണങ്ങള്‍ ദോഷമുള്ള താണങ്കിലും താനിനി ഒരിക്കലും മനുഷ്യന്‍ നിമിത്തം ഭൂമിയെ ശപിക്കുകയോ നശിപ്പിക്കുകയോ ചെയുകയില്ല. യഹോവ നോഹയോടും പുത്രന്മാരോടും ഭൂമിയിലെ സകല മൃഗങ്ങ ളോടും ഒരു നിയമം ചെയ്തു. താനിനി ഒരിക്കലും ജലപ്രളയം ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ജലപ്രളയം ഉണ്ടാക്കുകയില്ല. യഹോവ താന്‍ ചെയ്ത നിയമത്തിന്റെ അടയാള മായി തന്റെ വില്ല് മേഘത്തില്‍ വച്ചിട്ട് പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;“ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും ഞാന്‍ മേഘത്തില്‍ വച്ചിരിക്കുന്ന ഈ വില്ല്. ബൂമിയുടെ മീതേ മേഘം വരുമ്പോള്‍ ഞാന്‍ വില്ല് കാണുകയും എന്റെ നിയമം ഓര്‍ക്കുകയും ചെയ്യും..” &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നോഹ കൃഷി ചെയ്യാന്‍ തുടങ്ങി. ജലപ്രളയം കഴിഞ്ഞതിനുശേഷം നോഹ 350 വര്‍ഷം കൂടി ജീവിച്ചു. 950 വയസായപ്പോള്‍ നോഹ മരിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-4213529348341524981?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/4213529348341524981/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=4213529348341524981' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/4213529348341524981'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/4213529348341524981'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/11/blog-post.html' title='ജലപ്രളയം : കഥ'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ke-KRpyPl7I/SwzItwHQjxI/AAAAAAAAAFA/KV6gI90ZCVc/s72-c/1.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-5058604189897975857</id><published>2009-11-12T21:09:00.000-08:00</published><updated>2010-06-28T19:39:09.406-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നോഹയുടെ പെട്ടകം : കഥ</title><content type='html'>&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു. മനുഷരുടെ ഉള്ളിലെ ദുഷ്‌ടത വലുതാണന്ന് ദൈവത്തിന് മനസിലായി. മനുഷ്യര്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ ദോഷമുള്ളതാണന്ന് &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ദൈവം അറിഞ്ഞു. മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനിതപിക്കുകയും ദു:ഖിക്കുകയും ചെയ്തു. മനുഷ്യര്‍ ഇങ്ങനെയാവുമെന്ന് ദൈവം വിചാരിച്ചിരുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ച തുപോലും തന്റെ രൂപത്തിലും സാദൃശ്യത്തിലും ആയിരുന്നല്ലോ ? ആ മനുഷ്യനാണ് ഇപ്പോള്‍ ദോഷങ്ങള്‍ മാത്രം ചിന്തിക്കുന്നത്. മനുഷ്യനെ ഓര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വന്നപ്പോള്‍ ദൈവം വേദനയോടെ ഒരു തീരുമാനം എടുത്തു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചു കളയുക!!!&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;മനുഷ്യനെ മാത്രമല്ല; മൃഗങ്ങളെയും ഇഴജാതികളെയും പറവകളേയും ഒക്കെ നശിപ്പിക്കാന്‍ ദൈവം ഉറപ്പിച്ചു. ഭൂമിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ദൈവം ഭൂമിയെ നോക്കിയപ്പോള്‍ ഭൂമി വഷളായി എന്ന് ദൈവം കണ്ടു. വഷളായി നടക്കുന്ന ജനങ്ങളുടെ ഇടയില്‍ ദൈവം നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കണ്ടു. &lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്‌കളങ്കനും ആയിരുന്നു മാത്രമല്ല ദൈവത്തോടുകൂടി നടന്നവനും ആയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഭൂമിയെ നശിപ്പിക്കാന്‍ ഉറപ്പിച്ച ദൈവത്തിന്റെ കൃപ നോഹയ്ക്ക് ലഭിച്ചു. മനുഷ്യരെകൊണ്ടുള്ള അതിക്രമം &lt;/span&gt;&lt;/div&gt;&lt;img src="http://2.bp.blogspot.com/_Ke-KRpyPl7I/SvzqgVUKl0I/AAAAAAAAAEo/jE3By2B_4Ds/s320/NoahBuildsArk.jpg" style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 263px; height: 320px;" border="0" alt="" id="BLOGGER_PHOTO_ID_5403451494136190786" /&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;ഭൂമിയില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് താന്‍ ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ദൈവം നോഹയോട് പറഞ്ഞു.ഗോഫർ  മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ നോഹയോട് ദൈവം കല്പിച്ചു. പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം  എന്നും ദൈവം പറഞ്ഞും. പെട്ടകം ഉണ്ടാക്കാനുള്ള അളവും ദൈവം നോഹയോട് പറഞ്ഞുകൊടുത്തു.&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;“പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേ ണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;താന്‍ ഭൂമിയില്‍ ജലപ്രളയം നടത്തിയാണ്  ഭൂമിയെ നശിപ്പിക്കാ‍ന്‍ പോകുന്നതെന്നും ദൈവം  നോഹ യോട് പറഞ്ഞു. പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ നോഹയും കുടുംബവും  പെട്ടകത്തില്‍ കടക്കണം. സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം എന്നും ദൈവം നോഹയോട് പറഞ്ഞു. ദൈവം പറഞ്ഞതെല്ലാം നോഹ ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;നോഹയുടെ അറുന്നൂറം വയസില്‍ ആയിരുന്നു പ്രളയം ഉണ്ടായത്. നോഹയും കുടുംബവും പെട്ടകത്തില്‍ കയറി. ജീവനുള്ളതില്‍ നിന്ന് രണ്ടണ്ണം വീതം നോഹയോടുകൂടി പെട്ടകത്തില്‍ കയറി.  ദൈവം പെട്ടകത്തിന്റെ വാതില്‍ അടച്ചു. നാല്‍പതു ദിവസമാണ് ഭൂമിയില്‍ നിര്‍ത്താതെ മഴ പെയ്തത്. ഭൂമിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടകം ഒഴുകിത്തുടങ്ങി. പര്‍വ്വതങ്ങളെപ്പോലും മുങ്ങുന്ന പ്രളായമായിരുന്നു അത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് നശിച്ചു പോയി. നോഹയുടെകൂടെ  പെട്ടക ത്തിലുള്ളവര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. പ്രളയജലം നൂറ്റമ്പത് ദിവസമാണ് വെള്ളം &lt;/div&gt;&lt;div style="text-align: justify;"&gt;ഭൂമിയില്‍ പൊങ്ങിക്കൊണ്ടിരുന്നത് .&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#FFFFFF;"&gt;.&lt;/span&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-5058604189897975857?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/5058604189897975857/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=5058604189897975857' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5058604189897975857'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5058604189897975857'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/11/nohas-ark.html' title='നോഹയുടെ പെട്ടകം : കഥ'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ke-KRpyPl7I/SvzqgVUKl0I/AAAAAAAAAEo/jE3By2B_4Ds/s72-c/NoahBuildsArk.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-2510675835476797180</id><published>2009-04-05T09:46:00.000-07:00</published><updated>2010-06-28T19:40:01.320-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>കഴുതപ്പുറത്തെയാത്ര - ഓശാന : ലേഖനം</title><content type='html'>&lt;span style="font-size:130%;"&gt;        രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്‍ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്‍പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില്‍ നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള്‍ രാജാവാക്കും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട്  യേശു യരുശലേമിലേക്ക്  ആഘോഷപൂര്‍വ്വം ജനങ്ങളുടെ ഹോശാനാ ആര്‍പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;കഴുത സമാധാനത്തിന്റെ പ്രതീകം :&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാജാക്കന്മാര്‍ യുദ്ധസമയങ്ങളില്‍ കുതിരപ്പുറത്തും സമാധാനസമയങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന്  ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന്‍ നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു.  സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്‍യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്‍ക്കൂടി തങ്ങളെ വീണ്ടെടുക്കാന്‍ വരുന്ന ഒരാളെയാണ് യഹൂദന്മാര്‍പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന്‍ യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു. &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;കഴുത വിനയത്തിന്റെ പ്രതീകം :&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്‍വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന്‍ കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില്‍ തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചത്&lt;br /&gt;രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;പ്രവചനങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകുവാന്‍ :&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സെഖര്‍‌യ്യാവു പ്രവാചകന്റെ പുസ്തകം 9 ആം അദ്ധ്യായം 9 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. “ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. വി.മത്തായിയുടെ സുവിശേഷം 21 ആം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍പഴയനിയമ പ്രവചനം നിവര്‍ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്‍ക്ക് നിവര്‍ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-2510675835476797180?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/2510675835476797180/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=2510675835476797180' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2510675835476797180'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2510675835476797180'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/04/blog-post.html' title='കഴുതപ്പുറത്തെയാത്ര - ഓശാന : ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-2123941653104382711</id><published>2009-03-05T16:38:00.002-08:00</published><updated>2010-06-28T19:40:40.215-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഉല്പത്തി 3 : 9-10 : നോമ്പ് ചിന്ത  : ലേഖനം</title><content type='html'>&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ഉല്പത്തി 3 : 9-10 : ദൈവവിളിയില്‍ നിന്ന് ഒളിക്കുന്നവര്‍ :&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉല്പത്തി പുസ്തകം 3 ആം അദ്ധ്യായം 9, 10 വാക്യങ്ങളില്‍ ദൈവത്തിന്റെ ചോദ്യവും അതിനു മനുഷ്യന്‍ കൊടുക്കുന്ന ഉത്തരവും നമ്മള്‍ വായിക്കുന്നു.&lt;em&gt;“യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാക കൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു “.&lt;/em&gt; ദൈവത്തിന്റെ വിളികേട്ടിട്ടും ഒളിച്ചിരി ക്കേണ്ടിവന്ന മനുഷ്യനേയും ഭാര്യയേയും ആണ് നമ്മള്‍ ഇവിടെ കാണുന്നത്. എന്തിനു വേണ്ടിയാണ് മനുഷ്യന്‍ ഒളിച്ചത് ? നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നാണ് മനുഷ്യന്‍ പറഞ്ഞത് . ഈ ഉത്തരത്തില്‍ നിന്നു തന്നെ മനുഷ്യന്‍ അനുസരണക്കേട് കാണിച്ചു എന്ന് മനസിലാക്കിയ ദൈവം മനുഷ്യനോട് ചോദിക്കുന്നു; &lt;em&gt;“ നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു ? തിന്നരുതെന്നു ഞാന്‍ നിന്നോഉ കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു “ (ഉല്പത്തി 3 :11)&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏദന്‍‌തോട്ടത്തില്‍ വേല ചെയ്യാനും തോട്ടത്തിന്റെ കാവലും മനുഷ്യന് എല്പിച്ചു കൊടുക്കുന്ന ദൈവം അവന് ഒരു നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം അല്ലയഹോവയായ ദൈവം മനുഷ്യ നോട് കല്പിച്ചു എന്നാണ് വേദപുസ്തകത്തില്‍ നിന്ന് നമ്മള്‍ വായിക്കുന്നത്. &lt;em&gt;“തോട്ടത്തിന്റെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാല്‍ നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.” (ഉല്പത്തി 2:16-17). &lt;/em&gt;ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന്&lt;br /&gt;കണ്ട ദൈവം അവന് തക്കതായ ഒരു തുണയെ അവന്റെ വാരിയെല്ലില്‍ നിന്നുതന്നെ ഉണ്ടാക്കി. മനുഷ്യനും സ്ത്രിയും ഏദന്‍‌തോട്ടത്തില്‍ കഴിഞ്ഞു . നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലംതിന്നരുതന്ന് സ്ത്രിയോടും ദൈവം പറഞ്ഞിരിക്കണം. എങ്ങനെയാണങ്കിലും അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതന്ന് സ്ത്രിക്ക് അറിയാമാ യിരുന്നു. അതുകൊണ്ടാണ് പാമ്പ് ചോദിക്കുമ്പോള്‍ സ്ത്രി പറയുന്നത് , &lt;em&gt;“എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ളവൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു “ (ഉല്പത്തി 3:3).&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പന ലംഘിക്കാന്‍ തയ്യാറാ കുന്നു. നടുവിലെ വൃക്ഷത്തിന്റെ ഫലം സ്ത്രിയെകൊണ്ട് പറിച്ച് തിന്നിക്കാന്‍ പാമ്പ് വളരെ യേറെ പ്രലോഭനങ്ങളാണ് സ്ത്രിക്ക് നേരെ നീട്ടുന്നത് . ആ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ നിങ്ങള്‍ മരിക്കും എന്ന് ദൈവം പറയുന്നത് ചുമ്മാതാണ് അത് തിന്നാലൊന്നും നിങ്ങള്‍ മരിക്കയില്ല എന്ന് പാമ്പ് പറഞ്ഞിട്ടും സ്ത്രി ഫലം പറിക്കുന്നില്ല. പാമ്പ് വീണ്ടും പ്രലോഭി പ്പിക്കുന്നു , ഫലം തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണ് തുറന്ന് നന്മതിന്മകളെക്കുറിച്ച് അറിയുന്നവരാകും എന്ന് പറഞ്ഞിട്ടും സ്ത്രി ആ ഫലം പറിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാന മായി പാമ്പ് അടുത്ത പ്രലോഭനം നടത്തുന്നു. ആ ഫലം തിന്നാല്‍ നിങ്ങള്‍ ദൈവത്തെ പ്പോലെ ആകും. ഈ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പനയെക്കുറിച്ച് മറന്നു. ഫലം തിന്നാല്‍ ദൈവത്തെപ്പോലെയാകുമെങ്കില്‍ പിന്നെ എന്തുകൊണ്ട് തങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവൃക്ഷത്തിന്റെ ഫലം തിന്നുകൂടാ. സൃഷ്ടാവിനെക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്ന സൃഷ്ടിയെ ആണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത് .ഫലം തിന്ന് ദൈവത്തെപ്പോലെ യാകാന്‍ അവള്‍ ഫലം പറിച്ചു തിന്നു. അവള്‍ തിന്നു എന്നു മാത്രമല്ല അത് തന്റെ&lt;br /&gt;ഭര്‍ത്താവിനും കൂടി നല്‍കി. സ്വയം തെറ്റ് ചെയ്തു എന്നുമാത്രമല്ല അതിലേക്ക് തന്റെ തുണയെക്കൂടി കൊണ്ടുവരുകയും ചെയ്തു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രണ്ടു പേരും ഫലം തിന്നയുടനെതന്നെ ഇരുവരുടേയും കണ്ണുതുറന്നു. തങ്ങള്‍ നഗ്നരാണന്ന് തിരിച്ചറിഞ്ഞ അവര്‍ അത്തിയില കൊണ്ട് അരയാട ഉണ്ടാക്കുകയും ചെയ്തു. ഫലം തിന്നുന്ന നാള്‍ വരെയും അവര്‍ നഗ്നര്‍ തന്നെ ആയിരുന്നു. 2 ആം അദ്ധ്യായം അവസാന വാക്യ ത്തില്‍ ഇപ്രകാരംനമ്മള്‍ വായിക്കുന്നു. &lt;em&gt;“മനുഷ്യനും ഭാര്‍‌യ്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്ക് നാണം തോന്നിയില്ലതാനും.” (2:25).&lt;/em&gt; ഫലം തിന്നപ്പോള്‍ തങ്ങളുടെനഗ്നത തിരിച്ചറി ഞ്ഞ് നഗ്നതമറയ്ക്കാന്‍ അവര്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഏദന്‍‌തോട്ടത്തില്‍ ദൈവത്തിന്റെ ശബ്‌ദ്ദം കേട്ടപ്പോള്‍ ഭയപ്പെട്ട് അവര്‍ ഒളിച്ചു.ഫലം തിന്നുന്നതുവരേയും തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ? ദൈവത്തിന്റെ വാക്ക് കേട്ട് അവനു വിധേയപ്പെട്ട് ജീവിക്കുന്ന ഒരാള്‍ക്കും തങ്ങളുടെ കുറവുകള്‍ അനുഭവപ്പെടുന്നില്ല. ഫലം തിന്നുന്നതുവരേയും ദൈവത്തിന് വിധേയപ്പെട്ട് കഴിഞ്ഞതു കൊണ്ടാണ് മനുഷ്യനും സ്ത്രിക്കും നഗ്നത എന്ന തങ്ങളുടെ കുറവ് അനുഭവപ്പെടാതിരുന്നത്. ദൈവത്തില്‍ നിന്ന് എപ്പോള്‍ അകലാന്‍ തുടങ്ങിയോ , &lt;strong&gt;ദൈവ വിധേയത്വത്തില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുന്നുവോ ആ സമയം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവ പ്പെടാന്‍തുടങ്ങുന്നു എന്നാണ് നമുക്കിവിടെ മനസിലാക്കാന്‍ കഴിയുന്നത്.&lt;/strong&gt; ദൈവ കല്പന ലംഘിച്ച് തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ ഫലം തിന്നയുടനെതന്നെ തങ്ങളുടെ കുറവ് അവര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങുകയും ആ കുറവ് സ്വയം പരിഹരിക്കാന്‍ ശ്രമിച്ച് ദൈവത്തില്‍ നിന്ന് ഒളിച്ചിരിക്കേണ്ടിവരികയും ചെയ്തു. &lt;strong&gt;ദൈവത്തോടൊപ്പം അഥവാ ദൈവത്തോടുകൂടി ജീവിക്കുമ്പോള്‍ നമുക്ക് നമ്മുടെ യാതൊരു കുറവുകളും അനുഭവപ്പെടു ന്നില്ല.&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒളിച്ചിരിക്കുന്ന മനുഷ്യനോട് ദൈവം ചോദിക്കുന്നു; &lt;em&gt;“നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു”(3:12). &lt;/em&gt;ഈ ചോദ്യത്തിനു മനുഷ്യന്‍ ഉത്തരം നല്‍കുന്നത് വളരെ ശ്രദ്ധിച്ചാണ് . &lt;em&gt;അതിനു മനുഷ്യന്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രി വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു (3:13).&lt;/em&gt; താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല നീ എനിക്കു കൂട്ടായി തന്ന സ്ത്രി ഫലം കൊണ്ടുതന്നപ്പോള്‍ ഞാനങ്ങ് തിന്നു എന്നുള്ള കുറ്റം മാത്രമേ ചെയ്തിട്ടുള്ളു എന്ന് ആദാം പറഞ്ഞിരിക്കണം. ആദാം പറയാതെ പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട്. എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രിയാണ് എനിക്ക് ഫലം തന്നത് അത് ഞാനങ്ങ് തിന്നന്നേയുള്ളു. ആ സ്ത്രി എനിക്ക് ഫലം കൊണ്ടുതന്നത് നീ അവളെ സൃഷ്ടിച്ചതുകൊ ണ്ടാണല്ലോ ? അതുകൊണ്ട് ഞാന്‍ ചെയ്ത പാപത്തിന്റെ , അനുസരണക്കേടിന്റെ കുറച്ച് അംശം നിനക്കുകൂടി അവകാശപ്പെട്ടതാണ് എന്നാണ് ആദാം പറയാതെ പറയുന്നത്. നമ്മുടെ അവസ്ഥയും ഇതു തന്നെയാണ്. പാപങ്ങള്‍ ചെയ്തിട്ട് അത് മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് രക്ഷപെടാന്‍ ശ്രമിക്കുക. ആദാമും ഈ തന്ത്രം തന്നെയാണ് ഉപയോഗിക്കു ന്നത്. സ്ത്രിയാണ് ഫലം കൊണ്ടുത്തന്നത്, അവളെ സൃഷ്ടിച്ചതോ ദൈവം തന്നെ.!!. അതുവ രേയും കാണാത്ത ഒരു ഫലം , അതുവരേയും കഴിക്കാത്ത ഫലം അത് സ്ത്രി കൊണ്ടുവന്നു കൊടുത്തപ്പോള്‍ ആ ഫലം എവിടെ നിന്ന് ആണ് കിട്ടിയത് എന്ന് ചോദിക്കാനുള്ള&lt;br /&gt;അവകാശം ഉണ്ടന്നിരിക്കേ ആ അവകാശം ഉപയോഗിക്കാതെഫലം തിന്നതിനു ശേഷം സ്ത്രിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. &lt;em&gt;പാപത്തില്‍ വീഴാതിരിക്കാന്‍ കഴിയുമായിരുന്നുവെ ങ്കിലും അതിനു ശ്രമിക്കാതെ പാപം ചെയ്തതിനുശേഷം പാപഭാരം മറ്റുള്ളവരില്‍ ഏല്പിച്ചു കൊടുക്കുന്ന നമ്മളെപ്പോലെതന്നെയല്ലേ മനുഷ്യനും ഇവിടെ പെരുമാറിയിരിക്കുന്നത്.&lt;/em&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മനുഷ്യന്‍ തന്റെ പാപഭാരത്തിന്റെ ഏറിയ പങ്കും സ്ത്രിക്ക് ചാര്‍ത്തിക്കൊടുത്തു. യഹോവയായ &lt;em&gt;ദൈവം സ്ത്രിയോടു : നീ ഇതു ചെയ്തതു എന്തു എന്നു ചോദിച്ചതിനു : പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രി പറഞ്ഞു (3:13).&lt;/em&gt; സ്ത്രി തന്റെ പാപഭാരം പാമ്പിന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. പാമ്പു എന്നെ വഞ്ചിച്ചു , പാമ്പിന്റെ പ്രലോഭനത്തില്‍ വീണ് ദൈവത്തെ പ്പോലെ ആകാന്‍ ശ്രമിച്ചതാണ് സ്ത്രി. ദൈവത്തെപ്പോലെ ആയില്ലന്ന് മാത്രമല്ല ദൈവത്തില്‍ നിന്ന് ഒളിച്ചോടാനും തന്റെ കുറവുകളില്‍ നാണിച്ച് ഭയപ്പെട്ട് ഒളിച്ചിരിക്കാ നുമാണ് അവള്‍ക്ക് സംഗതിയായത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകത്തിന്റെ മോഹങ്ങളാല്‍ നമ്മളെ പ്രലോഭിപ്പിച്ച് ദൈവത്തില്‍ നിന്ന് അകറ്റി പാപ ത്തിലേക്ക് തള്ളിയിടാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും.സാത്താന്റെ പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ ആ നിമിഷം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും. പാപം ചെയ്തിട്ട് അത് മറ്റുള്ളവരുടെ പ്രലോഭനങ്ങളാല്‍ സംഭവിച്ചിതാണ് എന്ന് പറയുന്ന തില്‍ കാര്യമില്ല. ലോകജീവിതത്തിന്റെ അവസാനം വരേയും കുറവുകള്‍ അറിയിക്കാത്ത ദൈവത്തിന്റെ കൂടെ നടക്കാന്‍ നമുക്ക് സാധിക്കണം. അല്ലങ്കില്‍ ദൈവത്തിന്റെ വിളി ഉണ്ടാകുമ്പോള്‍ &lt;em&gt;“ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “&lt;/em&gt;എന്ന് പറയാന്‍ ഇടയാകും.“ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “എന്ന് പറയാന്‍ ഒരിക്കലും ഇടയാകരുത്. മറിച്ച് &lt;strong&gt;ദൈവത്തി ന്റെ വിളിഉണ്ടാകുമ്പോള്‍ , ദൈവശബ്ദ്ദം കേള്‍ക്കുമ്പോള്‍ , ദൈവം പേര് ചൊല്ലി വിളിക്കു മ്പോള്‍“യഹോവേ, അരുളിചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു “ (1 ശമുവേല്‍ 3:9, 10) എന്ന് ശമുവേല്‍ ബാലനെപ്പോലെ പറയാന്‍ സാധിക്കണം. &lt;/strong&gt;ശമുവേല്‍ ബാലനെപ്പോലെ ആകാന്‍ ഈ നോമ്പ് ദിനങ്ങള്‍ നമ്മളെ പ്രാപ്തരാക്കട്ടെ എന്ന് ദൈവത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-2123941653104382711?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/2123941653104382711/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=2123941653104382711' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2123941653104382711'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2123941653104382711'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/03/3-9-10.html' title='ഉല്പത്തി 3 : 9-10 : നോമ്പ് ചിന്ത  : ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1664148156456471580</id><published>2009-01-18T03:58:00.000-08:00</published><updated>2010-06-28T19:41:11.488-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആദ്യ കൊലപാതകം : കഥ</title><content type='html'>&lt;span style="font-size:130%;"&gt;ആദാമിന്റേയും ഹവ്വയുടേയും രണ്ടുമക്കളായിരുന്നു കായീനും ഹാബേലും. മൂത്തവനായ കായീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനും ആയിരുന്നു. ആദാമിന്റേയും ഹവ്വയുടെയും കൂടെ കഴിഞ്ഞിരുന്ന അവര്‍ ദൈവത്തിനു ഒരു വഴിപാടുകഴിക്കാന്‍ തീരുമാനിച്ചു. കൃഷിക്കാരനായ കായീന്‍ തന്റെ നിലത്തെ അനുഭവത്തില്‍നിന്നും വഴിപാടു കൊണ്ടുവന്നപ്പോള്‍ ഹാബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്ന് , അവയുടെ മേദസ്സില്‍ നിന്നാണ് വഴിപാട് കൊണ്ടുവന്നത്. അവര്‍ രണ്ടുപേരുംദൈവത്തിന്റെ മുന്നില്‍ തങ്ങളുടെ വഴിപാട് സമര്‍പ്പിച്ച് കാത്തുനിന്നു. ദൈവം ഹാബേലിന്റെ വഴിപാടില്‍ പ്രസാദിക്കുകയും കായീന്റെ വഴിപാടില്‍ പ്രസാദിക്കാതിരിക്കുകയും ചെയ്തു. ദൈവം തന്റെ സഹേദരന്റെ വഴിപാടില്‍ മാത്രം പ്രസാദിച്ചതില്‍ കായീന് ഹാബേലിനോട് കോപം ഉണ്ടായി. കായീന്റെ മുഖം വാടി, തന്റെ സഹേദരനോടുള്ള കോപം മുഴുവനായി അവന്റെ മുഖത്ത് നിന്ന്ദൈവം മനസിലാക്കി.&lt;br /&gt;&lt;br /&gt;ദൈവം കായീന്റെ അടുക്കല്‍ ചെന്നിട്ടു അവനോട് ചോദിച്ചു. “നീ എന്തിനാണ് കോപിക്കുന്നത് ? നീ നന്മചെയ്താല്‍ നിന്റെ വഴിപാടിലും എനിക്കും പ്രസാദമാകും. നീ നന്മചെയ്യാത്തതുകൊണ്ട് പാപം ,അതിന്റെ ആഗ്രഹപൂര്‍ത്തീകരണത്തീനായി നിന്റെ അടുക്കല്‍ വരുന്നു. നീ പാപത്തെ കീഴടക്കണം. “ ദൈവത്തിന്റെ ഈ കല്പന കായീന് ഇഷ്ടമായില്ല. തന്റെ മാതാപിതാക്കളുടെ അടുത്ത് എത്തി അവരെ കീഴടക്കി കളഞ്ഞ പാപത്തെ താന്‍ കീഴടക്കണം എന്ന് ദൈവം പറഞ്ഞത് കായീന് ഇഷ്ടമായില്ല. പാപം തന്റെ മാതാവില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പറുദീസയായ ഏദന്‍‌തോട്ടം നഷ്ടപ്പെട്ടതെന്ന് അവനപ്പോള്‍ ഓര്‍ത്തതുമില്ല. ദൈവം തന്റെ വഴിപാടില്‍ ഇഷ്ടപ്പെടാതെ അനുജന്റെ വഴിപാട് സ്വീകരിച്ചതില്‍ അസൂയപൂണ്ട കായീന്‍ അനുജനെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിച്ച് അതിന് അവസരം നോക്കിയിരുന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസം വയലിലേക്ക് പോകാന്‍ കായീന്‍ ഹാബേലിനെ സ്നേഹത്തോടെ വിളിച്ചു. തന്റെ ജ്യേഷ്ഠന്റെ കൃഷിഭൂമിയിലേക്കുള്ളക്ഷണം ഹാബേല്‍ സ്വീകരിച്ചു. അവര്‍ വയലില്‍ ചെന്നു. ദൈവം തന്റെ വഴിപാട് സ്വീകരിക്കാത്തതിന്റെ കാരണം ഹാബേലാണന്ന് കായീന്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാതെ ഒരിക്കലും ദൈവം കായീന്റെ വഴിപാടില്‍ പ്രസാദിക്കുകയില്ലന്ന് ഹാബേല്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാനുള്ള ഹാബേലിന്റെ ഉപദേശം കായീന് ഇഷ്ടമായില്ല. അനുജന്റെ ഉപദേശം ഇഷ്ടപ്പെടാതെ കായീന്‍ അവനെ വയലില്‍ വച്ചു തന്നെ കൊന്നു. താന്‍ ചെയ്ത കൊലപാതകം ആരും കണ്ടിട്ടില്ലന്ന് ഉറപ്പ് വരുത്തികായീന്‍ ഹാബേലിന്റെ ശരീരം വയലില്‍ മറവു ചെയ്തു. താന്‍ തന്റെ അനുജനെ കൊല്ലുന്നത് ആരും കണ്ടിട്ടില്ലന്ന് കായീനുറപ്പാക്കി.&lt;br /&gt;&lt;br /&gt;ദൈവം കായീന്റെ അടുക്കല്‍ ചെന്നു...“നിന്റെ അനുജനായ ഹാബേല്‍ എവിടെ ?” ദൈവം ചോദിച്ചു.&lt;br /&gt;&lt;br /&gt;“അവന്‍ എവിടാണന്ന് ഞാന്‍ അറിയുന്നില്ല.. ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ ?” കായീന്‍ ദേഷ്യത്തോട് ദൈവത്തോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“നിന്റെ അനുജന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു.. നീ അവനോട് എന്താണ് ചെയ്തത് ? “ ദൈവത്തിന്റെ ചോദ്യത്തിന് മറുപിടി പറയാനാവാതെ കായീന്‍ നിന്നു. താന്‍ ഹാബേലിനെ കൊന്നത് ദൈവം അറിഞ്ഞു കഴിഞ്ഞു എന്ന് കായീന് മനസിലായി. താന്‍ ആരും കാണാതെ മറവ് ചെയ്ത ഹാമേലിന്റെ രക്തം ഭൂമിയില്‍ നിന്ന് ദൈവത്തോട് നിലവിളിക്കുന്നുവത്രെ!! കായീന്റെ ചെവികളില്‍ അനുജന്റെ നിലവിളി മുഴങ്ങി. അവന്റെ തലയില്‍ നിന്ന് രക്തം തെറിച്ച് നിലത്തിന്റെ നിറം ചുവപ്പായത് അവന്‍ ഓര്‍ത്തു. പാപം തന്നിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുന്നു. തന്റെ മാതാവിനെ കീഴടക്കിയ പാപം തന്നേയും കീഴടക്കി കളഞ്ഞിരിക്കുന്നു. ദൈവത്തിന്റെ മുന്നില്‍ തലകുനിച്ച് കായീന്‍ നിന്നു.&lt;br /&gt;&lt;br /&gt;“നിന്റെ അനുജന്റെ രക്തം നിന്റെ കൈയ്യില്‍ നിന്ന് ഏറ്റുകൊള്‍വാന്‍ വായ്തുറന്ന ദേശം നീ വിട്ട് ശാപഗ്രസ്തായി പോകണം. നീ കൃഷിചെയ്യുമ്പോള്‍ ഇനിമുതല്‍ നിലം നിന്റെ അധ്വാനത്തിന് അനുസരിച്ച് ഫലം തരികയില്ല. നീ ഭൂമിയില്‍ ഉഴലുന്നവന്‍ ആകും ...” ദൈവം കായീനോട് പറഞ്ഞു. ദൈവത്തിന്റെ വാക്കുകളിലെ അര്‍ത്ഥം കായീന് മനസിലായി. താന്‍ തന്റെ ദേശം വിട്ടു പോകണമെന്ന് .. താന്‍ തന്റെ അനുജനെ കൊന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ തന്നെ ഭൂമിയില്‍ നിന്നു തന്നെ നീക്കി കളയും.&lt;br /&gt;&lt;br /&gt;കായീന്‍ ദൈവത്തോട് പറഞ്ഞു.“എന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിലും വലുതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു.; ഞാന്‍ തിരുസന്നിധി വിട്ടു ഭൂമിയില്‍ ഉഴലുന്നവന്‍ ആകും.; അരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും ...”&lt;br /&gt;&lt;br /&gt;“നിന്നെ ആരെങ്കിലും കൊന്നാല്‍ അവനു ഏഴിരിട്ടി പകരം കിട്ടും...” എന്നു പറഞ്ഞ് ആരും അവനെ കൊല്ലാതിരിക്കാന്‍ ദൈവം അവനൊരു അടയാളം വെച്ചു. കായീന്‍ ദൈവ സന്നിധിയില്‍ നിന്ന് പുറപ്പെട്ട് ഏദനു കിഴക്ക് നോദ് ദേശത്ത് ചെന്ന് പാര്‍ത്തു.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-1664148156456471580?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/1664148156456471580/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=1664148156456471580' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1664148156456471580'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1664148156456471580'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2009/01/bible-story.html' title='ആദ്യ കൊലപാതകം : കഥ'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1717546034960564958</id><published>2008-12-21T17:11:00.000-08:00</published><updated>2010-06-28T19:42:18.979-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ക്രിസ്തുമസ് നല്‍കുന്ന സന്ദേശം : ലേഖനം</title><content type='html'>&lt;div align="justify"&gt;.&lt;br /&gt;&lt;span style="font-size:130%;"&gt;വി.ലൂക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായം 10 ആം വാക്യം; “ദൂതന്‍ അവരോട്: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനുംഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.” ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷനായിക്കൊണ്ട് ദൈവദൂതന്‍ ആട്ടിടയന്മാര്‍ക്ക് നല്‍കുന്ന അറിയിപ്പാണ് ഈ വാക്യം. യഹൂദവംശത്തിന്റെ വീണ്ടെടുപ്പി നായി ജനിക്കുന്ന ദൈവപുത്രനെ പ്രതീക്ഷിച്ചുകഴിഞ്ഞിരുന്ന യഹൂദവംശത്തിലുള്ളവര്‍ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ഏതെങ്കിലും ഒരു രാജകൊട്ടാരത്തില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തന്റെ പുത്രനെ ഭൂമിയിലേക്ക് അയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഗ്രാമീണപെണ്‍കുട്ടിയായ മറിയാമിനെ ആയിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പഴയനിയമകാല പ്രവാചകന്മാരുടെ പ്രവചനം അനുസരിച്ച് ജനിക്കുന്ന വീണ്ടെടുപ്പുകാരന്‍ തങ്ങളുടെ ഗര്‍ഭപാത്രത്തില്‍പിറക്കാനായി എല്ലാ രാജകുമാരികളും ആഗ്രഹിച്ചിരുന്നു. രാജകൊട്ടാരത്തിലേ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ജനിക്കുകയുള്ളുഎന്ന് ജനങ്ങളും വിശ്വസിച്ചിരുന്നു. ഈ വിശ്വാസം പ്രബലമായതുകൊണ്ടാണ് വിദ്വാന്മാര്‍ നക്ഷത്രം നോക്കി രാജകൊട്ടാരത്തില്‍ എത്തി ശിശുവിനെ അന്വേഷിച്ചത്. ഒരു നിമിഷത്തേക്ക് നക്ഷത്ര ത്തില്‍ നിന്നുള്ള കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് തെറ്റായ ഇടത്തേക്ക് അത്ഭുതബാലനെ തിരഞ്ഞ് വിദ്വാന്മാര്‍ക്ക് കയറേണ്ടി വന്നത്. ഇതുപോലെ തന്നെയാണ് നമ്മളുടെ അവസ്ഥയും. ഈശ്വരനില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മറഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് തെറ്റായ ഇടങ്ങളിലേക്ക് നമ്മള്‍ പലപ്പോഴും കടന്നുചെല്ലുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;എന്താണ് ദൈവത്തിന്റെ ദൂതന്‍ അറിയിച്ച മഹാസന്തോഷം ? ക്രിസ്തു എന്ന രക്ഷിതാവിന്റെ ജനനം ആണ് ദൂതന്‍ നല്‍കിയമഹാസന്തോഷം. ഈ സന്തോഷം ആദ്യം അറിയുന്നത് സമൂഹത്തിലെ പുറമ്പോക്കില്‍ മാത്രം സ്ഥാനം ഉണ്ടായിരുന്ന ആട്ടിടയന്മാരായിരുന്നു. എതോ ധനവാന്റെ ആടുകളെ മേയിച്ച് അവയോടൊത്ത് കഴിഞ്ഞ് ആടുകളുടെ മലമുത്ര ത്തിന്റെ മണവും പേറി കഴിയുന്ന നിഷ്കളങ്കരായ ആട്ടിടയര്‍ക്കാണ് ദൈവപുത്രന്റെ ജനനം ആദ്യം അറിയാനുള്ള ഭാഗ്യം ലഭിക്കുന്നത്. വേദ-പുസ്തകം വായിച്ചാല്‍ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പുകള്‍ കാണാന്‍ സാധിക്കും. തന്റെ കാര്യങ്ങള്‍ക്കായി ദൈവം തിരഞ്ഞെടുക്കുന്ന വര്‍ക്ക് മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന ഗുണഗണങ്ങള്‍ ഉണ്ടാകണമെന്നില്ല.മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന സ്വഭാവഗുണങ്ങള്‍ അവന്‍ കണക്കാക്കാറുമില്ല. വിക്കനായമോശയെ യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പുകാരനാക്കി , നാണം കുണുങ്ങിയായ ശൌലിലെ യിസ്രായേലിലെ രാജാവാക്കി, ആട്ടിടയനായ ദാവീദിനെ ശൌലിനു പിന്‍‌ഗാമിയാക്കി, വേശ്യാപുത്രനായ യിപ്താഹിനെ ന്യായപാലകനാക്കി , ഇങ്ങനെ പലവിധമായ തിരഞ്ഞെടുപ്പ് നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതം അനുസരിച്ച് മാത്രം നടക്കുന്ന ഒന്നാണ്. നമ്മുടെ കുറവുകള്‍ ദൈവം ഒരിക്കലും കണക്കിടുകയില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തച്ചനായ യേസഫിന്റെ മകനായി തന്റെ ഏകജാതനായ പുത്രനെ അയക്കാന്‍ ദൈവം തമ്പുരാന് മടിയുണ്ടായില്ല.യഹൂദന്മാര്‍ര്‍ എപ്പോഴും മറ്റുള്ളവരെ പുച്ഛിച്ച് തള്ളിക്കളഞ്ഞിരുന്നു. “ബേത്‌ലഹേമില്‍ നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?” എന്നവര്‍ ചോദിക്കുന്നുമുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് ക്രിസ്തുമസില്‍ക്കൂടി നമുക്ക് ലഭിക്കുന്ന സന്ദേശം.തന്റെ മകന്റെമാതാപിതാക്കളാകാന്‍ തച്ചനേയും ഗ്രാമീണപെണ്‍‌കുട്ടിയേയും തിരഞ്ഞെടുത്തു. അത്ഭുതശിശുവിനെക്കാണാന്‍ ആട്ടിടയന്മാര്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തു. രാജകുമാര നായി ജനിക്കേണ്ടവന്‍ പശുത്തൊഴുത്തിലെ പുല്ലിന്മേലാണ് ജനിച്ചത്. സൂതകര്‍മ്മിണികളും പരിവാരങ്ങളും വൈദ്യന്മാരും നല്‍‌കേണ്ട ഗര്‍ഭശുശ്രൂഷ ജോസഫ് തനിയെ നടത്തി. കൊട്ടാരത്തിലെ സുഗന്ധവര്‍ഗങ്ങളുടെ സൌരഭ്യത്തില്‍ ഉറങ്ങേണ്ടവന്‍ പശുക്കളുടെ ചാണകത്തിന്റേയും മൂത്രത്തിന്റേയും മണം ഏറ്റാണ് ഉറങ്ങിയത്. തന്റെ പുത്രന്‍ ജനങ്ങളുടെ ഇടയില്‍ എങ്ങനെ ജനിച്ച് വളരണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ഈശ്വരന് നമ്മള്‍ ഓരോരുത്തരെക്കുറിച്ചു ഇങ്ങനെ ഒരു പദ്ധതിയുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യേശുജനിച്ച വാര്‍ത്ത അറിഞ്ഞ് എത്തുന്ന ആട്ടിടയന്മാര്‍ ആ ശിശുവിന് കാഴ്ചകൊണ്ടുവരു ന്നത് തങ്ങളുടെ ഇല്ലായ്മകളില്‍നിന്നുള്ള ഏറ്റവും മികച്ച സമ്മാനവും കൊണ്ടാണ്. തങ്ങളുടെ ആട്ടിന്‍‌പറ്റത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആട്ടിന്‍‌കുട്ടികളുമായാണ് അവര്‍ എത്തിയത്. പൈതലിനെ കണ്ടതിനു ശേഷം ആ പൈതലിന്റെ വിശേഷങ്ങള്‍ തങ്ങള്‍ കടന്നുപോകുന്ന വഴികളില്‍ അവര്‍ അറിയിക്കുകയും ചെയ്തു. ദൈവദൂതന്റെ വാക്കുകള്‍ കേട്ടയുടനെതന്നെ അവര്‍ പൈതലിനുള്ള സമ്മാനവുമായി തങ്ങളുടെ ആടുകളുടെ അടുക്കല്‍ നിന്ന് ദൈവപുത്രനെ കാണാനായി തിരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ (ഈശ്വരന്റെ) വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണോ എന്ന് നമ്മള്‍ ചിന്തിക്കേണം.ദൂതന്റെ വാക്ക് കേട്ടയുടനെ തന്നെ ആട്ടിടയര്‍ യാത്രപുറപ്പെട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കിഴക്ക് ഉദിച്ച നക്ഷത്രം നോക്കി പൊന്ന്,മൂര് , കുന്തിരിക്കം എന്നിവയുമായിട്ടാണ് വിദ്വാന്മാര്‍ പുറപ്പെട്ടത്. എന്നാല്‍യാത്രയില്‍ അവര്‍ അല്പസമയം അലസരായി നക്ഷത്രത്തില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മാറിപ്പോയി. ദൈവത്തില്‍ നിന്ന് മാറിപ്പോകുന്നവര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ എത്രവലുതായിരിക്കും. ദൈവത്തില്‍ നിന്ന് അകലുന്നതുവരെ തങ്ങളുടെ നഗ്നത ആദാമിനും ഹവ്വായിക്കും അനുഭവപ്പെട്ടുരുന്നില്ല. ദൈവത്തിന്റെ വാക്ക് ധിക്കരിച്ച് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെഫലം തിന്ന് ദൈവത്തില്‍ നിന്ന് ഓടിയൊളിച്ചപ്പോള്‍ തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെട്ടു.ദൈവം കൂടെയുണ്ടങ്കില്‍ നമ്മളുടെ കുറവുകള്‍ ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല. വിദ്വാന്മാര്‍ ഹെരോദാവിന്റെ കൊട്ടാരത്തില്‍ നിന്ന് വീണ്ടും യാത്രപുറപ്പെട്ട് ശിശുവിനെ കാണുന്നു. ദൈവദൂതന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വഴിയില്‍ക്കൂടി തങ്ങളുടെ ദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. വെറും ആഘോഷമായിമാത്രം അത് തീരുകയാണ് ചെയ്യുന്നത്. നമ്മളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍ ഇടം ഒരുക്കി കൊടുക്കാന്‍ നമ്മള്‍ തയ്യാറായില്ലങ്കില്‍ എപ്പോഴും എന്നാളും ക്രിസ്തുവിന്റെ ജനനം നമുക്ക് വെറും ആഘോഷമായി മാത്രമേ കാണാന്‍ കഴിയൂ. ജോസഫ് പശുത്തൊഴുത്തിലെ മാലിന്യങ്ങള്‍ മാറ്റി പുല്ലുവിരിച്ച് യേശുവിന് ജനിക്കാനായി സ്ഥലം ഒരുക്കിയതുപോലെ നമുക്കും നമ്മുടെ ഹൃദയങ്ങളിലെ മാലിന്യങ്ങള്‍ മാ‍റ്റി ക്രിസ്തുവിന് ജനിക്കാന്‍ ഒരിടം ഒരുക്കി കൊടുക്കണം. സ്വന്തം ഹൃദയത്തിലേക്ക് ഉണ്ണിയേശുവിനെ ഏറ്റ് വാങ്ങുമ്പോഴാണ് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് എല്ലാ വിധത്തിലും അര്‍ത്ഥപൂര്‍ണ്ണമാകട്ടേ എന്ന് ആശംസിക്കുകയാണ്. അതിന് ദൈവത്തിന്റെ കൃപ നമ്മളെ എല്ലാം പ്രാപതരാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാവിധമായ ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്യുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-1717546034960564958?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/1717546034960564958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=1717546034960564958' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1717546034960564958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1717546034960564958'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/12/christmas-message.html' title='ക്രിസ്തുമസ് നല്‍കുന്ന സന്ദേശം : ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-3589546588450272000</id><published>2008-12-05T01:18:00.000-08:00</published><updated>2010-06-28T19:42:48.611-07:00</updated><category scheme='http://www.blogger.com/atom/ns#' term='കരോള്‍ ഗാനങ്ങള്‍‍'/><title type='text'>കരോള്‍ ഗാനങ്ങള്‍‍ :</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;: പാട്ട് 11 : &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ലോകാഥി നാഥന്‍ മറിയകുമാരന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാരിടത്തില്‍ വന്നുദിച്ചു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാക്കിളികള്‍ ഗാനം ഏറ്റുപാടി .. രാവില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൂമരങ്ങള്‍ താളമിട്ടു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നിശാഗന്ധി പൂക്കളെല്ലാം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വെള്ളയണിഞ്ഞെത്തിടുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സൌഗന്ധികള്‍ നൃത്താമാടി (ലോകാഥി നാഥന്‍..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൂര്‍വ്വ ദിക്കില്‍ നിന്നും നാനാദിക്കില്‍ നിന്നും &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മന്നവന്മാര്‍ വന്നിറങ്ങി(2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൊന്ന് മൂര് കുന്തിരിക്കും &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാഴ്ചയായി സമര്‍പ്പിച്ചു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൈതലിനെ വന്ദിച്ചിടുന്നു (ലോകാഥി നാഥന്‍..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;:പാട്ട് 12:&lt;/strong&gt; &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;വരൂ.. വരൂ.. നീ വരൂ വര്‍ണ്ണമേഘമേ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തരൂ .. തരൂ.. നീ തരൂ സ്നേഹദൂതുകള്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;താരാപഥങ്ങളെ .. ഈ ..ജന്മനാളിനായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;താഴെപ്പോരൂ നീ... താരാട്ടു പാടു നീ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലികള്‍ മയങ്ങുമാ ഗേഹമൊന്നിലായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലുകള്‍ കുഴഞ്ഞിതാ ദേവനന്ദനന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മോദമോടയാ ചാരെ യെത്തിടാം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മായാത്ത സ്നേഹത്തിന്‍ മാറ്റുകണ്ടീടാന്‍ (വരൂ.. വരൂ.. നീ..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പച്ചയായ പുല്‍പ്പുറത്തെന്നെ നടത്താന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മെച്ചമായ ഭക്ഷണം എനിക്കേകുവാന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കനിഞ്ഞരുളുവാന്‍ വരം ചൊരിഞ്ഞിടാന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്ണീര്‍ തുടയ്ക്കുവാന്‍ കാത്തരുളീടുവാന്‍ (വരൂ .. വരൂ...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;:പാട്ട് 13:&lt;/strong&gt; &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ശാന്തരാത്രി തിരുരാത്രി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിണ്ണിലെ താരക ദൂതരിറങ്ങുന്ന &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മണ്ണിന്‍ സമാധാന രാത്രി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3)&lt;/span&gt; (ശാന്തരാത്രി..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചു(2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വീഞ്ഞു പകരുന്ന മണ്ണില്‍ നിന്നും വീണ്ടും മനസുകള്‍ പാടി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3)&lt;/span&gt; (ശാന്തരാത്രി..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുന്തിരിക്കത്താല്‍ എഴുതി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സന്തോഷഗീതത്തിന്‍ പൂ വിടര്‍ത്തി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആയിരമായിരം അഴകില്‍ നിന്ന് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വീണ്ടും ആശംസതൂകി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#ff0000;"&gt;ഉണ്ണി പിറന്നു... ഉണ്ണിയേശു പിറന്നു..(3)&lt;/span&gt; (ശാന്തരാത്രി..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 14 :&lt;/strong&gt; &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;കുളിരൊഴുകും ശീതളരാവില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദാവീദിന്‍ പട്ടണമൊന്നില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൈവത്തിന്‍ ഓമനമകനായി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യേശു പിറന്നല്ലോ ... ഈ രാവില്‍ യേശു പിറന്നല്ലോ..(2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഈ ദുനിയാവിലെ.. കുളിരൊഴുകും...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ ദിവസം അംബരവീഥിയില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അത്ഭുതമായി കണ്ടൊരു താരം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതുകണ്ടാ ശാസ്ത്രികള്‍ മൂവരും &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യാത്ര തിരിച്ചല്ലോ.. ഈ രാവില്‍ യാത്രതിരിച്ചല്ലോ... &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഈ ദുനിയാവിലെ.. കുളിരൊഴുകും...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മാനവനായ് വന്നൊരു താതന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മന്നില്‍ പാടുകള്‍ ഏറ്റൊരു മശിഹ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ ദിവസം സുന്ദരഗീതം മന്നില്‍ വാഴ്ത്തിടട്ടെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ രാവില്‍ വാഴ്ത്തിടട്ടെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഈ ദുനിയാവിലെ.. കുളിരൊഴുകും...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-3589546588450272000?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/3589546588450272000/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=3589546588450272000' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3589546588450272000'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3589546588450272000'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/12/christmas-carol-songs-4.html' title='കരോള്‍ ഗാനങ്ങള്‍‍ :'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-2941581412208533548</id><published>2008-12-05T01:09:00.000-08:00</published><updated>2010-06-28T19:43:10.921-07:00</updated><category scheme='http://www.blogger.com/atom/ns#' term='കരോള്‍ ഗാനങ്ങള്‍‍'/><title type='text'>കരോള്‍ ഗാനങ്ങള്‍‍</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;: പാട്ട് 6 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:130%;"&gt;കൂടുമോ കൂടുമോ മത്സോദരാ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആടിടാം പാടിടാം ആമോദരായി(2)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മന്നവന്‍ ... മന്നവന്‍ ബേദലഹേം നഗരിയില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ലോകരേ ഈ ദിനം പാരിതില്‍ ജാതനായ് (കൂടുമോ കൂടുമോ ...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മുമ്പെമുമ്പെ ഒരു പൊന്‍‌താരകം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അതുകണ്ടെത്തി രാജാക്കളും &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ഇമ്പാമിമ്പമൊരു ഗാനത്തിനായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അജപാലകര്‍ കാതോര്‍ത്തതും (യേശു മുമ്പെമുമ്പെ....) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പൊന്നുമൂരു കുന്തിരിക്കമെല്ലാമുണ്ട് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മന്നവരില്‍ മൂന്നുപേരും ഗോശാലയില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആനന്ദമായ് പരമാന്ദമായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വാനവര്‍.. വാനവര്‍... വാഴ്‌ത്തിടാം വേളയില്‍ (കൂടുമോ കൂടുമോ...) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 7 :&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ജില്‍ ജില്‍ ജില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജില്‍ ജില്‍ ജില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജില്‍ ജില്‍ തുമ്പികളെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബേദലഹേമിലെ കാലിക്കൂട്ടില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യേശു പിറന്നല്ലോ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യേശു പിറന്നല്ലോ [ജില്‍ ജില്‍...] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വാനില്‍ ഗാനം പടരുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൂതര്‍ഗാനം പാടുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വിദ്വാന്മാരവരെത്തുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാഴ്ചകളേകി നമിക്കുന്നു [ജില്‍ ജില്‍ ജില്‍] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹേരോദാവ് വിറയ്ക്കുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സാത്തോനോടി‌യോളിക്കുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മറിയം പുഞ്ചിരി തൂകുന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മഞ്ഞില്‍ ഭൂമി തണുക്കുന്നു [ജില്‍ ജില്‍ ജില്‍] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 8 :&lt;/strong&gt; &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;പുല്‍ക്കുടിലില്‍ കല്‍‌ത്തൊട്ടിയില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മറിയത്തിന്‍ പൊന്‍‌മകനായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പണ്ടൊരുനാള്‍ ദൈവസുതന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പിറന്നതിനോര്‍മ്മ ദിനം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു മണ്ണിലെ ഇടയന്മാരെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പടുവിണ്ണിലെ മാലാഖമാരെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാടൂ തബുരുവും കിന്നരവും താളവുമായ് [പുല്‍‌ക്കുടിലില്‍ ....] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബത്സറും കാത്സറും ബത്സസറും വാഴ്ത്തും &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉന്നതരില്‍ ഉന്നതനാം മശിഹാ‌പിറന്നു [ഒരു മണ്ണിലെ...] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം [ഒരു മണ്ണിലെ...] &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;: പാട്ട് 9 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:130%;"&gt;മനുജനായ് ക്രിസ്തു മനുജനായ് (2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏദനിലാദാം ചെയ്ത പിഴപോക്കാന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഏദനില്‍ സൌഖ്യം വെടിഞ്ഞവനായ് (മനുജനായ്..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്വര്‍ഗീയ സൈന്യങ്ങളാര്‍ത്തുപാടി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;രാവില്‍ സാമോദ നൂതന ഗാനം പാടി (മനുജനായ്..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മിന്നിത്തെളിഞ്ഞൊരു താരം വാനില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്ടുവന്നവര്‍ കാഴ്ചയുമായ് ഗമിച്ചു (മനുജനായ്..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബേദലഹേമിലെ കാലിക്കൂട്ടില്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പുല്ലുമെത്തയില്‍ കന്യകാനന്ദനാഗതനായ് (മനുജനായ്..) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 10 :&lt;/strong&gt; &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;യഹൂദ‌ന്‍‌മാരുടെ രാജാവേ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നി പിറന്നനാള്‍ സന്തോഷനാള്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രഭുക്കന്മാരുടെ പ്രഭുവായ് നീ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജാതം ചെയ്തു പുല്‍ക്കൂട്ടില്‍(2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാരില്‍ ദിവ്യയൊളി വീശിയനേരം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാരിലെങ്ങും സന്തോഷം പൂരിതമായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൂതവൃന്ദങ്ങള്‍..ഹ..ഹ.. ആശ്ചര്യമോടെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കര്‍ത്താതി കര്‍ത്തനെ വാഴ്ത്തിപ്പാടാം (യഹൂദ‌ന്‍‌മാരുടെ....) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുസുമ വല്ലരികള്‍ കാറ്റിലാടി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കുയിലുകള്‍ ..കൂ..കൂ.. ഗാനം മുഴക്കി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മയിലുകള്‍ ..ഹ..ഹ.. നര്‍ത്തനമാടി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാരിലെങ്ങും സന്തോഷം പൂരിതമായി. (യഹൂദ‌ന്‍‌മാരുടെ..)&lt;/span&gt;&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-2941581412208533548?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/2941581412208533548/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=2941581412208533548' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2941581412208533548'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2941581412208533548'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/12/christmas-carol-songs-3.html' title='കരോള്‍ ഗാനങ്ങള്‍‍'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-7567279616475873479</id><published>2008-12-05T00:25:00.000-08:00</published><updated>2010-06-28T19:43:30.784-07:00</updated><category scheme='http://www.blogger.com/atom/ns#' term='കരോള്‍ ഗാനങ്ങള്‍‍'/><title type='text'>കരോള്‍ ഗാനങ്ങള്‍‍</title><content type='html'>&lt;div align="center"&gt;&lt;span style="font-size:130%;"&gt;: പാട്ട് 2 :&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഇന്നാവെള്ളിത്താര മുദിച്ചല്ലോ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വാനൊളി വാനില്‍ വന്നല്ലോ?&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദേവനിന്നു പിറന്നല്ലോ രാവില്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മേരി‌സുതന്‍ സൂനുവായ് ബേദലഹേമില്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കിളിപാടുന്നിതാ തിരുന്നാളിന്നിതാ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹാലേലുയ്യാ പാടാം (2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;: പാട്ട് 3 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:130%;"&gt;എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മണ്ണിന്റെ നാഥനെന്ന് ... ഇവന്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മണ്ണിന്റെ നാഥനെന്ന് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വാനില്‍ താരത്തെ ദര്‍ശിച്ചവിദ്യാന്മാര്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബേദ്‌ലഹേമില്‍ വന്നു &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അവര്‍ കാഴ്ച്‌കള്‍ കൊണ്ടുവന്നു(2) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(എല്ലാരും ചൊല്ലണ് എല്ലാരും...)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലിക്കൂട്ടില്‍ പൈതലിനെ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കണ്ടവര്‍കോരിത്തരിച്ചുപോയി.. അവര്‍..&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കോരിത്തരിച്ചുപോയി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(എല്ലാരും ചൊല്ലണ് എല്ലാരും...)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 4 :&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;ഉത്സവം ഉത്സവം മാനവര്‍ക്കിന്ന്(2)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആര്‍ത്തുല്ലസിപ്പിന്‍ ആര്‍ത്തുല്ലസിപ്പിന്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഉത്സവം ഉത്സവം....) &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആ രാവില്‍ വാനെങ്ങും മുഴങ്ങിയോരാ-&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;നന്ദഗാനത്തിന്‍ സ്വര നാദം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഉന്നതങ്ങളില്‍ ദൈവമഹത്വം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വാനദൂതസേനഗണം വാഴ്ത്തിപ്പാടി &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(ഉത്സവം ഉത്സവം....)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇരുള്‍ മാറ്റാന്‍ പ്രകാശം പരത്തിടാന്‍&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇന്നിതാ യേശുരാജന്‍ മന്നില്‍പ്പിറന്നു&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പാതതെറ്റിയ മനിതര്‍ക്കു വാഴികാട്ടിയായ്&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വന്നു ലോകനാഥ യേശുരാജന്‍ മന്നില്‍‌പ്പിറന്നു. (ഉത്സവം ഉത്സവം....)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;: പാട്ട് 5 :&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;കന്യകാതന്‍ സുതനായി&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ജനിച്ചവന്‍ ഉണ്ണിയേശു&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കാലിക്കൂട്ടില്‍ ജനിച്ചതിന്റെ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സുദിനമാം തിരുനാള് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹാലേലുയ്യാ പാടാം ആമോദത്താല്‍ പാടാം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ബേദലഹേം തന്നില്‍ ജാതനിന്ന് ജാതനായ് &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;(കന്യകാതന്‍ സുതനായി....)&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പട്ടുമില്ല പൊന്നുമില്ല പട്ടുമെത്തയുമില്ല&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൂട്ടരില്ലാ കൂട്ടിനായ് കാലിക്കൂട്ടം മാത്രം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൂതന്മാര്‍ തന്നുടെ ആരവം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കേട്ടവര്‍ പാവമാം ഇടയര്‍ &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഹാലേലുയ്യാ വാഴ്ത്തി പാടിടാം &lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ദൂതരോടുകൂടെ വാഴ്ത്തിടാം (കന്യകാതന്‍ സുതനായി...)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-7567279616475873479?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/7567279616475873479/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=7567279616475873479' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7567279616475873479'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7567279616475873479'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/12/christmas-carol-songs.html' title='കരോള്‍ ഗാനങ്ങള്‍‍'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-7127603517030997036</id><published>2008-11-18T19:41:00.000-08:00</published><updated>2010-06-28T19:44:05.957-07:00</updated><category scheme='http://www.blogger.com/atom/ns#' term='കരോള്‍ ഗാനങ്ങള്‍‍'/><title type='text'>കരോള്‍ ഗാനങ്ങള്‍‍</title><content type='html'>&lt;div align="center"&gt;: പാട്ട് 1 :&lt;/div&gt;&lt;div align="left"&gt;ആ ആമീന്‍ ആനന്ദം&lt;/div&gt;&lt;div align="left"&gt;ഈ ഇങ്ങനെ പാടിടാം&lt;/div&gt;&lt;div align="left"&gt;ഊ ഊതാം കുഴലൂതാം&lt;/div&gt;&lt;div align="left"&gt;എ എന്തൊരു സന്തോഷം &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;ആട്ടിന്‍‌കൂട്ടമുണര്‍ന്നപ്പോള്‍ &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;പാട്ടുകള്‍ പാടിയ നേരത്ത് &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;ഞെട്ടിയുണര്‍ന്നൊരു പൈതലിനെ &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;കണ്ടവര്‍ ആരന്നു പറയാമോ? &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;വിദ്വാന്മാര്‍... അല്ലല്ല.. ആട്ടിടയര്‍ (ആ ആമീന്‍ ആനന്ദം...)&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;പാരില്‍ പാദമണിഞ്ഞിടുവാന്‍&lt;/div&gt;&lt;div align="left"&gt;‍മേരിസുതനായ് പിറന്നവന്‍&lt;/div&gt;&lt;div align="left"&gt;‍ഈ നേരം പാതിരാനേരം&lt;/div&gt;&lt;div align="left"&gt;ജനിച്ചതവിടെന്നറിയാമോ?&lt;/div&gt;&lt;div align="left"&gt;സ്വര്‍ഗ്ഗത്തില്‍ ... അല്ലല്ല.. ബേദ്‌ലഹേമില്‍ (ആ ആമീന്‍ ആനന്ദം...)&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;: പാട്ട് 2 :&lt;/div&gt;&lt;div align="left"&gt;ഇന്നാവെള്ളിത്താര മുദിച്ചല്ലോ&lt;/div&gt;&lt;div align="left"&gt;വാനൊളി വാനില്‍ വന്നല്ലോ&lt;/div&gt;&lt;div align="left"&gt;ദേവനിന്നു പിറന്നല്ലോ രാവില്‍&lt;/div&gt;&lt;div align="left"&gt;‍മേരി‌സുതന്‍ സൂനുവായ് ബേദലഹേമില്‍ &lt;/div&gt;&lt;div align="left"&gt;വന്നു പിറന്ന രക്ഷകനായ് സ്തോത്രം പാടിടാം &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;സ്തുതി ഗാനങ്ങളാല്‍ തുടിതാളങ്ങളാല്‍&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;കിളിപാടുന്നിതാ തിരുന്നാളിന്നിതാ &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;ഒരു പൂങ്കാറ്റിതാ... നല്ല താരാട്ടുമായ് (2) &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;ഹാലേലുയ്യാ പാടാം (2) &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#660000;"&gt;വരൂ രാവില്‍ നാമൊന്നായ് പോകാം പോകാം (ഇന്നാവെള്ളിത്താര...)&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-7127603517030997036?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/7127603517030997036/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=7127603517030997036' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7127603517030997036'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/7127603517030997036'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/11/christmas-carol-songs.html' title='കരോള്‍ ഗാനങ്ങള്‍‍'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-3524471633165975100</id><published>2008-10-07T03:30:00.001-07:00</published><updated>2010-06-28T19:44:39.183-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വി.മര്‍ക്കോസ് 2 :23-28  മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു... : ലേഖനം</title><content type='html'>വി.മര്‍ക്കോസ് 2 :23-28&lt;br /&gt;ഈ വേദഭാഗത്തിലെ (വി.മര്‍ക്കോസ് 2 :23-28) ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് 28-ആം വാക്യം. “മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് വേദഭാഗം.&lt;br /&gt;&lt;br /&gt;യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് യേശുവിന്റെ ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നു. ഇതു യഹൂദന്മാര്‍ കണ്ടിട്ട് യേശുവിനോട് ചോദിക്കുന്നു നിന്റെ ശിഷ്യന്മാര്‍ ശബ്ബത്ത് ലംഘിക്കുന്നത് എന്താണ്? ഇതിനു ഉത്തരമായി പഴയനിയമകാലത്തെ ഒരു സംഭവം ആണ് യേശു ഓര്‍മ്മിപ്പിക്കുന്നത് .അബ്യാഥാര്‍ പുരോഹിതന്റെ കാ‍ലത്ത് ദാവീദും കൂട്ടരും പുരോഹിതന്മാര്‍ മാത്രംകഴിക്കുന്ന കാഴ്ചയപ്പം വാങ്ങിക്കഴിച്ചത് നിങ്ങള്‍ വായിച്ചിട്ടില്ലയോ?ഇതിനോട് ചേര്‍ന്നാണ് യേശുപറയുന്നത് “മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല;ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ , മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ ഇതാണ് സന്ദര്‍ഭം .മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശു പറയാന്‍ കാരണം എന്താണന്ന് മനസ്സിലാക്കണമെങ്കില്‍ ഇതേ സന്ദര്‍ഭം വിശദമായി വി.മത്തായിയുടെസുവിശേഷം 12 ആം അദ്ധ്യായം 5-8 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കൂന്നത് ശ്രദ്ധിക്കുക.&lt;br /&gt;&lt;br /&gt;&lt;strong&gt;മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു. :&lt;/strong&gt;&lt;br /&gt;യേശുവും ശിഷ്യന്മാരും കൂടി ഒരു ശബ്ബത്ത് നാളില്‍ വിളഭൂമിയില്‍ കൂടി കടന്ന് പോകുന്ന സമയത്ത് ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നുന്നത്വി.മത്തായി 12:5-8 വാക്യങ്ങളില്‍ പറയുന്നുണ്ട്. യഹൂദന്മാര്‍ക്ക് യേശു മറുപിടി നല്‍കുന്നു. പുരോഹിതന്മാര്‍ ദൈവാലയത്തില്‍വച്ച് ശബ്ബത്ത് ലംഘിച്ചാല്‍ അത് പാപമായി കണക്കിടുന്നില്ല എന്ന് പറയുന്നു. ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെയുണ്ട്. യാഗത്തില്‍അല്ല കരുണയില്‍ അത്രെ ഞാന്‍ പ്രസാദിക്കുന്നത്..... . മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു എന്ന് യേശുക്രിസ്തു ഇവിടെ പ്രഖ്യാപിക്കുകയാണ്. ദൈവാലയവും താനുമായിട്ടുള്ള ഒരു താരതമ്യം യേശു നടത്തുന്നു. അവസാന സമയങ്ങളില്‍ യരുശലേം ദൈവാലയത്തില്‍ നിന്നുകൊണ്ട് മറ്റൊരു താരതമ്യവും യേശു നടത്തുന്നുണ്ട്. “ ഈ മന്ദിരം പൊളിപ്പിന്‍ മൂന്നുദിവസം കൊണ്ട് ഞാനതിനെ പണിയും” എന്ന് യേശുപറയുന്നു.&lt;br /&gt;&lt;br /&gt;വി.മര്‍ക്കോസ് 2 :28 ല്‍ മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്; അങ്ങനെ ,മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു.“ എന്നതിലൂടെ യേശു യഹൂദന്മാരുടെ പൊള്ളയായ ന്യായപ്രമാണ ആചാരങ്ങളെയും കല്പന ലംഘനങ്ങളേയും തുറന്ന് കാണിക്കുകയാണ് ചെയ്യുന്നത്. യഹൂദന്മാരുടെ നിയമങ്ങള്‍ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ യേശു എതിര്‍ക്കുന്നുണ്ട്. അവര്‍ (യഹൂദ്ന്മാര്‍)കുരുടന്മാരായ വഴികാട്ടികള്‍ ആണന്ന് യേശു അവരെ വിളിക്കുന്നുമുണ്ട്. നമ്മുടെ സമൂഹജീവതവുമായി ഈ വേദഭാഗത്തെ ഒന്ന് ബന്ധിപ്പിച്ച്നോക്കുക. ചില നിയമങ്ങള്‍ മനുഷ്യരെ എത്രമാത്രമാണ് കഷ്ടപ്പെടുത്തുന്നത് എന്ന് നമുക്ക് അറിയാം.നിയമങ്ങള്‍ക്കു വേണ്ടിയാണോ മനുഷ്യര്‍ജനിച്ചത് എന്ന് പോലും നമ്മള്‍ ചിന്തിച്ചുപോകും. മനുഷ്യര്‍ക്ക് വേണ്ടിയായിരിക്കണം നിയമങ്ങള്‍.&lt;br /&gt;&lt;br /&gt;ഒരു സമൂഹത്തിന്റെ നിലനില്പിനും കെട്ടുറപ്പിനും നിയമങ്ങള്‍ ആവിശ്യങ്ങളാണ് .എന്നാല്‍ അത് മനുഷ്യനെ നന്മചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത്ആയിരിക്കരുത്. റോഡില്‍ വാഹനാപകടത്തില്‍ പെട്ട് കിടക്കുന്ന ആളുകളെ സഹായിക്കാന്‍ പലരും മടിക്കൂന്നത് പിന്നീട് ഉണ്ടാകുന്ന നിയമനടപടികളുടെ ഭാഗമായി ഉണ്ടാകുന്ന സമയ നഷ്ടം ഓര്‍ത്തിട്ടാണ്. ഇതേ ആശയം തന്നെയാണ് യേശുവിന്റെ വാക്കുകളിലും കാണാന്‍ കഴിയുന്നത്.“ശബ്ബത്തില്‍ നന്മചെയ്യുകയോ , തിന്മചെയ്യുകയോ നല്ലത് ,? നന്മചെയ്യുന്നത് വിഹതം“ എന്നാണ് യേശുപറയുന്നത്. കാരണം ശബ്ബത്തില്‍വരണ്ട കൈയ്യുള്ള മനുഷ്യനെ സൌഖ്യമാക്കുന്നത് യഹൂദന്മാര്‍ക്ക് ഇഷ്ടമായില്ല. ശബ്ബത്തില്‍ ചെയ്യാന്‍ പാടില്ല്ലാത്തതാണ് യേശു ചെയ്യുന്നത്.ശബ്ബത്തില്‍ നന്മചെയ്യുന്നതില്‍ ഒരു ന്യായപ്രമാണലംഘനവും ഇല്ലന്നാണ് യേശുവിന്റെ പഠിപ്പിക്കല്‍.&lt;br /&gt;&lt;br /&gt;&lt;strong&gt;പഴയ നിയമ ശബ്ബത്ത് ആചരണം :&lt;/strong&gt;&lt;br /&gt;മോശയ്ക്ക് നല്‍കിയ പത്തുകല്പനകളില്‍ നാലമത്തെ കല്പനായ ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ദൈവം നല്‍കുന്നുണ്ട്.പുറപ്പാട് 20 :8-11 വരെയുള്ള വാക്യങ്ങളില്‍ ശബ്ബത്ത് ആചരണത്തെക്കുറിച്ച് കാണാം. വേല ഒന്നും ചെയ്യരുത് എന്നാണ് ഇവിടെ പറയുന്നത്. കന്നുകാലികള്‍ക്ക് പോലും പൂര്‍ണ്ണ വിശ്രമം നല്‍കണം. എന്തുകൊണ്ടാണ് ശബ്ബത്ത് ആചരിക്കുന്നത് .ദൈവം ആറുദിവസം തന്റെ സൃഷ്ടികള്‍നടത്തിയതിനു ശേഷം ഏഴാം ദിവസം സ്വസ്ഥമായിട്ട് ഇരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;യഹൂദന്മാരുടെ ന്യായപ്രമാണ ആചാരങ്ങള്‍ക്ക് എതിരെയുള്ള യേശുവിന്റെ വിമര്‍ശനങ്ങള്‍ :&lt;/strong&gt; യഹൂദന്മാരുടെ ന്യായപ്രമാണങ്ങളുടെ തെറ്റായ അനുഷ്ഠാനങ്ങള്‍ക്ക് എതിരെ യേശു അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് നടത്തുന്നത്.വി.മത്തായിയുടെ സുവിശേഷം 23 ആം അദ്ധ്യായത്തില്‍ ആദ്യമോട് അന്ത്യം ഈ വിമര്‍ശനങ്ങള്‍ കാണാം ( മത്തായിയുടെ സുവിശേഷംഎഴുതപെട്ടിരിക്കൂന്നത് യഹൂദക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ് എന്നുള്ളതുകൊണ്ടാണ് യഹൂദ്ന്മാരുടെ തെറ്റായ ആചാരങ്ങള്‍ക്ക് എതിരെയേശു നടത്തുന്ന ഉപദേശങ്ങള്‍ക്ക് മത്തായിയുടെ സുവിശേഷത്തില്‍ പ്രാധാനം നല്‍കിയിരിക്കുന്നത് ). ഈ വിമര്‍ശനങ്ങളില്‍ സഹികെട്ടിട്ടാണ്യഹൂദര്‍ യേശുവിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. സമൂഹത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ പോരാടിയ ധീരനായ വിപ്ലവകാരിയായിരുന്നുയേശു എന്നതില്‍ സംശയം വേണ്ട.( യേശു ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല).&lt;br /&gt;&lt;br /&gt;&lt;strong&gt;സമ്പ്രുദായം പ്രമാണിക്കാന്‍ യഹൂദ്ന്മാര്‍ ദൈവകല്പ്ന തള്ളിക്കളയുന്നു. :&lt;/strong&gt;&lt;br /&gt;ദൈവകല്പ്ന എല്ലാം ശരിയായ രീതിയില്‍ അനുവര്‍ത്തിക്കുന്നു എന്ന് മേനിനടിക്കുന്ന യഹൂദന്മാരുടെ പൊള്ളത്തരം പലപ്പോഴും യേശു തുറന്നുകാണിക്കുന്നുണ്ട്. നാലു സന്ദര്‍ഭങ്ങള്‍ ഞാന്‍ നിങ്ങളുടെ ചിന്തയിലേക്ക് കൊണ്ടുവരികയാണ് :&lt;br /&gt;&lt;strong&gt;ഒന്നാമത്തെ സന്ദര്‍ഭം :&lt;/strong&gt;&lt;br /&gt;ശബ്ബത്ത് ആചരണത്തെക്കുറിച്ചുള്ള സംവാദം. ( മര്‍ക്കോസ് 2 :23-28 ; മത്തായി 12:1-2 ; ലൂക്കോസ് 6:1-5 )&lt;br /&gt;&lt;strong&gt;രണ്ടാമത്തെ സന്ദര്‍ഭം :&lt;/strong&gt;&lt;br /&gt;മര്‍ക്കോസിന്റെ സുവിശേഷം 7 ആം അദ്ധ്യായത്തില്‍ ദൈവം നല്‍കിയ 5-ആം കല്പനയായ ‘ അപ്പനേയും അമ്മയേയും ബഹുമാനിക്കുക ‘ എന്ന കല്പനഎങ്ങനെയാണ് യഹൂദന്മാര്‍ തള്ളിക്കളയുന്നത് യേശു ചൂണ്ടിക്കാണിക്കുന്നു.അപ്പനേയും അമ്മയേയും പ്രാകുന്നവന്‍ മരിക്കേണം എന്ന് മോസ പറഞ്ഞുവെങ്കില്‍ യഹൂദന്മാ‍ര്‍ ആ കല്പനയ്ക്ക് മാറ്റം വരുത്തിയിരിക്കുന്നു.“നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടത് ‘കൊര്‍ബ്ബാന്‍ ‘ എന്ന് പറഞ്ഞാല്‍ മതി,മേലാല്‍ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നുമില്ല.”&lt;br /&gt;&lt;strong&gt;മൂന്നാമത്തെ സന്ദര്‍ഭം :&lt;/strong&gt;&lt;br /&gt;മര്‍ക്കോസിന്റെ സുവുശേഷം 10 ആം അദ്ധ്യായത്തില്‍ യഹൂദന്മാര്‍ യേശുവിനോട് ഒരു ചോദ്യം ചോദിക്കുന്നു. “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?”. ഉപേക്ഷണപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചുവെന്ന് യഹൂദന്മാര്‍ പറയുമ്പോള്‍ അതവരുടെ ഹൃദയ കാഠിന്യം നിമിത്തംമോശ അനുവദിച്ചതാണന്ന് പറയുന്നു. ദൈവം നല്‍കിയ ഏഴാം കല്പനയായ ‘വ്യഭിചാരം ചെയ്യരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് യഹൂദര്‍നടത്തുന്നത് എന്ന് യേശു പറയുന്നു.&lt;br /&gt;&lt;strong&gt;നാലാമത്തെ സന്ദര്‍ഭം :&lt;/strong&gt;&lt;br /&gt;യോഹന്നാന്റെ സുവിശേഷം 8 ആം അദ്ധ്യായത്തില്‍ വേശ്യാകുറ്റത്തില്‍ പിടിക്കപെട്ട ഒരു സ്ത്രിയെ യേശുവിന്റെ മുന്നില്‍ എത്തിച്ചിട്ട് ഇവളെ എന്തുചെയ്യണം എന്ന് യഹൂദര്‍ ചോദിക്കുന്നു. യേശു നിലത്ത് എഴുതിക്കൊണ്ട് പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന് പറയുന്നു. ആരും അവളെകല്ലെറിയാതെ തിരികെ പോവുകയാണ് .കാരണം യേശു നിലത്ത് എഴുതിയത് അവിടെ കൂടിയവരുടെ പാപങ്ങളാണായിരുന്നു. അവള്‍ മാത്രമല്ലഇവിടെ പാപം ചെയ്തിരിക്കൂന്നത്. സ്വന്തം തെറ്റുകള്‍(പാപം) മറച്ചുവെച്ചുകൊണ്ട് അവള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് യഹൂദര്‍ചെയ്തത്. ദൈവം നല്‍കിയ 9ആം കല്പ്നയായ ‘ കള്ള സാക്ഷ്യം പറയരുത് ‘ എന്ന കല്പനയുടെ ലംഘനമാണ് ഇവിടെ നടന്നത് . ഈ കല്പനലംഘിച്ചുകൊണ്ടുതന്നെയാണ് യേശുവിനെ ക്രൂശില്‍ തറയ്ക്കാന്‍ ആരോപണം ഉന്നയിക്കാന്‍ കള്ളസാക്ഷികളെ നിര്‍ത്തുന്നതും.&lt;br /&gt;&lt;br /&gt;&lt;strong&gt;നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് :&lt;/strong&gt;&lt;br /&gt;തെറ്റായ കല്പനകളെ എതിര്‍ത്തുവെങ്കിലും, മനുഷ്യാവതാരമായ താന്‍ നിയമങ്ങള്‍ക്ക് അതീതനാണന്ന് ഒരിക്കല്‍ പോലും യേശു പറയുകയോപ്രവര്‍ത്തിക്കൂകയോ ചെയ്തില്ല. മത്തായിയുടെ സുവിശേഷം 17 ആം അദ്ധ്യായത്തില്‍ യേശു കരം കൊടുക്കുന്നത് രേഖപ്പെടുത്തീയിട്ടുണ്ട്.നിയമത്തിന് ലംഘനം ഉണ്ടാകാതിരിക്കാന്‍ വേണ്ടി യേശുവും നിയമത്തിന് അടിമപ്പെട്ട് ജീവിക്കുകയാണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിലെ നിയമങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. മനുഷ്യനെ ഞെരുക്കുന്നതായിരിക്കരുത് നിയമം.മറിച്ച് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതായിരിക്കണം നിയമം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-3524471633165975100?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/3524471633165975100/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=3524471633165975100' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3524471633165975100'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/3524471633165975100'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/10/2-23-28.html' title='വി.മര്‍ക്കോസ് 2 :23-28  മനുഷ്യ പുത്രന്‍ ശബ്ബത്തിനും കര്‍ത്താവാകുന്നു... : ലേഖനം'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-8535732039210662367</id><published>2008-09-22T10:03:00.000-07:00</published><updated>2010-06-28T19:45:24.392-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  അവസാനഭാഗം : നീണ്ടകഥ</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#006600;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;color:#006600;"&gt;&lt;span style="font-size:85%;color:#cc0000;"&gt;(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:85%;color:#cc0000;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#c0c0c0;"&gt;&lt;span style="font-size:85%;"&gt;(&lt;/span&gt; അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#c0c0c0;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;/div&gt;&lt;div align="left"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം1&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 2&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 3&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 4&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 5&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-6.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 6 &lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt;&lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-7.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഭാഗം 7 &lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#006600;"&gt;: അദ്ധ്യായം 8 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;താന്‍ മാര്‍ട്ടിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് യൂദാസിനറിയാമന്ന് പീറ്ററിന് മനസ്സിലായി. എങ്കിലും അറിവില്ലായ്‌മ നടിക്കാന്‍ പീറ്റര്‍ആഗ്രഹിച്ചു . അതിനയാള്‍ ശ്രമിക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിങ്ങള്‍ എന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് .എനിക്കെതിരെ നിങ്ങള്‍ കള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.“&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ഒരു നാടോടിയായ ഞാന്‍ നിന്നെ എന്തിനാണ് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്? അതുകൊണ്ട് എനിക്ക് എന്ത് കിട്ടാനാണ് . നീയാണിപ്പോള്‍കള്ളത്തരം പറയുന്നത് .. മാര്‍ട്ടിന്‍ കൊണ്ടുവന്ന പണം നീ ഈ മേശപ്പുറത്ത് വച്ചാണ് എണ്ണിത്തിട്ടപ്പെടുത്തിയത് ...”യൂദാ മുറിയിലെ മേശയിലേക്ക് ചൂണ്ടിയാണ് പറഞ്ഞത് ..&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഒരിക്കലും മാര്‍ട്ടിനിവിടെ പണവുമായി വന്നിട്ടില്ല ... അയാള്‍ എനിക്ക് പണവും തന്നിട്ടില്ല .. അയാള്‍ എനിക്ക് പണം തന്നു എന്നതിന് എന്തങ്കിലും രേഖകള്‍ ഉണ്ടോ..?” &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിനക്ക് പണം തന്നു എന്നതിന് മാര്‍ട്ടിന്റെ കൈയ്യില്‍ ഒരു രേഖയും ഇല്ല.. നിന്നെ അയാള്‍ക്ക് വിശ്വാസം ആയതുകൊണ്ടാണ് രേഖകള്‍ഒന്നും ആവിശ്യപ്പെടാഞ്ഞത്... നിനക്കറിയാമോ പീറ്റര്‍ , ശിഷ്യസംഘത്തിലെ പണസൂക്ഷിപ്പുകാരനായ എന്റെ കൈയ്യില്‍നിന്ന് ആരും പണത്തിന്രേഖകള്‍ ആവിശ്യപ്പെടാറില്ല ... എന്റെ കൈയ്യില്‍ എത്രപണമുണ്ടന്ന് അവരാരും ചോദിച്ചിരുന്നില്ല... അവര്‍ക്ക് എന്നെ വിശ്വാസമായിരുന്നു...ആ വിശ്വാസത്തെയാണ് ഞാന്‍ ചൂഷ്‌ണം ചെയ്തത്... എന്നിട്ട് എനിക്ക് ആ പണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ ...? അതുപോലെആയിരിക്കും നിനക്ക് മാര്‍ട്ടിന്റെ പണവും... അയാളോട് നീ വിശ്വാസ വഞ്ചനകാണിക്കരുത് ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ഞാനയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എന്നത് തെളിയിക്കാന്‍ പറ്റുമോ ?” പീറ്റര്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;"നിന്റെ ഭാര്യയായ സോഫിയ ഇവിടെയുണ്ടായിരുന്നു... പിന്നെ നിന്റെ പിതാവും നീ പണം വാങ്ങുന്നതിന് സാക്ഷികളാണ് ... അതൊന്നും തെളുവുകള്‍അല്ലങ്കില്‍ നീ എന്റെ ഈ വലുതുകൈവെള്ളയിലേക്ക് നോക്കൂ... എന്റെ ഗുരുനാഥന്റെ വിലയായ മുപ്പതുവെള്ളിക്കാശ് എണ്ണിവാങ്ങിയ കൈയാണിത്... ഈ കൈകൊണ്ടാണ് ഞാന്‍ പാപത്തിന്റെ പണം ദേവാലയ ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞത് ... എന്നിട്ടോ ആ പണം ദേവാലയത്തെ പൊള്ളിച്ചുതുടങ്ങിയപ്പോള്‍ എനിക്കാപണം തന്നവര്‍ തന്നെ ഭണ്ഡാരത്തില്‍ നിന്ന് ആ പണം എടുത്ത് അക്കല്‍ദാമയിലെ സ്ഥലം വാങ്ങി... നീതിമാനയവന്റെ ചോരയുടെ പണം എന്നെ വേട്ടയാടിയപ്പോള്‍ ഞാനീ കൈകള്‍ കൊണ്ടാണ് കുരുക്കിയുണ്ടാക്കിയത്... എന്നിട്ടെന്താണ് സംഭവിച്ചതന്ന്നിനക്കറിയില്ലേ... കയര്‍ പൊട്ടി താഴെവീണ എന്റെ ശരീരത്തിലൂടെ മരക്കുറ്റി തുളച്ചുകയറി .. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ ഈ കൈകള്‍ കൊണ്ടാണ് മണ്ണ് പുരണ്ട് എന്റെ കുടലുകള്‍ വാരിപ്പിടിച്ചത് ... നീതിമാനയവന്റെ രക്തത്തോടൊപ്പം പാപിയായ എന്റെ പാപത്തിന്റെ രക്തവുംവീണ് എന്റെ ഈ കൈകള്‍ കുതിര്‍ന്നതാണ് .... ” &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പീറ്റര്‍ യൂദാസിന്റെ കൈകളിലേക്ക് നോക്കി. കൈവെള്ളയുടെ നിറം രക്തനിറമായി മാറി. ആ കൈവെള്ളയില്‍ അന്നത്തെ രംഗങ്ങള്‍ തെളിഞ്ഞുവന്നു. പണവുമായി വരുന്ന മാര്‍ട്ടിന്‍ ... പണം എണ്ണുന്ന പീറ്റര്‍ ... യാത്ര പറഞ്ഞിറങ്ങുന്ന മാര്‍ട്ടിന്‍ ...എല്ലാം ആ കൈവെള്ളയില്‍ തെളിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“പീറ്റര്‍ ഇതിലും വലിയ തെളിവുകള്‍ നിനക്കിനി വേണോ? നിന്നെപ്പോലെ പണം അന്ധനാക്കിയ ഒരു മനുഷ്യനാണ് ഞാനും... ആ അന്ധതയുടെഫലമാണിപ്പോള്‍ ഞാന്‍ അനുഭവിച്ച് തീര്‍ക്കുന്നത് .. എന്റെ ഗതി ഭൂമിയില്‍ മറ്റാര്‍ക്കും വരരുതന്നാണ് എന്റെ ആഗ്രഹം...” യൂദാ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്ററിന്റെ മനസ്സിലൂടെ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി കടന്നുപോയി... പിന്നിട്ട വഴിത്താരകളിലെ പാപചെളിക്കുഴികള്‍ ... ദൈന്യതനിറഞ്ഞ കണ്ണുകള്‍ ... കണ്ണീര്‍ .. നിലവിളി...എല്ലാം അയാളുടെ മനസ്സിലൂടെ കടന്നുപോയി. തന്റെ ചുറ്റും ആരക്കയോ നിലവിളിക്കുന്നതുപോലെഅയാള്‍ക്ക് തോന്നി. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;“ഞാന്‍ എന്താണ് ചെയ്യേണ്ടത് ...??” പീറ്റര്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്റെ ഗുരുനാഥന്‍ സക്കായിയോട് പറഞ്ഞത് നിനക്കരിയാമോ ? അതുതന്നെയാണ് നീ ചെയ്യേണ്ടതും ... മാര്‍ട്ടിന്റെ പണവും അതിന്റെ പലിശയുംനീ തിരിച്ചു കൊടുക്കണം... അതുപോലെ തന്നെ നീ മൂലം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.... എത്രയോ പേരുടെ ജീവിതം നശിച്ചിരിക്കുന്നു... ആതെറ്റുകളെല്ലാം നീ തിരുത്തണം... നീ അതിനു തയ്യാറാണോ????.. നിന്റെ തെറ്റുകള്‍ തിരുത്തി പുതിയ മനുഷ്യനാകാന്‍ നീ തയ്യാറാണോ പീറ്റര്‍??”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;“ഉവ്വ് ഞാനെന്റെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണ് ... ഒരു പുതിയ മനുഷ്യനായി എനിക്ക് ജീവിക്കണം ... സഹായത്തിനായി എന്റെ ഭവനത്തിലേക്ക്പഴയതുപോലെ ആളുകള്‍ കടന്നുവരണം ... എന്റെ വീടിന്റെ വാതില്‍ ഇനി ഒരിക്കലും ആരുടേയും മുന്നില്‍ കൊട്ടി അടയ്ക്കുകയില്ല...” പീറ്ററിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകി.... യൂദാ പീറ്ററിനെ കെട്ടിപ്പിടിച്ചു. യൂദായുടെ കണ്ണില്‍ നിന്നും കണ്ണുനീറ് ഒഴുകി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നൂറ്റാണ്ടുകളായി ഞാന്‍ സഞ്ചരിച്ചിട്ടും എനിക്ക് തെറ്റിപ്പോയ ഒരു ആത്മാവിനെ നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ ക്രിസ്തുമസിന് എനിക്ക് ഒരു ജീവന്‍ നേടാന്‍ കഴിഞ്ഞിരിക്കുന്നു... ഇനിയും എന്റെ പാപത്തിന്റെ ഭാ‍രം തീരാന്‍ ഇരുപത്തൊന്‍‌പത് ആത്മാക്കളെക്കൂടി നേടണം... അതിനു ഞാനിനിനൂറ്റാണ്ടുകള്‍ സഞ്ചരിച്ചേണ്ടി വന്നന്നിരിക്കാം ... എങ്കില്‍ ഞാന്‍ തളരില്ല ... എന്റെ പാപങ്ങള്‍ക്ക് എനിക്ക് പ്രായശ്ചിത്തം നേടണം... ഞാനിനിയുംയാത്ര തുടരട്ടെ പീറ്റര്‍... എന്റെ ഗുരുനാഥന്‍ ഈ തെരുവില്‍ തന്നെ എന്നെ കാത്ത് ഉണ്ടാവും ... ഞാന്‍ ഈ സന്തോഷവര്‍ത്തമാനം അദ്ദേഹത്തെചെന്നറിയിക്കട്ടെ... ഞാനൊരു ആത്മാവിനെ നേടിയതറിയുമ്പോള്‍ അദ്ദേഹത്തിന് എന്തുമാത്രം സന്തോഷം ആയിരിക്കും... എനിക്കിനി ഇരുപത്തൊന്‍പത്വെള്ളിക്കാശിന്റെ ഭാരവുമായി വഴിയിലെ പൊടിപോലെ അലഞ്ഞാല്‍ മതിയല്ലോ....” യൂദാ പോകാനായി വാതിക്കലേക്ക് നടന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;പുറത്തൊരു മിന്നല്‍ ഉണ്ടായി....പീറ്റര്‍ ഞെട്ടിയുണര്‍ന്നു.. വിളക്കുകള്‍ കത്തുന്നുണ്ട്... നെരിപ്പോടില്‍ നിന്ന് തീക്കനലുകളുടെ പ്രകാശം മങ്ങിയിരിക്കുന്നു...യൂദാസ് എവിടെ??? പുലരിക്കോഴി കൂവുന്ന ശബ്ദ്ദം അയാള്‍ കേട്ടു.. ഇന്ന് ഡിസംബര്‍ 25... ക്രിസ്തുമസ് ദിവസം... മനുഷ്യരുടെ പാപപരിഹാരത്തിനായി ദൈവപുത്രന്‍ ഭൂമിയില്‍ വന്ന് പിറന്ന് ദിവസം ... നേരം പുലരാന്‍ ഇനിയും കുറച്ചു സമയം കൂടിയുണ്ട് ... അയാള്‍ അകത്തെ മുറിയിലേക്ക് നടന്നു...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;*************************************************&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പൈന്‍ മരങ്ങളുടെ ഇടയിലൂടെ സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ചു. മഞ്ഞ് പുതച്ച പ്രകൃതിക്ക് ഇന്ന് പതിവിലും സൌന്ദര്യം ഉണ്ടായിരുന്നു.ക്രിസ്തുമസ് ഗീതങ്ങള്‍ എവിടെ നിന്നക്കയോ കേള്‍ക്കാമായിരുന്നു. പീറ്റര്‍ സ്റ്റീല്‍ വളരെ വേഗം തയ്യാറായി. അയാള്‍ അലമാരയില്‍ നിന്ന് പണംഎടുത്ത് ബാഗിലേക്ക് വച്ചു. അയാള്‍ ഒരുങ്ങുന്നതു കണ്ടാണ് സോഫിയ ചായയുമായി മുറിയിലേക്ക് വന്നത് .&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;“എങ്ങോട്ടാണ് പണവുമായി ?” സോഫിയ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“കഴിഞ്ഞ കുറേക്കാലമായി ചെയ്‌തതെല്ല്ലാം തെറ്റാണന്ന് ഒരു തോന്നല്‍ . മാര്‍ട്ടിനോട് നമ്മള്‍ ചെയ്തത് ശരിക്കൂം വഞ്ചനതന്നെയാണ് .അവനോട്പ്രായശ്ചിത്തം ചെയ്യണം ... അവന് പണമെല്ലാം തിരിച്ച് കൊടുത്ത് അവന്റെ കാല്‍ക്കല്‍ വീണ് മാപ്പ് പറയണാം... പിന്നെ നമ്മള്‍ പിടിച്ചുപറിച്ചതെല്ലാം എല്ലാവര്‍ക്കും തിരിച്ചു കൊടുക്കണം.. ഈ ക്രിസ്തുമസ് മുതല്‍ ,ഇന്ന് മുതല്‍ പീറ്റര്‍ പുതിയ ഒരു പീറ്റര്‍ ആവുകയാണ്....”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;“മാര്‍ട്ടിന്റെ വീട്ടിലേക്ക് ഞാനുംകൂടി വരാം ....” സോഫിയയുടെ വാക്കുകള്‍ പീറ്ററിന് അവിശ്വസിനീയമായി തോന്നി. അവളായിരുന്നല്ലോ മാര്‍ട്ടിന്റെപണം തിരിച്ച് കൊടുക്കുന്നതിന് എതിര് നിന്നിരുന്നത് .തന്നോടൊപ്പം അവളുടെ മനസ്സും മാറിയിരിക്കുന്നു. അവര്‍ ഇരുവരും കൂടി മാര്‍ട്ടിന്റെഭവനത്തിലേക്ക് യാത്രതിരിച്ചു.... മഞ്ഞ് മാറി വെയില്‍ പരന്നിരുന്നു അപ്പോഴാ ക്രിസ്തുമസ് പ്രഭാതത്തില്‍ ....&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;********************************************&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഇപ്പോള്‍ സ്റ്റീല്‍ കുടുംബത്തീന്റെ ഗെയ്റ്റ് അടയ്ക്കാറില്ല .. അരുടേയും മുന്നില്‍ ആ വീടിന്റെ വാതില്‍ അടയാറില്ല.. ആര്‍ക്കുവേണമെങ്കിലും ഏത് സഹായത്തിനും ഏത് പാതിരാത്രിയിലും അവിടേക്ക് കടന്നു വരാം ... സ്റ്റീല്‍ കുടുംബത്തില്‍ വീണ്ടും സന്തോഷം കടന്നു വന്നു...തോമസ് സ്റ്റീല്‍ ഇപ്പോള്‍ഭവനത്തിന് വെളിയിലേക്ക് ഇറങ്ങിയാല്‍ താമസിച്ചേ എത്താറുള്ളു.. ആളുകള്‍ അയാളോട് ഇപ്പോള്‍ വീണ്ടൂം വളരെ താല്പര്യത്തോടെസംസാരിക്കാന്‍ തുടങ്ങി... പണത്തീന്റെ അന്ധകാരത്തില്‍ നിന്ന് മോചനം നേടി പ്രകാശത്തിലേക്ക് കടന്നുവന്ന സ്റ്റീല്‍ കുടുംബം ....&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;color:#000099;"&gt;&lt;strong&gt;നൂറ്റാണ്ടുകള്‍ അലഞ്ഞതിനു ശേഷം ഒരു ആത്മാവിനെ നേടിയ സന്‍‌ന്തോഷത്തില്‍ യൂദാസും വൃദ്ധനായ ഭിക്ഷക്കാരനും യാത്ര തുടര്‍ന്നു ... ഇനിയുംഅടുത്ത ക്രിസ്തുമസ്സിന് വീണ്ടും കാണാം എന്ന് പറഞ്ഞ് വൃദ്ധനായ ഭിക്ഷക്കാരനും യൂദാസും വഴിപിരിഞ്ഞു ... ഇനി എത്രനാള്‍ സഞ്ചരിച്ചാല്‍യൂദാസിന് തന്റെ കടങ്ങള്‍ വീട്ടാന്‍ പറ്റും ... യൂദാസ് വഴിവക്കിലെ പൊടിപോലെ വീണ്ടും സഞ്ചരിക്കുകയാണ് ... ഇരുപത്തൊന്‍പത്ആത്മാക്കളെത്തേടി അയാള്‍ വീണ്ടും സഞ്ചരിക്കൂന്നു ..............എന്നെങ്കിലും തന്റെ കടങ്ങള്‍ വീടുമെന്നുള്ള പ്രതീക്ഷയില്‍ ..................&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#009900;"&gt;---------- :: അവസാനിച്ചു. ::---------&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#009900;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;ഭാഗം1&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;ഭാഗം 2&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;ഭാഗം 3&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;ഭാഗം 4&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;ഭാഗം 5&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-6.html"&gt;ഭാഗം 6 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-7.html"&gt;ഭാഗം 7 &lt;/a&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-8535732039210662367?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/8535732039210662367/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=8535732039210662367' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/8535732039210662367'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/8535732039210662367'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24.html' title='ഡിസംബര്‍ 24 :  അവസാനഭാഗം : നീണ്ടകഥ'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1427053976951252805</id><published>2008-09-22T01:33:00.000-07:00</published><updated>2010-06-28T19:45:46.652-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  ഭാഗം 7</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:85%;"&gt;&lt;span style="color:#cc0000;"&gt;(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:85%;"&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;div align="left"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span style="color:#c0c0c0;"&gt;( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;br /&gt;&lt;/span&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;അദ്ധ്യായം1&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;അദ്ധ്യായം 2&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;അദ്ധ്യായം 3 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;അദ്ധ്യായം 4&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;അദ്ധ്യായം&lt;/a&gt; 5 &lt;a href="http://malayalambiblestories.blogspot.com/2008/09/24-6.html"&gt;അദ്ധ്യായം&lt;/a&gt;6 &lt;a href="http://malayalambiblestories.blogspot.com/2008/09/24.html"&gt;അവസാനഅദ്ധ്യായം &lt;/a&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#006600;"&gt;: അദ്ധ്യായം 7 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#006600;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി ഒരാത്മാവ് ആണോ ? അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലാതെ മറ്റെന്താണ്. ഒരു മനുഷ്യന്ഒരിക്കല്‍ മാത്രമേ മരണം ഉള്ളു എന്നല്ലേ അയാള്‍ പറഞ്ഞത് .“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് ?എനിക്കൊന്നും മനസ്സിലാകുന്നില്ല. “ പീറ്റര്‍ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിനക്കെന്നല്ല, ഈ ലോകത്തിലെ ആര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നെ ആര്‍ക്കെങ്കിലുമൊക്കെ മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍വര്‍ഷങ്ങളായുള്ള എന്റെ അലച്ചില്‍ നിര്‍ത്താമായിരുന്നു. .. നിനക്കറിയാമോ പീറ്റര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കല്‍ദാമ എന്ന സ്ഥലത്തുനിന്ന് ഞാന്‍യാത്ര് തിരിച്ചതാണ്. ... ദിക്കുകളും കാലങ്ങളും അറിയാതെയുള്ള യാത്ര....!!!!” &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;“എനിക്കിപ്പോള്‍ മനസിലായി നിങ്ങളൊരു ഭ്രാന്തന്‍‌ തന്നെയാണന്ന് .. നിങ്ങള്‍ എത്ര്യും വേഗമൊന്ന് പോയിത്തരാമോ ?” പീറ്റര്‍ അയാളോട്പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“സത്യം പറയുന്നവന്‍ എന്നും സ്മൂഹത്തിന്റെ മുന്നില്‍ ഭ്രാന്തന്‍ തന്നെയാണ്.. ഞാന്‍ ഇവിടേക്ക് വന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാലുടന്‍ ഞാന്‍ ഇവിടെനിന്ന് മടങ്ങും. എനിക്ക് എത്രയും വേഗം എന്റെ കടങ്ങള്‍ തീര്‍ക്കണം.. ഈ അലച്ചില്‍ എനിക്ക് മടുത്ത് കഴിഞ്ഞു ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“അരുടെ കടമാണ് നിനക്ക് വീട്ടാനുള്ളത് ... ഈ സ്ഥലത്ത് ഞാനല്ലാതെ മറ്റൊരാള്‍ പണം നല്‍കുന്ന ബിസ്നസ്സ് ചെയ്യുന്നില്ല ... നിങ്ങളെന്റെകൈയ്യില്‍ നിന്ന് പണം വാങ്ങിയതായി ഞാനോര്‍ക്കുന്നില്ല ... നിങ്ങളെ കണ്ടതായിപ്പോലും ഞാനോര്‍ക്കുന്നില്ല ...ആട്ടെ നിങ്ങളെത്ര രൂപയാണ്കടം വാങ്ങിയത് ??”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാന്‍ നിങ്ങളുടേ കൈയ്യില്‍ നിന്നല്ല പണം വാങിയത് ... നിങ്ങളെക്കാ‍ള്‍ വലിയ അധികാരികളില്‍ നിന്നാണ് ഞാന്‍ പണം വാങ്ങിയത് ... പണയവസ്തുവായി ഞാന്‍ നല്‍കിയത് എന്താണന്ന് അറിയാമോ ? എന്റെ ഗുരുനാഥന്റെ ജീവന്‍ !!! അതിനെനിക്ക് കിട്ടിയത് മുപ്പത് വെള്ളിക്കാശ് ..മുപ്പത് വെള്ളിക്കാശിന്റെ കടക്കാരനാണ് ഞാനിന്ന് ... ഞാന്‍ പണയപ്പെടൂത്തിയ എന്റെ ഗുരുനാഥനെ അവര്‍കൊന്നുകളഞ്ഞു ... ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചതല്ല എന്റെ ഗുരുനാഥന്‍ മരിക്കുമെന്ന്... എത്രയോ പ്രാവിശ്യം എന്റെ ഗുരുനാഥന്‍ അവരുടെകൈയ്യില്‍ നിന്ന് രക്ഷപെട്ടതാണ് ... പക്ഷേ എന്റെ വാക്ക് പാലിക്കാന്‍ കൂടി ആയിരിക്കണം അവരില്‍ നിന്ന് രക്ഷപെടാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞത്.“ഇതു പറഞ്ഞ് ആ നാടോടി കരയാന്‍ തുടങ്ങി... &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;പീറ്ററിന് അത്ഭുതമായി . മുപ്പത് വെള്ളിക്കാശിന്റെ കടക്കാരന്‍ പോലും. വെള്ളിക്കാശിന്റെ ക്രയവിക്രയം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിലച്ചതാണ്.തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി മുപ്പത വെള്ളിക്കാശിന്റെ കണക്കാണ് പറയുന്നത് . ഇവനൊരു ഭ്രാന്തന്‍ തന്നെ . എന്തെങ്കിലും ഉപായംകണ്ടെത്തി ഇയാളെ ഓഴിവാക്കി എത്രയും വേഗ്ഗം ഇവിടെ നിന്ന് പറഞ്ഞയിക്കണം.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നീ എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ? എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചാ‍ണോ ? &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നാടോടി പീറ്ററിനോട് ചോദിച്ചു. അയാള്‍ തന്റെ കുപ്പായത്തിലെകീശയിലേക്ക് കൈകള്‍ ഇട്ട് കിലുക്കി.നാണയ ശബ്ദ്ദം മുഴങ്ങി. എന്നിട്ട് അയാള്‍ പീറ്ററ്റിന്റെ മുന്നിലേക്ക് നീങ്ങി നിന്നു.പീറ്ററിന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി.“പീറ്റര്‍ നീ ഈ ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ ? മുപ്പത് വെള്ളിക്കാശിന്റെ ശബ്ദ്ദം ആണിത് . നൂറ്റാണ്ടുകളായി ഈ നാണയങ്ങളുടെ താപം എന്നെ ദഹിപ്പിക്കുകയാണ്. ഇതിന്റെ ഭാരം എന്നെ തളര്‍ത്തി കീഴ്പ്പെടുത്തുകയാണ്. .. എത്രയോ കാലമായി നിരത്തിലെ പൊടിപോലെ ഞാന്‍പറക്കുകയാണ് ..ഇതില്‍ നിന്ന് എനിക്കൊരു മോചനം വേണം ....” അയാളുടെ ശബ്ദ്ദപ്പകര്‍ച്ചയില്‍ പീറ്റര്‍ പകച്ചുപോയി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളെന്തൊക്കെയാണ് ഈ ചെയ്യുന്നത് ...?” പീറ്റര്‍ അയാളോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;അയാള്‍ പീറ്ററിന്റെ തൊട്ടടുത്ത് നിന്ന് മാറിയില്ല.അയാള്‍ തന്റെ കഴുത്ത് പീറ്ററിനെ കാണിച്ചു.... കഴുത്തിലെ പാട് അയാള്‍ കാണിച്ചു കൊടുത്തു.എന്തുകൊണ്ടോ വലിച്ചുമുറുക്കിയ പാടുപോലെ അത് തോന്നി.“നീ എന്റെ കഴുത്തിലേക്ക് നോക്കൂ .. കയര്‍ വലിഞ്ഞു മുറുകിയ പാടാണിത് ....”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്ററിന്റെയുള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു. അക്കല്‍ദാമയിലെ മരക്കുറ്റി തെളിഞ്ഞു. അതില്‍ വീണ് കുടല്‍മാലകള്‍ പുറത്ത്‌ചാടിയ ഒരു മനുഷ്യരൂപംപീറ്ററിന്റെയുള്ളില്‍ തെളിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ ... നിങ്ങള്‍ .... യൂദാസല്ലേ ????“ പീറ്ററിന്റെ ശബ്ദ്ദം പതറിയിരുന്നു. ആകാശത്ത് ഒരു കൊള്ളിയാന്‍ പാഞ്ഞു. ആ മിന്നലില്‍ ആ നാടോടിയുടെമുഖം ജ്വലിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“അതെ ഞാന്‍ യൂദാസാണ് ,,, ഇസ്ക്കറിയാത്തോയിലെ യൂദാസ് ... സ്വന്തം ഗുരുനാഥനെ മുപ്പത്‌വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത് ദുഷ്ടനായ ശിഷ്യന്‍ ,ഇസ്ക്കറിയാത്തോ യൂദാ ...” അത് പറയുമ്പോള്‍ നാടോടിയുടെ മനസ്സില്‍ അക്കല്‍ദാമയിലെ പിടച്ചില്‍ ആയിരുന്നു. ദേവാലയത്തിലേക്ക്മുപ്പത്‌വെള്ളിക്കാശ് എടുത്തെറിഞ്ഞ് ഓടി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയര്‍ ഇടുന്നവന്‍ ... കയര്‍ അഴിഞ്ഞ് മരക്കുറ്റിയേക്ക് വീണ് കുടല്‍മാലകള്‍വെളിയിലേക്ക് വന്ന് ജീവനായി പിടയുന്നവന്‍ ......&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ എന്തിനാണ് എന്നെത്തേടി വന്നത് ?” പീറ്റര്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിന്റെ മാനസാന്തരത്തിന് ..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്റെയോ ...?? “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“അതെ നിന്റെ മാനസാന്തരത്തിനാണ് ഞാന്‍ വന്നത് .. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെ രക്ഷിക്കാന്‍ , അതോടൊപ്പം എന്റെ കീസയിലെവെള്ളിക്കാശിന്റെ ഭാരം കുറയ്ക്കാന്‍ ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എനിക്കെന്ത് മാനസാന്തരം വരുത്താനാണ് ... ഞാനതിന് തെറ്റുകളൊന്നും ചെയ്തിട്ടില്ലല്ലോ ?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിന്റെ കാഴ്ചപ്പാടില്‍ നീ ചെയ്യുന്നതെല്ലാം നിനക്ക് ശരിയായിരിക്കാം .. പക്ഷേ പീറ്റര്‍ ,നീ ഇപ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റുകളാണ് ... നീ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ.. ”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;പീറ്റര്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ കാണുന്നത് ഗോല്‍ഗാഥാ മലയാണ് .അവിടെ ക്രൂശില്‍ കിടന്ന് പിടയുന്നഒരു ക്രൂശിത രൂപം ... അയാളുടെ കണ്ണുകളില്‍ പെട്ടന്ന് അഗ്നി തെളിയുന്നത് പീറ്റര്‍ കണ്ടു. .. ആ തീ വലുതാവുകയാണ് ....&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“തീ ... നിന്റെ കണ്ണൂകളില്‍ തീ ... നിന്റെ കണ്ണുകളിലെ തീജ്വാലകള്‍ എന്നെ പൊള്ളിക്കുന്നു ... അതെന്റെ ശരീരത്തെ ഉരുക്കുമെന്ന് എനിക്ക് തോന്നുന്നു.നിന്റെ കണ്ണുകള്‍ എന്നില്‍ നിന്ന് പിന്മാറ്റൂ.. “പീറ്റര്‍ യൂദാസിനോട് യാചിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“എന്റെ കണ്ണുകളിലെ അഗ്നി ജ്വാലകള്‍ അല്ല നിന്നെ ഉരുക്കുന്നത് ? നിന്റെ മനസാക്ഷിയുടെ പാപാഗ്നിയാണ് നിന്നെ ദഹിപ്പിക്കുന്നത്...” &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്നെ എന്തിനാണ് നീ ഇങ്ങനെ ഉപദ്രവിക്കുന്നത്..?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ഞാന്‍ നിന്നെ ഉപദ്രവിച്ചന്നോ ? ഞാന്‍ നേരത്തെപറഞ്ഞതുപോലെ നിന്നില്‍ നിന്ന് നിനക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെനേടിത്തന്ന് എനിക്കെന്റെ പാപത്തിന്റെ ഭാരം കുറയ്ക്കണം ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്റെ ആത്മാവിനെ നേടിയാല്‍ നിങ്ങളുടെ പാപത്തിന്റെ ഭാരം എങ്ങനെയാണ് കുറയുന്നത് ?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“തെറ്റിപ്പോയ ഒരാത്മാവിനെ നേടിയാല്‍ എന്റെ കീശയിലെ വെള്ളിക്കാശില്‍ ഒരെണ്ണത്തിന്റെ ഭാരം കുറയും.. മുപ്പത് വെള്ളിക്കാശ് എന്ന് കുറയുന്നുവോ അന്നെന്റെ കടം തീരും.. ക്രിസ്തുമസിന്റെ തലേ ദിവസം മാത്രമേ എനിക്ക് ഭൂമിയിലേക്ക് വരാന്‍ സാധിക്കൂ ... പാപത്തിലേക്ക് വഴുതിവീണ മനുഷ്യനെ നേരായ വഴിയിലേക്ക് നടത്താന്‍ ഞാനന്ന് ശ്രമിക്കും ... പക്ഷേ എത്രയോ കാലങ്ങളായി ഞാന്‍ നടക്കുന്നു.. ഒരൊറ്റമനുഷ്യനെപ്പോലും നേടാന്‍ എനിക്ക് കഴിഞ്ഞില്ല...” യൂദാ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാനെന്ത് തെറ്റ് ചെയ്തന്നാണ് നിങ്ങള്‍ പറയുന്നത് ? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക്&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;മാനസാന്തരം വരുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്ന്എനിക്ക് മനസിലാകുന്നില്ല .....” &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നീ ഒരു വലിയ തെറ്റ് ചെയ്ത് കഴിഞ്ഞു ... വിശ്വാസവഞ്ചന നീ കാട്ടി... മുപ്പതുവെള്ളിക്കാശിന് സ്വന്തം ഗുരുവിനോട് ഞാന്‍ വിശ്വാസ വഞ്ചന കാണിച്ചതുപോലെ നീ നിന്റെ സുഹൃത്തായ മാര്‍ട്ടിനോട് വിശ്വാസ വഞ്ചന കാണിച്ചു കഴിഞ്ഞിരിക്കുന്നു ... എന്നേയും നിന്നേയും പണം അന്ധകാരത്തിലേക്ക്തള്ളിയിടുകയായിരുന്നു....നിന്നെ ഏല്‍പ്പിച്ച പണം മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ചിട്ടും നീ ഇതുവരെ തിരികെ നല്‍കിയിട്ടില്ല...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ പറയുന്നത് കള്ളമാണ് ...” പീറ്റര്‍ യൂദാസ് പറഞ്ഞതെല്ലാം നിഷേധിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ഞാന്‍ പറഞ്ഞത് സത്യമല്ലന്ന് നിനക്കെന്റെ കണ്ണുകളില്‍ നോക്കി പറയാന്‍ സാധിക്കുമോ ...” യൂദാസ് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;അല്പസമയത്തേക്ക് പീറ്ററിനൊന്നും പറയാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകളില്‍ നോക്കിയാല്‍ കണ്ണുകളിലെ അഗ്നി തന്നെ ദഹിപ്പിക്കുമെന്ന്പീറ്റര്‍ ഭയപ്പെട്ടു.തന്റെ മുന്നില്‍ നില്‍ക്കുന്ന യൂദാസിന് എല്ല്ലാ കാര്യങ്ങളും അറിയാമെന്ന് പീറ്ററിന് മനസിലായി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;(തുടരും..)&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;അദ്ധ്യായം1&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt; &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;അദ്ധ്യായം 2&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt; &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;അദ്ധ്യായം 3 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;അദ്ധ്യായം 4&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt; &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;അദ്ധ്യായം&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt; 5 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-6.html"&gt;അദ്ധ്യായം&lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;6 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24.html"&gt;അവസാനഅദ്ധ്യായം &lt;/a&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-1427053976951252805?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/1427053976951252805/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=1427053976951252805' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1427053976951252805'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/1427053976951252805'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24-7.html' title='ഡിസംബര്‍ 24 :  ഭാഗം 7'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-5000434220817613801</id><published>2008-09-21T17:01:00.000-07:00</published><updated>2010-06-28T19:46:07.372-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  ഭാഗം 6</title><content type='html'>&lt;strong&gt;&lt;span style="font-size:85%;color:#cc0000;"&gt;(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#c0c0c0;"&gt;( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;/span&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;br /&gt;&lt;br /&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം1&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 2&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 3&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 4 &lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt;&lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 5&lt;/span&gt;&lt;/strong&gt;&lt;/a&gt; &lt;strong&gt;(തുടര്‍ന്ന് വായിക്കുക..)&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#009900;"&gt;: അദ്ധ്യായം 6 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;color:#009900;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്റര്‍ അകത്തേക്ക് കയറി. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ കെട്ടിപ്പിടിച്ചു. നാടോടി ആ മുറിയിലെ വലിയ മേശയുടെ അടുത്തേക്ക്നീങ്ങി നിന്നു. അയാളിലേക്ക് പ്രകാശം വീണിരുന്നില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പീറ്റര്‍ .. പീറ്റര്‍ .. സോഫിയ ഒരു ഭ്രാന്തിയെപ്പോലെ പീറ്ററിനെ വിളിച്ചു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്തുപറ്റി സോഫിയ നിനക്ക് .. നീ എന്തിനാ പേടിക്കുന്നത് ? നീ എന്തെങ്കിലും സ്വപ്നം കണ്ട് പേടിച്ചോ ?”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;തന്റെ കൂടെ അപരിചിതനായ മനുഷ്യനെ ഈ അസമയത്ത് കണ്ടാല്‍ ഭര്‍ത്താവ് തന്നെക്കുറിച്ച് എന്ത് വിചാരിക്കൂം എന്നായിരുന്നു അവളുടെ ചിന്ത്.തന്റെ ഭര്‍ത്താവ് ഈ മുറിയില്‍ നാടോടിയെ കണ്ടാല്‍ ?.. താന്‍ കതക് തുറന്നുകൊടുക്കാതെയാണ് അയാള്‍ അകത്ത് വന്നതെന്ന് പറഞ്ഞാല്‍പീറ്റര്‍ വിശ്വസിക്കുമോ? അങ്ങനെ തന്റെ ഭര്‍ത്താവ് വിശ്വസിക്കണം.. അല്ലങ്കില്‍ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചന്ന് ഇരിക്കും.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്നെ വീട്ടിലേക്ക് പറഞ്ഞയിക്കരുതേ പീറ്റര്‍ ... എന്നെ പറഞ്ഞുവിടല്ലേ ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല ...” അവളൊരു ഭ്രാന്തിയെപ്പോലെഅലറിക്കരഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നീ എന്തിനാ ഇങ്ങനെ കരയുന്നത് ? എന്താണ് നിനക്ക് സംഭവിച്ചത് ?” പീറ്റര്‍ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പീറ്റര്‍ എന്നെ പറഞ്ഞുവിടരുതേ ...”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നീ എന്താ പറയുന്നത് സോഫിയ.. നീ എന്തെങ്കിലും കണ്ട് പേറ്റിച്ചോ ? ഞാന്‍ നിന്നോട് എത്രയോ പ്രാവിശ്യം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ ഒറ്റയ്ക്ക്ഇരിക്കരുതന്ന് ...” പീറ്റര്‍ സോഫിയായെ തന്റെ ശരീരത്തില്‍ നിന്ന് അടര്‍ത്തീ മാറ്റി.സോഫിയ ചുറ്റും നോക്കി. അയാളെ കാണാനില്ല. ആനാടോടി എവിടെ ?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആ മനുഷ്യന്‍ ഇവിടെയുണ്ട് .. അയാള്‍ എന്നെ ചതിക്കാനായി ഇവിടെ വന്നതാണ് ...”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആരെക്കൂറിച്ചാണ് നീ ഈ പറയുന്നത് ?”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ അകത്തേക്ക് കയറിവന്ന്പ്പോള്‍ ഇവിടെ ഒരു മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നില്ലേ? നിങ്ങളുടെ സുഹൃത്താണന്ന് പറഞ്ഞ് അയാള്‍ എന്നെ പറ്റിക്കാന്‍ നോക്കി... ഒരു ചതിയനാണ് അയാള്‍ .. ഒരു കിറുക്കനാണ് അയാള്‍...”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയ ആരയോ കണ്ട് പേടിച്ചതാണന്ന് പീറ്ററിന് തോന്നി.അയാള്‍ ആ മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.അവിടെയൊന്നും ആരും ഇല്ലായിരുന്നു.“നീ പോയി കിടക്ക് സോഫിയ. ഇവിടെയൊങ്ങും ആരും ഇല്ല... “പീറ്റര്‍ സോഫിയായെ നിര്‍ബന്ധിച്ച് അകത്തേക്ക് അയച്ചു. താന്‍ കണ്ടത് ഒരു സ്വപ്നമാണോ?സോഫിയായ്ക്ക് ഒരുത്തരം നല്‍കാന്‍ കഴിഞ്ഞില്ല. സ്വപ്നമല്ലങ്കില്‍ ആ നാടോടി എവിടെ ? ഈ മുറിയില്‍ ഒളിഞ്ഞിരിക്കാന്‍ ആര്‍ക്കും പറ്റുകയില്ല . സോഫിയ അകത്തേക്ക് പോയി. പീറ്റര്‍ ചാരുകസേരയിലേക്ക്കിടന്നു. അന്നത്തെ പണമിടനെക്കുറിച്ച് അയാള്‍ ചിന്തിച്ചു. ഇന്നത്തെ വട്ടപ്പണമിടപാടില്‍ തന്നെ പതിനായിരം രൂപ പലിശയിനത്തില്‍ കിട്ടിയിരിക്കൂന്നു. എന്നും ഇങ്ങനെ ആയിരുന്നെങ്കില്‍ . അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;തന്നെ ആരോ എടുത്തുകൊണ്ട് പോകുന്നതുപോലെ അയാള്‍ക്ക് തോന്നി.അഗ്നിനാവുകള്‍ തന്റെ നേരെ വരുന്നു. തലയില്ലാത്ത മനുഷ്യരൂപങ്ങള്‍തന്റെ നേരെ വാളുമായി വരുന്നു. അതിലൊരു രൂപം വാള്‍ ആഞ്ഞ് വീശി. കഴുത്ത് മുറിഞ്ഞ് ചോര തെറിച്ചു. പീറ്റര്‍ നിലവിളിച്ചുകൊണ്ട് കണ്ണ്തുറന്നു.അയാള്‍ ചാടി എഴുന്നേറ്റു . അയാള്‍ തന്റെ കഴുത്തില്‍ തപ്പി നോക്കി. താന്‍ തന്റെ വീട്ടിലെ ചാരുകസേരയിലാണന്ന് മനസ്സിലാക്കാന്‍അല്പ സമയം വേണ്ടി വന്നു. പീറ്റര്‍ ഫാനിന്റെ സ്പീഡ് കൂട്ടി. പുറത്ത് നല്ല തണുപ്പ് ആയിരുന്നിട്ടും അയാളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പില്‍ മുങ്ങി.അയാള്‍വീണ്ടും ചാരു കസേരയില്‍ വന്നു കിടന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഇടിമുഴക്കം!!! കാതുകളെ തുളച്ചുകയറുന്ന ഇടിയുടെ ശബ്ദ്ദം. കണ്ണുകളെ അന്ധകാരത്തിലേക്ക് തള്ളിയിടാന്‍ ശക്തിയുള്ള ഇടിമുഴക്കം. പീറ്റര്‍ അത്ഭുതപ്പെട്ടു. ഡിസംബറില്‍ ഈ ഇടിമിന്നല്‍ പതിവുള്ളതല്ല.പെട്ടന്ന് ഒരു മിന്നല്‍ ഉണ്ടായി. കണ്ണുകള്‍ മഞ്ചിപോയി. പെട്ടന്ന് മുറിയിലെ ലൈറ്റുകള്‍അണഞ്ഞു. മിന്നലിന്റെ പ്രകാശത്തില്‍ അയാളതുകണ്ടു ,ലൈറ്റുകള്‍ അണഞ്ഞിട്ടും മുറീയിലെ ഫാന്‍ വേഗതയില്‍ കറങ്ങുന്നു. പുറത്ത് ശക്തമായകാറ്റ് വീശാന്‍ തുടങ്ങി. ജനല്‍ വിരികള്‍ പാറിപ്പറന്നു. കൊളുത്ത് ഇട്ടിരുന്ന ജനലുകള്‍ തുറന്നു. കാറ്റില്‍ ജനല്‍പ്പാ‍ളികള്‍ ശബ്ദ്ദത്തോടെ തുറന്നടഞ്ഞു.പുറത്ത് എന്തക്കയോ ഒടിഞ്ഞു വീഴുന്ന ശബ്ദ്ദം. ഏതൊക്കയോ മൃഗങ്ങള്‍ അപശ്ബ്ദ്ദങ്ങള്‍ പുറപ്പെടുവിക്കൂന്നു. എന്തോ അപകടം ശബ്ദ്ദം സംഭവിക്കാന്‍പോവുകയാണ് ... നായ്ക്കള്‍ ‘ഓലിയിടന്നു’. ആരുടയോ ജീവനെടുക്കാന്‍ കാലന്‍ പോകുന്നുണ്ടാവും. അതോ ഏതോ ഒരാത്മാവ് ഈ തെരുവില്‍ കടന്നോ?കാലനയോ ആത്മാക്കളയോ കാണുമ്പോഴാണ് നായ്ക്കള്‍ ഈ ശബ്ദ്ദം പുറപ്പെടുവിക്കൂന്നത് ...&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പീറ്റര്‍...” ആരോ വിളിക്കൂന്നുണ്ടല്ലോ ?പീറ്റര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു . &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആരാണ് നിങ്ങള്‍ ? നിങ്ങള്‍ എവിടെയാണ്...?&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാന്‍ ഇവിടെത്തന്നെയുണ്ട് പീറ്റര്‍ .. നിന്റെ തൊട്ടടുത്ത് ... നിന്റെ ഹൃദയത്തോട് അടുത്ത്...”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എവിടെ നിങ്ങള്‍...?”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പെട്ടന്ന് ലൈറ്റുകള്‍ തെളീഞ്ഞു. കാറ്റും ഇടിമുഴക്കവും ശമിച്ചു.പെട്ടന്ന് അയാള്‍ പീറ്ററിന്റെ അടുത്തേക്ക് വന്നു. അയാള്‍ എവിടെ നിന്ന് തന്റെ മുന്നിലേക്ക്വന്നു എന്ന് പീറ്ററിന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ ആരാണ് ..?“ പീറ്റര്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആ ചോദ്യത്തിന് ഇന്നിവിടെ ,നമ്മുടെ ഇടയില്‍ പ്രശക്തിയില്ല ... അല്ലങ്കില്‍ തന്നെ ഞാന്‍ ആരാണന്ന് പറയാന്‍ എനിക്കറിയില്ല ... ഞാന്‍ ആരുമായിക്കൊള്ളട്ടെ...”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ ഈ മുറിയില്‍ എങ്ങനെ കടന്നു...?? ”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നീ ഈ മുറിയില്‍ കയറുന്നതിനുമുമ്പ് തന്നെ ഞാനീ മുറിയില്‍ കയറിയിരുന്നു .. നിന്റെ വീട്ടിലേക്ക് എന്നെ കയറിവരാന്‍ വാതില്‍ തുറന്ന് തന്നത്നിന്റെ ഭാര്യയാണ് ” അപരിചിതനായ നാടോടി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“അപ്പോള്‍ എന്റെ ഭാര്യയെ ഭയപ്പെടുത്തീയ കിറുക്കന്‍ നീ ആണല്ലേ..?”&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളുടെ ഭാര്യയെ ഭയപ്പെടുത്താന്‍ ആര്‍ ശ്രമിച്ചു ?? ആരാണ് ഈ അസംബന്ധം നിന്നോട് പറഞ്ഞത൉ ?ഞാന്‍ നിന്റെ ഭാര്യയ്ക്ക് ഉപദേശം നല്‍കാന്‍ശ്രമിക്കുകയായിരുന്നു....” ആ നാടോടി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്ററിന് ആ നാടോടിയുടെ സംസാരം ഇഷ്ടമായില്ല. പീറ്റര്‍ അയാളെ പിടിച്ചു തള്ളനായി മുന്നോട്ടാഞ്ഞു.“അര്‍ദ്ധരാത്രിയില്‍ സ്ത്രികള്‍ക്ക് ഉപദേശംനല്‍കാന്‍ നീ ആരാണ് ? നീ എത്ര്യും വേഗം ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ... അല്ലങ്കില്‍.......” പീറ്റര്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്ററിന്റെ വാക്കുകള്‍ കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ അവസാനം പറഞ്ഞത് കേട്ട് പീറ്റര്‍ ഭയപ്പെട്ടു.“പീറ്റര്‍ നിനക്കെന്നല്ല.. , ലോകത്തിലെ ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഒരു മനുഷ്യന് ഒരിക്കല്‍ മാത്രമേ മരണം ഉള്ളൂ എന്നസത്യം വിസ്മരിക്കാന്‍ പാടില്ല “&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="right"&gt;&lt;span style="font-size:130%;"&gt;(തുടരും... )&lt;/span&gt;&lt;/div&gt;&lt;p&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;അദ്ധ്യായം1&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;അദ്ധ്യായം 2&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;അദ്ധ്യായം 3&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;അദ്ധ്യായം 4 &lt;/a&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-5.html"&gt;അദ്ധ്യായം 5&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-6.html"&gt;അദ്ധ്യായം 6&lt;/a&gt; &lt;a href="http://malayalambiblestories.blogspot.com/2008/09/24-7.html"&gt;അദ്ധ്യായം7&lt;/a&gt;&lt;/p&gt;&lt;p&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24.html"&gt;അവസാനഅദ്ധ്യായം &lt;/a&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-5000434220817613801?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/5000434220817613801/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=5000434220817613801' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5000434220817613801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/5000434220817613801'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24-6.html' title='ഡിസംബര്‍ 24 :  ഭാഗം 6'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-4708402172553645211</id><published>2008-09-20T17:10:00.000-07:00</published><updated>2010-06-28T19:46:26.383-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  ഭാഗം 5</title><content type='html'>&lt;strong&gt;&lt;span style="font-size:85%;color:#ff0000;"&gt;(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:85%;color:#ff0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="color:#cccccc;"&gt;( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;/span&gt;&lt;br /&gt;&lt;span style="color:#cccccc;"&gt;&lt;/span&gt;&lt;br /&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;br /&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം1&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 2&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 3&lt;/span&gt;&lt;/strong&gt;&lt;/a&gt;&lt;strong&gt;&lt;span style="color:#666666;"&gt; &lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-4.html"&gt;&lt;strong&gt;&lt;span style="color:#666666;"&gt;ഡിസംബര്‍ 24 : ഭാഗം 4&lt;/span&gt;&lt;/strong&gt;&lt;/a&gt; &lt;strong&gt;&lt;span style="color:#c0c0c0;"&gt;(തുടര്‍ന്ന് വായിക്കുക..)&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#009900;"&gt;: അദ്ധ്യായം 5 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#009900;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;തന്റെ മുന്നില്‍ നില്‍ക്കുന്നയാള്‍ ഒരപകടകാരിയാണന്ന് സോഫിയായ്ക്ക് തോന്നി. അയാളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അയാളുടെ കുപ്പായത്തീലെ കീശയിലെ പണത്തിന്റെ കിലുക്കം ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;span style="color:#3333ff;"&gt;“നിങ്ങളെന്തിനാണ് അയാളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് ? എന്തിനാണ് വാങ്ങിയത് ?“&lt;/span&gt; സോഫിയ നാടോടിയോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാനയാളുടെ കൈയ്യില്‍ നിന്ന് വങ്ങിയതല്ല ... എന്റെ കൈയ്യിലിരിക്കുന്ന പണം രക്തമാണ് ... അതെ ഇത് രക്തത്തില്‍ മുങ്ങിയ പണമാണ് ...ചോരയുടെ മണമുള്ള വെള്ളിനാണയങ്ങള്‍ ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ആരുടെ രക്തത്തിന്റെ പണമാണന്നാണ് നിങ്ങള്‍ പറയുന്നത്..?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളുടെ വാതിക്കല്‍ കുറച്ചുമുമ്പ് വന്ന് അഭയം ചോദിച്ച മനുഷ്യനില്ലേ ... അയാളുടെ രക്തത്തിന്റെ വിലയാണ് ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിങ്ങളെന്തൊക്കെയാണ് പറയുന്നത് ... എനിക്കൊന്നും മനസ്സിലാകുന്നില്ല ...“&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആ മനുഷ്യന്‍ ഒന്നും പറഞ്ഞില്ലേ..?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“അയാളൊന്നും എന്നോട് പറഞ്ഞില്ല..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങള്‍ പറയാന്‍ സമ്മതിച്ചില്ല എന്ന് പറയുന്നതല്ലേ കൂടുതല്‍ശരി “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ഒരു പക്ഷേ അതായിരിക്കാം ശരി. പാതിരാത്രിയില്‍ വീട്ടില്‍ വരുന്ന ഭിക്ഷക്കാരോട് അവരുടെ കാര്യങ്ങള്‍ സംസാരിക്കുന്നത് എന്നെ സംബന്ധിച്ച്ഒരു നല്ല കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“അതെ സോഫിയ അയാള്‍ നിനക്കൊരു ഭിക്ഷക്കാരനായിരിക്കാം ... അയാളെങ്ങനെയാണ് ഒരു ഭിക്ഷക്കാരനായതെന്ന് നിനക്ക് അറിയാമോ ?അത് നീ വായിച്ചിട്ടില്ലേ ? “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“ഞാനെങ്ങനെ വായിക്കാനാണ് .. ബൈബിള്‍ അല്ലാതെ മറ്റൊരു പുസ്തകവും ഞാന്‍ സാധാരണയായി വായിക്കാറില്ല ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നീ വായിക്കൂന്ന ആ പുസ്തകത്തില്‍ തന്നെയുണ്ട് അയാള്‍ എന്റിനുവേണ്ടിയാണ് ഭിക്ഷക്കാരനായതന്ന് ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിങ്ങള്‍ എന്തൊരു വിഢിത്തരമാണ് പറയുന്നത് ? “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാന്‍ വിഢിത്തരമല്ല സോഫിയാ പറയുന്നത്.. നീ ബൈബിള്‍ ശരിക്ക് മനസിലാക്കാത്തതു കൊണ്ടാണ് എന്നോടിങ്ങനെ സംസാരിക്കുന്നത്?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയ കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റു.&lt;span style="color:#000099;"&gt; “ഉപദേശം തരാന്‍ പറ്റിയ ഒരാള്‍ . രാത്രിയില്‍ ഒരു സ്ത്രിയുടെ അടുത്ത് വന്ന് ബൈബിളിനെക്കുറിച്ച് ഉപദേശം തരാന്‍ നിങ്ങളാരാ ...ക്രിസ്തുവോ? അതോക്രിസ്തുവിന്റെ ശിഷ്യനോ?“&lt;/span&gt; സോഫിയ നാടോടിയുടേ നേരെ കൈചൂണ്ടി കയര്‍ത്തു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഇരിക്കാന്‍...” നാടോടി സോഫിയായോട് പറഞ്ഞു. ആ ശബ്ദ്ദത്തിന്റെ കാഠിന്യം മൂലം അവളറിയാതെ കസേരയിലേക്ക് ഇരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാന്‍ നിന്നെ ഉപദേശിക്കാന്‍ ആളല്ല.. എന്നാലും നീ ഒന്ന് ഓര്‍ക്കണമായിരുന്നു...അഭയം ചോദിച്ചുവന്ന ഒരാളെയാണ് നീ ആട്ടിയോടിച്ചത് .അയാളുടെമുന്നില്‍ നിന്റെ വീടിന്റെ വാതില്‍ കൊട്ടിയടച്ചു. നീ അയാളെ ആട്ടിയോടിച്ച് കൊട്ടിയടച്ച വാതിലാണ് നിന്റെ ഒരു സഹായവും ഇല്ലാതെ ഞാന്‍തുറന്നത്. അയാള്‍ പോകുമ്പോള്‍ പുലമ്പുന്നത് ഞാന്‍ കേട്ടു,- ‘ മനുഷ്യര്‍ വിചിത്രരാണ് ,അവര്‍ക്ക് സ്നേഹമില്ല.ഞാനതില്‍ വളരെ ദുഃഖിതനാണ് ‘;നിനക്കിനിയും ഞാന്‍ പറയുന്നത് മനസ്സിലാവുന്നില്ല എന്നുണ്ടോ ?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“അതെ നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല....”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“മനസിലാകില്ല ,ഞാന്‍ പറയുന്നത് നിനക്കെന്നല്ല ഭൂമിയിലെ ആര്‍ക്കും മനസ്സിലാകില്ല . മനസിലായാലും മനസിലായില്ല എന്ന് നടിക്കും. ഞാനയാളെതിരിച്ച് വിളിക്കാന്‍ പോവുകയാണ് . നീ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞാനയാളെ തിരിച്ചുകൊണ്ടുവരും ..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000099;"&gt;“നിങ്ങളെന്താണ് അര്‍ത്ഥമാക്കുന്നത് ?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“മനസിലായില്ലേ ? ഞാനയാളെ ഇങ്ങോട്ട് തന്നെ കൊണ്ടുവരുമന്ന് .. നിന്റെ ഉള്ളിലെ ആത്മാവിനെ വീണ്ടെടുക്കാന്‍ ഞാനയാളെ ഇവിടേക്ക് കൊണ്ടുവരും ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#003300;"&gt;പുറത്താരോ വാതിലില്‍ മുട്ടുന്ന ശബ്ദ്ദം ഉയര്‍ന്നു. വാതില്‍ അനങ്ങുന്നുണ്ട്. സോഫിയ ചെവിയോര്‍ത്തു. പരിചിതമായ ശബ്ദ്ദമാണ്. അതെ അത്തന്റെ ഭര്‍ത്താവായ പീറ്ററിന്റെ ശബ്ദ്ദമാണ്. “കതക് തുറക്ക് സോഫിയ, നീ ഉറങ്ങിപ്പോയോ...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പീറ്ററിന്റെ വിളികേട്ട് സോഫിയ ഞെട്ടി. ഇതാ പീറ്റര്‍ എത്തിയിരിക്കുന്നു. ഈ അര്‍ദ്ധരാത്രിയില്‍ അപരിചിതനായ ഒരുത്തനോടോപ്പം തന്നെ കണ്ടാല്‍പീറ്ററെന്ത് വിചാരിക്കും. ഈ നാടോടിയോട് സംസാരിക്കാന്‍ കിട്ടിയ ധൈര്യമെല്ലാം കൈമോശം വന്നതുപോലെ ... ഇയാളോടൊപ്പംതന്നെ കണ്ടാല്‍ പീറ്ററെന്ത് ചെയ്യുമെന്ന് തനിക്കറിയില്ല. എന്റെ ദൈവമേ ഞാനെന്താണ് ചെയ്യേണ്ടത് ?&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#003300;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#003300;"&gt;“നീവാതില്‍ തുറക്ക് സോഫിയ “ സോഫിയായുടെ മനോഗതം അറിഞ്ഞെട്ടന്നവണ്ണം അപരിചിതനയ നാടോടി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#003300;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#003300;"&gt;അവള്‍ വാതില്‍ തുറക്കാനായി എഴുന്നേറ്റു.അവള്‍ വാതിലിന്റെ കുറ്റികള്‍ ഓരോന്നായി എടുത്തു. കുറ്റികളെല്ലാം അടച്ച സ്ഥിതിയിലായിരുന്നു.ഒരൊറ്റകുറ്റിപോലും തുറക്കാതെ ആ അപരിചിതന്‍ എങ്ങനെയാണ് അകത്തുകയറിയത്??? പീറ്റര്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി. അവള്‍വാതിലടച്ച് തിരിഞ്ഞു. അപരിചിതനായ നാടോടി വലിച്ചുതള്ളിയ ചുരുട്ടിന്റെ പുക എവിടയോ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="right"&gt;&lt;span style="font-size:130%;"&gt;(തുടരും....)&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-4708402172553645211?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/4708402172553645211/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=4708402172553645211' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/4708402172553645211'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/4708402172553645211'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24-5.html' title='ഡിസംബര്‍ 24 :  ഭാഗം 5'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-2395131843821871309</id><published>2008-09-18T17:02:00.001-07:00</published><updated>2010-06-28T19:46:55.856-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  ഭാഗം 4</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="color:#33cc00;"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;span style="color:#c0c0c0;"&gt;ഡിസംബര്‍ 24 : ഭാഗം1&lt;/span&gt;&lt;/a&gt;&lt;span style="color:#c0c0c0;"&gt; &lt;/span&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;&lt;span style="color:#c0c0c0;"&gt;ഡിസംബര്‍ 24 : ഭാഗം 2&lt;/span&gt;&lt;/a&gt;&lt;span style="color:#c0c0c0;"&gt; &lt;/span&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-3.html"&gt;&lt;span style="color:#c0c0c0;"&gt;ഡിസംബര്‍ 24 : ഭാഗം 3&lt;/span&gt;&lt;/a&gt; &lt;/span&gt;&lt;span style="color:#000000;"&gt;(തുടര്‍ന്ന് വായിക്കുക..)&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#33cc00;"&gt;: അദ്ധ്യായം 4 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#33cc00;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000000;"&gt;പീറ്റര്‍ എപ്പോള്‍ വരുമെന്ന് സോഫിയായ്ക്ക് അറിയില്ലായിരുന്നു. തന്റെ ഭര്‍ത്താവ് വരുന്നതിനു മുമ്പ് ഈ അപരിചിതനെ ഒഴിവാക്കണം. സൊരു അപരിചിതനോടൊത്ത് ഈ അര്‍ദ്ധരാത്രിയില്‍ താന്‍ ഇവിടെ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു വെന്ന് തന്റെ ഭര്‍ത്താവ് അറിഞ്ഞാല്‍ ?എത്രയും പെട്ടന്ന്ഇയാളെ ഓഴിവാക്കിയേ തീരൂ ...&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#336666;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“പീറ്റര്‍ ഉടനെതന്നെ എത്തും. പീറ്റര്‍ വരുന്നതിനു മുമ്പ് നിങ്ങള്‍ സ്ഥലം വിടുന്നതാണ് നല്ലത് . അതാണ് നിങ്ങളുടെ ശരീരത്തിനും നല്ലത് ..”നാടോടി ചുരുട്ട് വലിച്ചുകൊണ്ട് മുറിയുടെ നടൂക്ക് കിടന്ന മേശയുടെ അടുത്ത് ചെന്ന് നിന്നു.അയാള്‍ പതിയെ ആ മേശയുടെ പുറത്ത് ഇരുന്നു.അയാള്‍സോഫിയെ നോക്കി. അവള്‍ അയാളുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിന്റെ മനസ്സ് എത്രമാത്രം ഇടൂങ്ങിയതാണന്ന് എനിക്കറിയാന്‍ സാധിക്കുന്നു. നിന്റെ കൈകളില്‍ കിടക്കൂന്ന അദൃശ്യമായ ചങ്ങല എനിക്ക് കാണാന്‍കഴിയുന്നുണ്ട്. നന്മയെ എതിര്‍ക്കുന്ന ചങ്ങല! ഞാന്‍ ആരാണന്ന് നിനക്കറിയേണ്ടേ ? എന്നാല്‍ കേട്ടോളൂ .. എല്ലാവരാലും വെറുക്കപ്പെട്ട മനുഷ്യനാണ്ഞാനിന്ന് .. രാത്രിയില്‍ ശക്തിലഭിക്കൂന്ന ഒരു മനുഷ്യന്‍ ! രാത്രിയില്‍ ശക്തിലഭിക്കൂന്ന മനുഷ്യന്‍ എന്നതിലുപരി ,രാത്രിയില്‍ ,നിശബ്ദ്ദതയെ ഭേദിച്ചുകൊണ്ട്വീടുകളീല്‍ കയറീ സ്നേഹബന്ധം തുടങ്ങാന്‍ ശ്രമിക്കുന്ന ഒരു അസാധാരണ മനുഷ്യന്‍ . നിന്നെക്കാള്‍ ഉപരിയായിട്ട് സാമാന്യമര്യാദ എന്താണന്ന് അറിയാവുന്ന മനുഷ്യന്‍ .. നീ എന്താ വിചാരിച്ചിരുന്നത് ? നീ വിളമ്പുന്ന റൊട്ടിയും പലഹാരങ്ങള്‍ഊം കഴിക്കാന്‍ വന്ന് ഒരുവനാണന്നോ ഞാന്‍. പാപങ്ങളുടെകറയാന്‍ കറുത്തുപോയ നിന്റെ കൈകളില്‍ സ്നേഹചുംബനം അര്‍പ്പിക്കാന്‍ വെമ്പുന്ന ഒരതിഥിയാണന്നോ ഞാന്‍. എന്നാല്‍ നീ ഒന്നു ഓര്‍ത്തോ , നീഇതുവരെ കണ്ടിട്ടൂള്ള മനുഷ്യരില്‍ നിന്നെല്ലാം വെത്യസ്തനാണ് ഞാന്‍ ... നിനക്കൊന്ന് ഉറപ്പിക്കാം... നിന്നെ കുഴപ്പങ്ങളീല്‍ ചാടീക്കാനല്ല ഞാന്‍ വന്നിരിക്കുന്നത് .. നിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കൂന്നത്...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;അയാളുടെ ദീര്‍ഘമായ സംസാരം കേട്ട് നില്‍ക്കുകയായിരുന്ന സോഫിയായുടേ ചുണ്ടുകളില്‍ ഒരു പരിഹാസച്ചിരി വിടര്‍ന്നു.“കൊള്ളാം ഒരു നാടോടിയാണങ്കിലും നിന്റെ സംസാരം കേട്ട് നില്‍ക്കാന്‍ നല്ല രസമുണ്ട്.. നിന്റെ ഈ ചുരുട്ടിന്റെ മണം എന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെടുകയില്ലന്ന്മാത്രമല്ല നീ ഇവിടുരുന്ന് ചുരുട്ട് വലിച്ചാല്‍ അദ്ദേഹം എന്തായിരിക്കും ചെയ്യുകയന്ന് അദ്ദേഹത്തിനു തന്നെ അറിവുണ്ടാകണമെന്നില്ല “ അവള്‍ തന്റെചാരുകസേരയിലേക്ക് വന്നിരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിന്റെ ഭര്‍ത്താവ് വന്നിട്ടേ ,അയാളെ കണ്ടിട്ടേ ഞാനിവിടെ നിന്ന് പോകുന്നുള്ളു...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“അദ്ദേഹം നിന്റെ കാലും കൈയ്യും തല്ലിയോടിക്കും.. ചിലപ്പോള്‍ നിന്റെ തല ക്ഴുത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കും... “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിന്റെ ഭര്‍ത്താവ് അങ്ങനെയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല...” നാടോടി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“അത് നിങ്ങളുടെ തോന്നലാണ് .. അദ്ദേഹം ഒറ്റയടിക്കുതന്നെ നിന്റെ അണപ്പല്ലുകള്‍ തെറിപ്പിക്കും..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയായുടെ ഈ വാക്കുകള്‍ക്ക് അയാള്‍മറുപിടി ഒന്നും പറഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;നാടോടി ചുരുട്ട് ആഞ്ഞാഞ്ഞ് വലിച്ചു. അയാള്‍ സാവാധാനം പുക പുറത്തേക്ക് ഊതി. പുകച്ചുരുളുകള്‍ വായുവില്‍ അലിഞ്ഞില്ലാതെയാകുന്നത് നോക്കിഅയാള്‍ അല്പസമയം ഇരുന്നു. &lt;span style="color:#000066;"&gt;അയാള്‍ എന്തോ ഓര്‍ത്തിട്ടന്നവണ്ണം സോഫിയായോട് ചോദിച്ചു. അയാളുടേ ശബ്ദ്ദം ദൃഡവും പതിഞ്ഞതുമായിരുന്നു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“സോഫിയാ സ്റ്റീല്‍ എനിക്ക്മുമ്പ് ഇവിടെ വന്ന ആ വൃദ്ധനായ ഭിക്ഷക്കാരനെ നീ എന്താണ് തിരിച്ചയിച്ചത് ..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ആ നാടോടിയുടെ ചോദ്യം അവളില്‍ അത്ഭുതം ഉണ്ടാക്കി. അവള്‍ക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.“നിങ്ങള്‍ക്കെന്റെ പേര് എങ്ങനെ അറിയാം..”അയാളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അവളിങ്ങനെ ചോദിച്ചത് .&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“സോഫിയ സ്റ്റീല്‍ എന്നത് ക്രൂരതയുടെ പര്യായമല്ലേ? നിങ്ങളുടേ ശബ്ദ്ദത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ക്രൂരതയാണ് ...നിങ്ങളുടെ പെരുമാറ്റവും ക്രൂരമാണ്...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഹോ, അപ്പോള്‍ നിങ്ങള്‍ എന്നെക്കുറിച്ച് എല്ലാം അറിഞ്നുകൊണ്ടാണല്ലോ വന്നിരിക്കൂന്നത് ?“&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;അയാള്‍ ഇതിനു മറുപിടി പറയാതെ തന്റെചോദ്യം ആവര്‍ത്തിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“നീ എന്തിനാണ് അയാളെ ഇറക്കി വിട്ടത് ?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആരെ ഇറക്കിവിട്ടന്നാണ് നിങ്ങള്‍ ഈ പറയുന്നത് ?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“നീ ഇത്രപെട്ടന്ന് ആ വൃദ്ധനെ മറന്നുപോയോ ?കൈകളില്‍ ബാന്‍ഡേജിട്ട മനുഷ്യന്‍.. നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നതായി നിനക്ക് തോന്നിയമനുഷ്യന്‍ .. കമ്പിളി പുതപ്പില്‍ രക്തക്കറകള്‍ നീ കണ്ട മനുഷ്യന്‍ ... “&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“അയാളെക്കുറിച്ചാണോ നിങ്ങള്‍ ചോദിച്ചത് ? എന്റെ വീട്ടില്‍ ആരൊയൊക്കെ കയറ്റി ഇരുത്തണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് .. ആട്ടെഞാനയാളെ ഇറക്കിവിട്ടതാണന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് ...അയാള്‍ പറഞ്ഞോ ..?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“ഞാന്‍ ഈ വഴിയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഇങ്ങോട്ട് കയറി വരുന്നതും അഭയം ചോദിക്കൂന്നതും നീ വാതില്‍ അടയ്ക്കുന്നതെല്ലാംകണ്ടുകൊണ്ട് ഞാനവടെ നില്‍പ്പുണ്ടായിരുന്നു. ഇവിടെ മാത്രമല്ല ആയിരക്കണക്കിന് വീടുകളീല്‍ അയാള്‍ അഭയം ചോദിക്കൂന്നതും അവിടെനിന്നെല്ലാം അയാളെ ആട്ടിയിറക്കുന്നതും കണ്ടുകൊണ്ടിരിക്കൂന്നവനാണ് ഞാന്‍...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“ഹോ, അങ്ങനെവരട്ടെ ,അയാള്‍ നിങ്ങളുടെ സുഹൃത്താണല്ലേ ?അയാള്‍ ഞാന്‍ ഇറക്കിവിട്ടതിന് പകരം ചോദിക്കാന്‍ ബലമായി നിങ്ങളെന്റെവീട്ടിലേക്ക് കടന്നുവന്നതാണല്ലേ..?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“അല്ല, ഞാന്‍ പകരം ചോദിക്കാന്‍ വേണ്ടി വന്നതല്ല. അയാളെന്റെ സ്നേഹിതനായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാനയാളുടെ സ്നേഹിതന്‍ ആണന്ന്പറയുന്നതിലും നല്ലത് അയാളുടെ കടക്കാരന്‍ ആണന്ന് പറയുന്നതാണ്...”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“അയാള്‍ പറഞ്ഞായിരുന്നു പണംകൊടുക്കാനുള്ള ഒരുവനെത്തേടി ഇറങ്ങിയതാണന്ന് ... കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ മുങ്ങി നടക്കുന്നനിങ്ങളാണോ എന്നെ ഉപദേശിക്കുന്നത് ? ”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പണം അതാര്‍ക്കുവേണം ? ഇന്നു വന്നിട്ട് നാളെപ്പോകുന്ന കുറേ ലോഹക്കഷ്ണങ്ങളും കടലാസുകീറലുകളും. അയാക്ക് കൊടുക്കാനുള്ള പണം ഇപ്പോഴുംഎന്റെ കൈയ്യില്‍ ഉണ്ട്. “ &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;നാടോടി തന്റെ കുപ്പായത്തിലെ കീശയിലേക്ക് കൈയ്യിട്ടു. അയാള്‍ കീശയിലെ നാണയങ്ങള്‍ കിലുക്കി. വെള്ളിനാണയങ്ങള്‍കിലുങ്ങുന്ന ശബ്ദ്ദം സോഫിയ കേട്ടു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പണം ഉണ്ടായിട്ടും നിങ്ങളെന്താണ് പണം കൊടുക്കാത്തത്..?”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;“എന്റെ കടം പെട്ടന്ന് തീരുന്നതല്ല.. നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല സോഫിയ,എങ്കിലും ഞാന്‍ പറയും... വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഞങ്ങള്‍തമ്മില്‍ കാണാറുള്ളു. ക്രിസ്തുമസിന്റെ തലേദിവസം ഞങ്ങള്‍ ഒരേ തെരുവിലൂടെ നടക്കും. അയാള്‍ക്ക് കൊടുക്കാനുള്ള പണവുമായി അയാളുടെ പുറകെഞാന്‍ നടക്കും. പക്ഷേ അയാളിതുവരെ എന്റെ മുഖത്തേക്ക് നോക്കിയിട്ടില്ല ...എന്റെ പണസഞ്ചിയിലേക്ക് നോക്കിയിട്ടില്ല. അയാള്‍ക്ക് വെള്ളിനാണയങ്ങള്‍ക്ക് പകരം തെറ്റിപ്പോയ ആത്മാവിനെ മതിയന്ന് ..അയാളുടേ കടം വീട്ടാനായി ഞാനയാളുടേ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.ഇതുവരെ ഒരു വെള്ളിക്കാശുപോലും തിരിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല... ജറുശലേമിലെ റോമന്‍ നാണയം അച്ചടിക്കുന്ന അച്ചടിശാലയിലെമുപ്പത് വെള്ളിക്കാശ് ....”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;ഇത് പറയുമ്പോള്‍ നാടോടിയുടെ കണ്ണുകള്‍ നിറഞ്ഞു. അയാളുടെ ശബ്ദ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടന്ന് മുറിയില്‍ കത്തിച്ചുവച്ചിരുന്ന വിളക്ക് അണഞ്ഞു.ലൈറ്റുകളും കെട്ടു.നെരിപ്പോടിനുള്ളിലെ വെളിച്ചം മാത്രം. കനലുകളുടെ ചുവന്ന വെളിച്ചം അയാളുടെ മുഖത്ത് പടര്‍ന്നു.തീക്കനലുകളുടെ പ്രകാശമേറ്റ്അയാളുടെ കണ്ണുകള്‍ തിളങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;color:#000066;"&gt;നാടോടി പണത്തീന്റെ കാര്യം പറഞ്ഞപ്പോള്‍ സോഫിയായുടെ ഹൃദയം ഇടിക്കുകയായിരുന്നു. തിരിച്ചു കൊടുക്കാനാവാത്ത പണം.!!! നാടോടിയുടെകുപ്പായത്തിലെ വെള്ളിക്കാശ് ആയിരുന്നു അയാളുടെ മനസ്സില്‍ ... ആ വെള്ളിക്കാശിന്റെ കിലുക്കം അവളുടെ ഉള്ളില്‍ വീണ്ടും വീണ്ടും മുഴങ്ങി.തിരിച്ചുകൊടുക്കാത്ത പണത്തിന്റെ കിലുക്കം ....&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="right"&gt;&lt;span style="font-size:130%;"&gt;(തുടരും...)&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-2395131843821871309?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/2395131843821871309/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=2395131843821871309' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2395131843821871309'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/2395131843821871309'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24-4.html' title='ഡിസംബര്‍ 24 :  ഭാഗം 4'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-6595881110582727123</id><published>2008-09-18T17:02:00.000-07:00</published><updated>2010-06-28T19:47:18.223-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :  ഭാഗം 3</title><content type='html'>&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:85%;color:#cc0000;"&gt;&lt;strong&gt;(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:85%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="color:#c0c0c0;"&gt;( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആം വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;/span&gt;&lt;br /&gt;&lt;span style="color:#c0c0c0;"&gt;&lt;/span&gt;&lt;br /&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;br /&gt;&lt;strong&gt;&lt;span style="color:#999999;"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;ഡിസംബര്‍ 24 : ഭാഗം1&lt;/a&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#999999;"&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-2.html"&gt;ഡിസംബര്‍ 24 : ഭാഗം 2 &lt;/a&gt;(തുടര്‍ന്ന് വായിക്കുക..)&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#999999;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#009900;"&gt;: അദ്ധ്യായം 3 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#009900;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയ താന്‍ ഇരുന്നടത്തുനിന്ന് എഴുന്നേറ്റില്ല.ആരോ തന്റെ അടുത്തേക്ക് വരുന്നുണ്ടന്ന് അവള്‍ക്ക് തോന്നി.ആരോ തന്റെ അടുത്ത് ആരോ നില്‍ക്കുന്നുണ്ട്. ഈ അസമയത്ത് തന്റെ ഭര്‍ത്താവല്ലാതെ മറ്റാര് വരാനാണ്.“നിങ്ങളെന്താണ് ഇത്രയും താമസിച്ചത് ?” അവള്‍ തന്റെ ഭര്‍ത്താവാണന്ന് കരുതിചോദിച്ചു.അപരിചിതന്‍ ഒരു നിമിഷം നിശബ്ദ്ദനായി. പെട്ടന്ന് തന്നെ അയാള്‍ മറുപിടിയും നല്‍കി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഹോ ,ഞാനല്പം താമസിച്ചുപോയി .. റോഡിലൊക്കെ എന്ത് തിരക്കാണ് ..” അയാള്‍ ഇങ്ങനെയാണ് , മറുപിടി പറഞ്ഞത് .&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;തന്റെ ഭര്‍ത്താവിന്റെ ശബ്ദ്ദത്തിന്റെ മാറ്റം അവള്‍ തിരിച്ചറിഞ്ഞു. ശബ്ദ്ദഠിന് എന്തു പറ്റിയന്ന് ചോദിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.“നിങ്ങളുടെ ശബദ്ദം എന്താണ് അടഞ്ഞിരിക്കൂന്നത് ? എന്താപറ്റിയത്..? അതോ പപ്പ അവിടെയങ്ങാണം നില്‍പ്പുണ്ടോ ?” അവള്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഇത് എന്റെ അവസരമാണ് ... ഇന്നത്തെ അവസാന അവസരം !!! “സോഫിയ ചോദിച്ചതിന് ഉത്തരമല്ല അയാള്‍ പറഞ്ഞത് .ശബ്ദ്ദം താഴ്ത്തി പറഞ്ഞതുകൊണ്ട് അയാള്‍ എന്താണ് പറഞ്ഞതന്ന് അവള്‍ കേട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;അവള്‍ വീണ്ടും ചോദിച്ചു.“എന്താണ് നിങ്ങളുടെ ശബ്ദ്ദത്തിനുപറ്റിയതന്ന് പറയു..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“പുറത്ത് നല്ല മഞ്ഞാണ് ... തണുപ്പ് തൊണ്ടയ്ക്ക് പിടിച്ചന്നാ തോന്നുന്നത്..”&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയ കസേരയില്‍ നിന്ന് എഴുന്നേറ്റു. നോടോടി മുറിയിലെ നിഴല്‍ ഭാഗഠേക്ക് നീങ്ങി.അയാള്‍ നിഴലില്‍ മറഞ്ഞു നിന്നു.“പീറ്റര്‍ നിങ്ങളൊന്ന് എന്റെ അടുത്തേക്കൊന്ന് വരൂ ... ഞാനൊന്ന് നിങ്ങളെ കാണട്ടെ. നിങ്ങള്‍ഊടെ ശബ്ദ്ദം പാടെ മാറിപ്പോയല്ലോ?”തന്റെ ഭര്‍ത്താവ് അകത്തെ മുറിയിലേക്ക് പോയി എന്നുള്ള വിചാരത്തിലാണ് അവള്‍ പറഞ്ഞത്. നാടോടി നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് മാറി നിന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ഞാനിവിടയുണ്ട് സോഫിയാ സ്റ്റീല്‍ ,നോക്കികൊള്ളൂ...”നാടോടിയുടെ ശബ്ദ്ദം കേട്ട് അവള്‍ നോക്കി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;തന്റെ ഭര്‍ത്താവിന് പകരം മറ്റൊരാള്‍ ...തന്റെ ഭര്‍ത്താവ് എവിടെ?? അപരിചിതനായ ഒരുത്തന്‍ രാത്രിയില്‍ തന്റെ അടുത്ത്.. അതും മ഑്റാരും ഇല്ലാത്തപ്പോള്‍ ...പപ്പായെ വിളിക്കണോ ?അവളുടെ ഉള്ളില്‍ അപകടം നിറഞ്ഞു.മനസില്‍ നിലവിളി മുഴങ്ങി. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എന്റെ ദൈവമേ നിങ്ങള്‍ ആരാണ് ?എന്റെ ഭര്‍ത്താവാണന്നാണ് ഞാന്‍ വിചാരിച്ചത്. ...” സോഫിയായുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളെന്തിനാണ് ഇങ്ങനെ നിലവിളിക്കുന്നത് ? ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഒരു സുഹൃത്താണ് . ഞാന്‍ എത്രയോ പ്രാവിശ്യം നിന്റെഭര്‍ത്താവിന്റെ കൂടെ ഇവിടെ വന്നിരിക്കുന്നു. ഞാന്‍ നിങ്ങളുടെ സുഹൃത്ത് എന്നതിലുപരി നല്ലൊരു സ്നേഹിതനുമാണ് ..“ ഇങ്ങനെ പറഞ്ഞുകൊണ്ട്അയാള്‍ മുകളിലേക്കൂള്ള പടികള്‍ക്ക് താഴെയായി വന്നു നിന്നു.അയാള്‍ മുകളിലേക്ക് കയറാന്‍ ഭാവിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളവിടെ നില്‍ക്കൂ... നിങ്ങള്‍ക്കെന്താണ് വേണ്ടത് ..നിങ്ങളാരാണ് ?” സോഫിയ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“എനിക്ക് വേണ്ടത് എന്താണന്ന് പറഞ്ഞാല്‍ നീ അത് തരുമോ..?” അയാള്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.സോഫിയ പിന്നോട്ട് നീങ്ങി.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“ആ പ്രശ്നപരിഹാരത്തിനായി നിങ്ങളെന്ത് ചെയ്യാന്‍ പോകുന്നു എന്നറിയാനാണ് ഞാന്‍ വന്നത് ..? അയാള്‍ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് .? എനിക്കൊന്നും മനസ്സിലാകുന്നില്ല.. നിങ്ങളെന്റെ വീട്ടില്‍ നിന്ന് പുറത്തുപോകണം.എനിക്ക് നിങ്ങളോടൊന്നും പറയാനില്ല... നിങ്ങളെ എനിക്ക് അറിയുകയും ഇല്ല ,,,” സോഫിയായുടെ വാക്കുകള്‍ ആ നാടോടിയില്‍ ഒരു പ്രതികരണവുംഉണ്ടാക്കിയില്ല.&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;“നിങ്ങളൊരു ബുദ്ധിമതിയായ സ്ത്രിയാണ് സോഫിയ...” അയാള്‍ പറഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സോഫിയായുടെ ഉള്ളില്‍ എവിടെ നിന്നോ ധൈര്യം വന്ന് നിറഞ്ഞു.അല്ലങ്കില്‍ അവള്‍ ധൈര്യവതിയെപ്പോലെ അഭിനയിച്ചു. അവള്‍ ആ നാടോടിയുടെ അടുത്തേക്ക് നീങ്ങി നിന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="color:#000000;"&gt;“എനിക്കറിയാം നിങ്ങളെന്റെ ഭര്‍ത്താവിന്റെ കൂട്ടുകാരനല്ലന്ന് .പീറ്ററിന്റെ കൂടെ നിങ്ങളെ ഞാനൊരിക്കല്‍ പോലും കണ്ടിട്ടില്ല. എന്റെ ഭര്‍ത്താവ്പുറത്തുപോകുന്ന സമയം നോക്കി വരുന്ന ഭിക്ഷക്കാരനില്‍ ഒരുവനാണ് നിങ്ങള്‍. രാത്രിയില്‍ എലികള്‍ പതുങ്ങിവരുന്നതുപോലെ പതുങ്ങിപതുങ്ങിനിങ്ങള്‍ വന്നതെന്തിനാണന്ന് എനിക്കറിയാം.. പപ്പായെ വശീകരിച്ച് സൂത്രത്തില്‍ പണം വങ്ങാന്‍ എത്തിയവനാണ് നിങ്ങള്‍. ഞാന്‍ കണ്ടതുകൊണ്ട്നിങ്ങള്‍ കള്ളം പറയുകയാണ് ..”&lt;/span&gt;&lt;br /&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;br /&gt;“നിങ്ങള്‍ക്ക് ശരിക്കും സംസാരിക്കാന്‍ അറിയാം സോഫിയ. തകരപ്പാളികള്‍ അടിച്ച ദേവാലയ ഗോപുരഠിന്റെ മുകളീല്‍ കാറ്റ് അടിക്കും പോലെയാണ്നിങ്ങളുടെ സംസാരം. വീട്ടില്‍ കയറിവരുന്ന ഒരു അതിഥിയോട് ഇങ്ങനെയാണോ സംസാരിക്കേണ്ടത് ? നെരിപ്പോടിനരുകിലെ കസേരയില്‍ ഇരിക്കാന്‍നിങ്ങളെന്നെ ക്ഷണിക്കുമെന്ന് ഞാന്‍ കരുതി. നിങ്ങളെനിക്ക് കുടിക്കാന്‍ ചൂടുള്ള എന്തെങ്കിലും തരുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ അതെല്ലാംവെറുതെയായി...”നാടോടി പറഞ്ഞു.&lt;br /&gt;&lt;br /&gt;വെറുതെയായി...”നാടോടി പറഞ്ഞു.“നിങ്ങളെങ്ങനെയാണ് അകത്തുവന്നത് ? നിങ്ങള്‍ വന്ന വഴിയേതന്നെ പുറത്തുപോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാനെന്റെ പട്ടിയെ അഴിച്ചുവിട്ടാല്‍അതുനിങ്ങളെ കടിച്ചുകീറും..”&lt;br /&gt;&lt;br /&gt;“ക്രിസ്തുമസിന്റെ തലേ ദിവസം നിങ്ങളുടെ ഭവനത്തിലേക്ക് കടന്നുവന്ന എനിക്കു തന്ന അതിഥി സല്‍ക്കാരം നന്നായി സോഫിയ ... ഇങ്ങനെതന്നെ വേണംഅതിഥികളോട് പെരുമാറാന്‍ ...”&lt;br /&gt;&lt;br /&gt;“നിങ്ങളാരാണ് ...? ഇത്രയ്ക്ക് അധികാരത്തോട് എന്നെ പറയാന്‍ നിങ്ങളാരാണ് ?” സോഫിയ തന്റെ ചോദ്യം ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;നാടോടി നെരിപ്പോടിനരുകിലേക്ക് നീങ്ങി നിന്നു. നെരിപ്പോടിനുള്ളിലെ കനലുകളുടെ തിളക്കം അയാളുടെ മുഖത്തേക്ക് പതിച്ചു.അയാള്‍ നെരിപ്പോടിനുള്ളിലേക്ക് നോക്കി. അയാള്‍ നെരിപ്പോടിനരുകില്‍ ഇരുന്ന കമ്പെടുത്ത് കനലുകള്‍ ഇളക്കി.കനലുകള്‍ ആളി. നെരിപ്പോടിനുള്ളില്‍ നിന്ന്തീപ്പൊരികളും ചാരവും പറന്നു.&lt;br /&gt;&lt;br /&gt;“ഞാന്‍ വെറും പൊടി ... നിരത്തിലെ പൊടിയാണ് ഞാന്‍ ...കത്തിയെരിയുന്ന ഈ തീക്കനലുകള്‍ പൊട്ടുമ്പോഴുള്ള തീപ്പൊരിയില്ലേ , അതാണ് ഞാന്‍!അതേ മനുഷ്യരുടെ മനസുകളില്‍ ഒരിക്കലും കെടാത്ത തീപ്പൊരിയാണ് ഞാന്‍ ..“ നാടോടി പറയുന്നതൊന്നും അവള്‍ക്ക് മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;“നിങ്ങളൊരു നാടോടിയാണ് .. നിങ്ങളെ കണ്ടാലേ അറിയാം നിങ്ങളൊരു നാടോടിയാണന്ന് ... “&lt;br /&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;br /&gt;“അതെ ഞാനൊരു നാടോടിയാണ് ... നൂറ്റാണ്ടുകളായി അലഞ്ഞു നടക്കൂന്ന നാടോടി... മലയും കടലും കടന്ന് ദേശാടനം ചെയ്യുന്ന നാടോടി.. സൂര്യനേയുംചന്ദ്രനേയും നക്ഷത്രങ്ങളേയും സന്തോഷത്തോടെ നോക്കി നടക്കുന്നവന്‍ ..വസന്തകാലത്തെ പൂക്കളുടെ സൌന്ദ്യര്യം ആസ്വദിച്ചും കിളികളുടെശബ്ദ്ദം കേട്ടും ... ദേശാടനക്കിളികളെപ്പോലെ പറന്നു നടക്കൂന്ന ഒരു പാവം നാടോടി.. ഹൃദയങ്ങളെ കൊട്ടിയടച്ച് സ്വയം തീര്‍ക്കുന്ന ചങ്ങലകളില്‍ബന്ധനസ്ഥനായി കഴിയുന്ന മനുഷ്യനെ തേടി നടക്കൂന്ന നാടോടി ...! പണക്കാരന്റെ മേശകളെ നോക്കി ആ മേശകളീലെ പാപം ഇല്ലാതാക്കാന്‍നടക്കുന്ന ഒരു നാടോടിയാണ് ഞാന്‍ ..“ നാടോടി പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്.&lt;br /&gt;&lt;br /&gt;“നിങ്ങളെ ആരാണ് ഇങ്ങോട്ട് വിളിച്ചത് ? സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ഒരാളുടെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കയറി വന്ന് അസംബന്ധം പറയുന്നതാണോ നിങ്ങളുടെ തൊഴില്‍.... പണക്കാരന്റെ മേശകള്‍ഊടെ പാപം തീര്‍ക്കുന്ന നോടോടിയാണന്ന് പോലും ...? നിങ്ങള്‍ക്കെന്താ തലയ്ക്ക്സുഖമില്ലേ ?&lt;br /&gt;&lt;br /&gt;സോഫിയായുടേ ചോദ്യത്തിന് അയാള്‍ ഉത്തരം പറഞ്ഞില്ല. അയാള്‍ തന്റെ കോട്ടിന്റെ കീശയില്‍ നിന്ന് ഒരു ചുരുട്ട് എടുത്ത് ചുണ്ടില്‍ വച്ചു.നെരിപ്പോടിനുള്ളില്‍ നിന്ന് ഒരു കനല്‍ എടുത്ത് അയാള്‍ തന്റെ ചുരുട്ട് കത്തിച്ചു. അയാക്ക് ചുരുട്ട് ആഞ്ഞ് വലിച്ചു.“നിങ്ങളുടെ ഭര്‍ത്താവ് ഉടനെ വരുമോ?” അയാള്‍ സോഫിയായോട് ചോദിച്ചു. എന്തുപറയണമെന്ന് അവള്‍ ഒരു നിമിഷം ചിന്തിച്ചു. അയാള്‍ചുരുട്ട് ആഞ്ഞ് വലിക്കുകയാണ് ......&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div align="right"&gt;&lt;span style="font-size:130%;"&gt;(തുടരും...)&lt;/span&gt;&lt;/div&gt;&lt;div align="right"&gt;&lt;/div&gt;&lt;div align="right"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3498417717058631141-6595881110582727123?l=malayalambiblestories.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalambiblestories.blogspot.com/feeds/6595881110582727123/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=3498417717058631141&amp;postID=6595881110582727123' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/6595881110582727123'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3498417717058631141/posts/default/6595881110582727123'/><link rel='alternate' type='text/html' href='http://malayalambiblestories.blogspot.com/2008/09/24-3.html' title='ഡിസംബര്‍ 24 :  ഭാഗം 3'/><author><name>തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത്</name><uri>http://www.blogger.com/profile/00514318209130702654</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://4.bp.blogspot.com/_Ke-KRpyPl7I/SKOS7aJd6WI/AAAAAAAAACE/lc1F_lGU_p4/s1600-R/home%2Bpage.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-3498417717058631141.post-1751300741784171959</id><published>2008-09-17T16:10:00.000-07:00</published><updated>2010-06-28T19:47:45.475-07:00</updated><category scheme='http://www.blogger.com/atom/ns#' term='നീണ്ടകഥ'/><title type='text'>ഡിസംബര്‍ 24 :ഭാഗം 2</title><content type='html'>&lt;strong&gt;&lt;span style="font-size:85%;color:#cc0000;"&gt;കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:85%;color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="color:#cccccc;"&gt;( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....&lt;br /&gt;‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )&lt;/span&gt;&lt;br /&gt;കഴിഞ്ഞഭാഗങ്ങള്‍ :&lt;br /&gt;&lt;a href="http://malayalambiblestories.blogspot.com/2008/09/24-1.html"&gt;&lt;span style="color:#999999;"&gt;&lt;strong&gt;ഡിസംബര്‍ 24 : ( നീണ്ടകഥ ) ഭാഗം1&lt;/strong&gt; (&lt;strong&gt;തുടര്‍ന്ന് വായിക്കുക..&lt;/strong&gt;)&lt;/span&gt;&lt;/a&gt;&lt;span style="color:#999999;"&gt;&lt;br /&gt;&lt;/span&gt;&lt;span style="color:#ff9900;"&gt;&lt;/span&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color:#33cc00;"&gt;: അദ്ധ്യായം 2 :&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;span style="color:#33cc00;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;മൂന്നാം തെരുവിലെ നൂറ്റിതൊണ്ണൂറ്റിരണ്ടാം നമ്പര്‍ വീട്. പട്ടണത്തിലെ എണ്ണപ്പെട്ട പണക്കാ‍ാരില്‍ ഒരുവനായ പീറ്റര്‍ സ്റ്റീലിന്റെ ഭവനം.പരമ്പരാഗതമായി‘സ്റ്റീല്‍ ‘ കുടുംബഠിന്റെ തൊഴില്‍ പണമിടപാടുകള്‍ ആണ്.പീറ്റര്‍ സ്റ്റീല്‍ തന്റെ പിതാവായ തോമസ് സ്റ്റീലില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുക്കുമ്പോള്‍സത്യസന്ധ്യനായ ബിസ്നസ്കാരനായിരുന്നു. പക്ഷേ അയാള്‍ സോഫിയ എന്ന പൊങ്ങച്ചക്കാരിയെ വിവാഹം കഴിച്ചതോടെ ബിസിനസ് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗ്മായി മാത്രം മാറി. സത്യവും ന്യായവും അയാളുടെ ബിസിനസ്സില്‍ ഇപ്പോള്‍ ഇല്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;സോഫിയാ സ്റ്റീല്‍ കുടും ബത്തിന്റെ ഭരണം ഏറ്റെടുത്തതോടുകൂടി സ്റ്റീല്‍ കുടുംബത്തിന്റെ തകര്‍ച്ചതുടങ്ങി. ഏത് പാതിരാത്രിയിലും ആളുകള്‍ക്കായിതുറന്നുകിടന്നിരുന്ന സ്റ്റീല്‍ കുടുംബത്തിന്റെ വാതില്‍ കടന്നുവന്ന് സഹായം തേടാന്‍ ഇപ്പോള്‍ ആരും ഇഷ്ടപ്പെടുന്നില്ല. പട്ടണക്കാരുടെ സ്നേഹഭാജനമായിരുന്ന തോമസ് സ്റ്റീല്‍ , പീറ്റര്‍ സ്റ്റീലിന്റെ പിതാവ് ;ഇന്ന് ആ വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ല. അതിന് അയാള്‍ക്ക് അധികാരമില്ലന്ന് പറയുന്നതാവുംശരി. പണ്ട് അയാളുടെ വാക്ക് ആയിരുന്നു ആ തെരുവിന്റെ അവസാന വാക്ക്. വൃദ്ധനായ തോമസ് സ്റ്റീലിന്റെ വാക്കുകള്‍ക്ക് ഇന്ന് ആ വീട്ടില്‍ ആരുംവകവച്ച് കൊടുക്കാറില്ല. അതുകൊണ്ട് അയാള്‍ അധികമൊന്നും സംസാരിക്കാറില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;തോമസ് സ്റ്റീല്‍ നെരിപ്പോടിനടുത്ത് നിന്ന് എഴുന്നേറ്റ് ജനലരികെ ചെന്നു നിന്നു.അയാള്‍ ജനല്‍ തുറന്ന് നോക്കി. തെരുവിലെ വിളക്കുകള്‍ ഇപ്പോള്‍പ്രകാശിക്കുന്നുണ്ട്. മഞ്ഞ് പെയ്യുന്നുണ്ട്. മഞ്ഞ് കാറ്റിന്റെ ശക്തിയും കൂടിയിട്ടുണ്ട്. അയാളുടെ നോട്ടം തെരുവിലേക്ക് നീണ്ടു. സോഫിയ വാതിലുകള്‍കൊട്ടിയടച്ച വൃദ്ധനായ ഭിക്ഷക്കാരന്‍ വേച്ച് വേച്ച് പോകുന്നത് കണ്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;“പപ്പ എന്തോന്നാ നോക്കുന്നത്..” സോഫിയ തോമസ് സ്റ്റീലിനോട് ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;“നീ അയാളെ പറഞ്ഞുവിട്ടുകളഞ്ഞല്ലോ മോളേ..?” സോഫിയായുടെ ചോദ്യത്തിനുള്ള ഉത്തരമല്ല അയാള്‍ പറഞ്ഞത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;“ആരുടെ കാര്യമാ അങ്കിള്‍ പറയുന്നത് ?” അവള്‍ അജ്ജത നടിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;“കുറച്ചുമുമ്പ് ഇവിടെ വന്ന മനുഷ്യനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്..... പാവം മനുഷ്യന്‍, പുറത്ത് നല്ല തണുപ്പ് ആണ് ..”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;color:#333333;"&gt;“അതിനു ഞാനെന്ത് വേണം? അയാള്‍ക്ക് പുതപ്പ് കൊടുക്കണമായിരുന്നോ ?അതോ വീടിനകത്തേക്ക് വിളിച്ച് ക്ഷണിച്ചിരുത്തി സല്‍ക്കരിക്കണമായിരുന്നോ ? രാത്രിയില്‍ മനുഷ്യരെ ശല്യപ്പെടുത്താന്‍ ഓരോ ശവങ്ങള്‍ ഇറങ്ങിക്കോളും...” അവളുടെ ശബ്ദ്ദം ഉയര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="color:#333333;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“മോളെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്..? പാവപ്പെട്ട അയാളെ സഹായിച്ചിരുന്നുവെങ്കില്‍ നമുക്ക് പുണ്യം കിട്ടിയേനെ.... മോള്‍ അയാളെ ശ്രദ്ധിച്ചായിരുന്നോ.. അയാള്‍ഊടെ നീലക്കണ്ണുകളുടെ തിളക്കം ഞാന്‍ ശരിക്ക് കണ്ടായിരുന്നു.അയാളുടെ കവളുകള്‍ ശ്രദ്ധിച്ചായിരുന്നോ.... അയാളെ കണ്ടാലേഅറിയാം ,അയാളൊരു അസാധാരണ മനുഷ്യന്‍ ആണന്ന്..” തോമസ്സ് പറഞ്ഞുകൊണ്ടിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“പപ്പ പോയി കിടക്കുന്നുണ്ടോ... സമയം ഒന്നര കഴിഞ്നിരിക്കൂന്നു... ഈ പാതിരാത്രിയില്‍ എനിക്ക് സ്വസ്ഥത തരാതിരിക്കാനാണോ ഉണര്‍ന്നിരിക്കുന്നത് ...” വൃദ്ധന്‍ മരുമകള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ആരോടെന്നില്ല്ലാതെ പറഞ്ഞുകൊണ്ടിരുന്നു...&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“അയാളുടെ കൈയ്യില്‍ ബാന്‍ഡേജ് ഇല്ലായിരുന്നോ..? നെറ്റിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നുവെന്ന് തൊന്നുന്നു ... അയാലുടെ മുറിവില്‍വച്ച് കെട്ടാനുള്ള മരുന്നെങ്കിലും കൊടുക്കാമായിരുന്നു...“&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“പപ്പ എന്തൊക്കെ പറഞ്ഞാലും ഒരു ഭിക്ഷക്കാരനെ വീട്ടില്‍ വിളിച്ച് കയറ്റി സല്‍ക്കരിക്കാനൊന്നും എന്നെ കിട്ടില്ല ... വയ്യായെങ്കില്‍ അയാള്‍ഏതെങ്കിലും സത്രത്തില്‍ പോകട്ടെ... അല്ലങ്കില്‍ അയാളോട് ആരാ പറഞ്ഞത് ഈ പാതിരാത്രിയില്‍ കൂട്ടുകാരനെ തിരക്കി ഇറങ്ങാന്‍...”വൃദ്ധന്‍ ജനലിലൂടെ വെളിയിലേക്ക് തന്നെ നോക്കുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ദേ അയാള്‍ വില്ലോ മരങ്ങള്‍ക്കീടയില്‍ വീഴാന്‍ തുടങ്ങുന്നല്ലോ? ഇല്ല ..അയാള്‍ വീണില്ല..അയാള്‍ വേച്ച്‌വേച്ച് പോകുന്നു..അയ്യോ മഞ്ഞ് ശക്തമായിവീഴുകയാണ് .. ഈ മഞ്ഞില്‍ക്കിടന്ന് അയാള്‍ മരിക്കുമല്ലോ... ഞാനയാളെ തിരിച്ചു വിളിക്കട്ടെ മോളേ..” വൃദ്ധന്‍ മരുമകളോട് അനുവാദം ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“പപ്പയോട് പോയിക്കിടക്കാനല്ലേ പറഞ്ഞത് ...“ അവള്‍ ദേഷ്യത്തോടെ വന്ന് ജനല്‍ വലിച്ചടച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വൃദ്ധന്‍ പതിയെ ജനാലയ്ക്കല്‍ നിന്ന് പുറകോട്ട് മാറി. അയാള്‍ തന്റെ മുറിയിലേക്ക് നടന്നു. വാതിക്കല്‍ ചെന്നിട്ടു മരുമകളുടെ നേരെ തിരിഞ്ഞു.“നീ ശരിക്ക് ചിന്തിക്കൂ സോഫിയാമോളേ .. നീ ശരിക്കൊന്ന് ചിന്തിച്ചു നോക്ക് , നീ അയാളോട് ചെയ്തത് ശരിയാണോ എന്ന് ...”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“അലപ്പ് നിര്‍ത്തൂ ... ദയവായി പപ്പയൊന്നു മിണ്ടാതിരിക്ക് .. കുറച്ചുസമയത്തേക്ക് ആ വായൊന്നു അടച്ച് വയ്ക്ക്.. ഞാനൊന്ന് സ്വസ്ഥമായിട്ടിരുന്ന് ഈ ബൈബിള്‍ ഒന്നു വായിച്ചോട്ടെ..” അവള്‍മേശപ്പുറത്തിരുന്ന ബൈബിള്‍ എടുത്തുകൊണ്ട് നെരിപ്പോടിനടൂത്ത് ഇട്ടിരുന്ന ചാരുകസേരയില്‍ ചെന്നിരുന്നു. വൃദ്ധന് തന്റെ മരുമകളുടെ സംസാരംപിടിച്ചില്ല. അയാളുടെ മുഖം ദേഷ്യംകൊണ്ടും സങ്കടം കൊണ്ടും വിറച്ചു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“നീ എന്നോട് എന്താ പറഞ്ഞത് ? എന്റെ വായടയ്ക്കാനോ .. എനിക്കറിയാം ഞാനിങ്ങനെ ഇരിക്കുന്നത് നിനക്ക് വിഷമമാണന്ന് ...ദൈവം മുകളിലേക്ക്എന്നെ വിളിക്കുന്നതുവരെ ഞാന്‍ സംസാരിക്കും.. അതു തടയാന്‍ നിനക്കെന്നല്ല ആര്‍ക്കും കഴിയില്ല...”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“പപ്പയെന്തിനാ എഴുതാപ്പുറം വായിക്കുന്നത് ... പപ്പയെന്നെ എന്തിനാ എന്നെ നിന്ദിച്ച് സംസാരിക്കുന്നത് ? ഞാന്‍ പപ്പായെ നിന്ദിച്ച് ഒന്നുംപറഞ്ഞില്ലല്ലോ..” ഇതുകൂടെ കേട്ടപ്പോള്‍ വൃദ്ധന്റെ സര്‍വ്വ നിയന്ത്രണവും വിട്ടു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“നീ എന്നെ ഒന്നും പറഞ്ഞില്ല അല്ലേ ?ഞാനെന്റെ വായ് അടച്ചു വയ്ക്കത്തില്ല..ഞാനിപ്പോഴും ആ ദിവസം ശരിക്ക് ഓര്‍ക്കുന്നുണ്ട്.. ഞാനത് വാ തുറന്ന്പറഞ്ഞില്ലങ്കില്‍ ദൈവം എന്നോട് ചോദിക്കും..ദൈവത്തോട് ഞാനാണ് ഉത്തരം പറയേണ്ടത്..” വൃദ്ധന്‍ തന്റെ ഉള്ളിലെ സങ്കടം മുഴുവന്‍ വാക്കുകളിലൂടെ പുറത്തേക്ക് ഒഴുക്കുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;"നിങ്ങള്‍ പറയുന്നത് ആര് വിശ്വസിക്കും?ബുദ്ധിസ്ഥിരതയില്ലാത്ത നിങ്ങളുടെ വാക്കുകള്‍ ആരാണ് കേള്‍ക്കുന്നത് ?”&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;“ഞാനത് എല്ലാവരോടും പറയും .. പീറ്റര്‍ അത് മറന്നിരിക്കാന്‍ വഴിയില്ല.. ഈ മുറിയില്‍ വച്ച് എന്താണ് നടന്നതെന്ന് നിനക്കും അറിയാം .. ഞാനുംഅത
